Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജ്യസഭ സീറ്റിനായി എല്‍ഡിഎഫില്‍ പിടിവലി; വിട്ടു തരില്ലെന്ന് കേരള കോണ്‍ഗ്രസ് എം; തങ്ങളുടേതെന്ന് സിപിഐ

ഇതില്‍ ഒരു സീറ്റ് സിപിഎമ്മിനെന്ന് പ്രഖ്യാപിച്ചു. രണ്ടാമത്തെ സീറ്റിനു വേണ്ടിയാണ് എല്‍ഡിഎഫിലെ കക്ഷികള്‍ തമ്മില്‍ പിടിവലി കൂടുന്നത്. സിപിഐയും കേരള കോണ്‍ഗ്രസ് എമ്മുമാണു രംഗത്തുള്ളത്. സീറ്റിനുള്ള അവകാശവാദം ഉന്നയിച്ച് ഇരുകൂട്ടരും പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെ സിപിഎമ്മിന് തലവേദനയായി.

Janmabhumi Online by Janmabhumi Online
May 14, 2024, 10:04 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കു എല്‍ഡിഎഫില്‍ പിടിവലി. സീറ്റ് വിട്ടു തരില്ലെന്ന് കേരള കോണ്‍ഗ്രസ് എമ്മും തങ്ങള്‍ക്ക് വേണമെന്ന് സിപിഐയും. മൂന്ന് ഒഴിവുകള്‍ വരുന്നതില്‍ നിലവിലെ അംഗബലത്തില്‍ രണ്ടെണ്ണത്തില്‍ എല്‍ഡിഎഫിനും ഒരെണ്ണത്തില്‍ യുഡിഎഫിനും ജയിക്കാനാകും.

ഇതില്‍ ഒരു സീറ്റ് സിപിഎമ്മിനെന്ന് പ്രഖ്യാപിച്ചു. രണ്ടാമത്തെ സീറ്റിനു വേണ്ടിയാണ് എല്‍ഡിഎഫിലെ കക്ഷികള്‍ തമ്മില്‍ പിടിവലി കൂടുന്നത്. സിപിഐയും കേരള കോണ്‍ഗ്രസ് എമ്മുമാണു രംഗത്തുള്ളത്. സീറ്റിനുള്ള അവകാശവാദം ഉന്നയിച്ച് ഇരുകൂട്ടരും പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെ സിപിഎമ്മിന് തലവേദനയായി.

എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഇതില്‍ കേരള കോണ്‍ഗ്രസ് എം യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോഴാണ് ജോസ് കെ. മാണി എംപിയാകുന്നത്. പിന്നീട് കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലെത്തി.

തുടര്‍ന്ന് ജോസ് കെ. മാണി രാജിവച്ചു. കേരള കോണ്‍ഗ്രസ് എമ്മിനു തന്നെ ഇടതുമുന്നണി സീറ്റു നല്‍കുകയും ജോസ് കെ.മാണി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെ മൂന്നു സീറ്റും ഇടതുമുന്നണിയുടേതായി. ഒരു സീറ്റ് തങ്ങള്‍ക്കാണെന്നും അതിലേക്കായി ആരും ആവശ്യം ഉന്നയിക്കേണ്ടന്നാണ് സിപിഐയുടെ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ അഭിപ്രായ പ്രകടനങ്ങള്‍ക്കില്ലെന്നും ഇടതുമുന്നണിയില്‍ സീറ്റ് ആവശ്യപ്പെടുമെന്ന് ജോസ് കെ. മാണി ആദ്യം പറഞ്ഞെങ്കിലും സിപിഐ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എമ്മും വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐയ്‌ക്കുള്‍പ്പെടെ അകമഴിഞ്ഞ പിന്തുണയാണ് കേരള കോണ്‍ഗ്രസ് എം നല്‍കിയിട്ടുള്ളതെന്ന് ജോസ് കെ. മാണി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സിറ്റ് സംബന്ധിച്ച് തര്‍ക്കം ഉയരും.

Tags: LDFjose k maniBinoy VishwamRajyasabha Seat
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഞ്ജു ബോബി ജോര്‍ജ്ജ് (ഇടത്ത്) മേഴ്സിക്കുട്ടന്‍ (വലത്ത്)
Kerala

കേരളത്തിന്റെ കായിക രംഗം രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് അ‌ഞ്ജു ബോബി ജോര്‍ജ്ജും മേഴ്സിക്കുട്ടനും

Kerala

എല്ലാസമരവും വിജയിച്ച ചരിത്രം ഇല്ല ; ഞങ്ങൾ ഇക്യുലാബ് സിന്ദാബാദ് വിളിച്ചു, എല്ലായിടത്തും വിപ്ലവം ജയിച്ചിട്ടുണ്ടോ ? എം വി ഗോവിന്ദൻ

Kerala

കേന്ദ്രസർക്കാർ വരെ അവാർഡ് തന്നു ; ലോകവും , രാജ്യവും അതിശയത്തോടെയല്ലേ നമ്മളെ നോക്കുന്നത് ; പിണറായി

Kerala

സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങാൻ എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ട്: ശോഭ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ 9 പേരെ കാണാതായി

ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തില്‍ ബസിടിച്ച് യുവതി മരിച്ചു

പാകിസ്ഥാനിലെ ഉന്നത സൈനികോദ്യോഗസ്ഥനായ ജനറല്‍ സഹീര്‍ ഷംസദ് മിര്‍സ

ഇന്ത്യയ്‌ക്കെതിരെ ആണവായുധഭീഷണി ഉയര്‍ത്തി ഉന്നത പാക് സൈനികോദ്യോഗസ്ഥന്‍; കയ്യബദ്ധം പറ്റാമെന്ന് സഹീര്‍ ഷംസദ് മിര്‍സ

മാല മോഷ്ടിച്ച കേസില്‍ കുടുക്കി ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച പേരൂര്‍ക്കട എസ്എച്ച്ഒയെ സ്ഥലം മാറ്റി

കപ്പല്‍ മുങ്ങിയ സംഭവം: ഷിപ്പിംഗ് കമ്പനിയുമായി ചര്‍ച്ചയ്‌ക്ക് സമിതികള്‍

തുര്‍ക്കി പ്രസിഡന്‍റ് റെസപ് തയിപ് എര്‍ദോഗാന്‍ (വലത്ത്)

പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയുമായി ബന്ധം വേര്‍പ്പെടുത്തി ഇന്‍ഡിഗോ വിമാനക്കമ്പനി; ആഗസ്തില്‍ ടര്‍കിഷ് എയര്‍ലൈന്‍സുമായുള്ള ബന്ധം വേര്‍പെടുത്തും

കോഴിക്കോട്  കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ വീടുകളില്‍ നിന്ന് 6,20,000 രൂപ പിടിച്ചെടുത്ത് വിജിലന്‍സ്, സംഭവം നാളെ വിരമിക്കാനിരിക്കെ

ജിഹാദി ആശയങ്ങളെ എതിർത്തു ; മാതാപിതാക്കളെ കൊലപ്പെടുത്തി എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ ; മദ്രസ അധ്യാപകരെയും കൊലപ്പെടുത്താൻ ശ്രമം

കാല വര്‍ഷ കെടുതിയില്‍ വ്യാപക നാശനഷ്ടം, 7 മരണം

ലോകം വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്;ചൈന വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് ട്രംപ്; ചൈനയുമായി വ്യാപാരചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് യുഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies