Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചൂഷണം, പണം പിടുങ്ങല്‍, സുഖിപ്പിച്ചാല്‍ മാത്രം സെലക്ഷന്‍….ബിഗ് ബോസ് ഷോയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍; ബിഗ് ബോസ് ഷോ വിവാദത്തിലേക്ക്

ഏപ്രില്‍ 28നാണ് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയ്‌ക്കെതിരെ ആഞ്ഞടിച്ചതോടെ വിവാദം. ബിഗ് ബോസ് ഷോയില്‍ പ്രവേശനം കിട്ടണമെങ്കില്‍ മത്സരാര്‍ത്ഥികള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്നതാണ് അവസ്ഥയെന്നും അഖില്‍ മാരാര്‍.പിന്നാലെ ഈ ഷോയില്‍ രണ്ട് വനിതള്‍ ദുരനുഭവങ്ങള്‍ പങ്കുവെച്ചതോടെയാണ് വിവാദം കത്തുന്നു.

Janmabhumi Online by Janmabhumi Online
May 12, 2024, 09:03 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തിരുവനന്തപുരം:ബിഗ് ബോസ് ഷോയുടെ ആറം പതിപ്പ് നടന്നുവരികയാണ്. എന്നാല്‍ ബിഗ് ബോസ് മലയാളം ഷോ അഞ്ചാം പതിപ്പിലെ ജേതാവായ അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയെക്കുറിച്ച് അടിയുലയ്‌ക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. ഈ ഷോയില്‍ പങ്കെടുക്കാനെത്തുന്ന മത്സരാര്‍ത്ഥികള്‍ പല രീതിയിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നു എന്നാണ് അഖില്‍ മാരാര്‍ തുറന്നടിച്ചിരിക്കുന്നത്. ഷോയുടെ നടത്തിപ്പ് ചുമതലയുള്ള ചില ഉന്നതര്‍ സ്ത്രീകളെ ലൈംഗിക ചൂഷണം നടത്തുന്നു എന്ന് വരെ ആരോപിച്ചത് അഖില്‍ മാരാര്‍ക്ക് പാരയായിരിക്കുകയാണ്. കാരണം ആരോപണം തങ്ങളുടെ അന്തസ്സിനെ ഇടിച്ചുതാഴ്‌ത്തുന്നതാണെന്ന് ആരോപിച്ച് മുന്‍ ബിഗ് ബോസ് ഷോകളില്‍ പങ്കെടുത്ത ഒരു കൂട്ടം വനിതാമത്സരാര്‍ത്ഥികള്‍ രംഗത്തെത്തിയതാണ് അഖില്‍ മാരാര്‍ക്ക് വിനയായത്. ആരോപണം തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ പുറത്ത് കാട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വനിതാ മത്സരാര്‍ത്ഥികള്‍.

ഈ ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ത്ഥികള്‍ ചൂഷണത്തിനും പണംതട്ടിപ്പറിയ്‌ക്കലിനും സെലക്ഷന്‍ ലഭിക്കാന്‍ പല വിട്ടുവീഴ്ചകള്‍ക്കും (കാസ്റ്റിംഗ് കൗച്ച്) വിധേയരാകുന്നു എന്നതാണ് ആരോപണം. ഇതോടെ ഈ ഷോ നടത്തുന്ന ചാനലും ബിഗ് ബോസിന് പിന്നിലുള്ള എന്‍ഡെമോള്‍ ഷൈന്‍ എന്ന കമ്പനിയും വിവാദച്ചുഴിയിലാണ്.

ഏപ്രില്‍ 28നാണ് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ഷോ നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ് മത്സരാര്‍ത്ഥികളെ പല വിധത്തില്‍ ചൂഷണത്തിന് വിധേയമാക്കുന്നതെന്ന് അഖില്‍ മാരാര്‍ പറയുന്നു. മത്സരാര്‍ത്ഥികള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ മാത്രമേ സെലക്ഷന്‍ കിട്ടൂ എന്നതാണ് അവസ്ഥ. ഇതിന് ശേഷം ഈ ഷോയില്‍ പങ്കെടുത്ത രണ്ട് വനിതാ മത്സരാര്‍ത്ഥികള്‍ അവരുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ചതോടെയാണ് വിവാദം കൂടുതല്‍ കത്തിപ്പടരുന്നത്. ചാനലിലെ രണ്ട് പേര്‍ക്കെതിരെയാണ് ഈ വനിതകള്‍ ആരോപണം ഉന്നയിച്ചത്.

ബിഗ് ബോസ് 6ല്‍ ഡിജെ സിബിനെ ഷോയില്‍ നിന്നും പുറത്താക്കിയ ആഘാതത്തിലാണ് അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയ്‌ക്കെതിരെ ആഞ്ഞടിച്ചത്. മാനസികമായ അസ്ഥിര ആരോപിച്ചാണ് ബിഗ് ബോസ് ഷോയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പുറത്താക്കിയതെന്നും ഈ പുറത്താക്കലിന് പിന്നില്‍ തനിക് യാതൊരു റോളും ഇല്ലെന്നും ഡിജെ സിബിന്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് ബിഗ് ബോസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാനലിലെ മുതിര്‍ന്ന ചിലര്‍ മത്സരാര്‍ത്ഥികളെ പല വിധത്തില്‍ ചൂഷണം ചെയ്യുന്നതായി അഖില്‍ മാരാര്‍ പേരെടുത്ത് പറയാതെ ആരോപിച്ചത്. ബിഗ് ബോസ് ഷോയുടെ തലപ്പത്തുള്ള ചില പ്രമുഖര്‍ മത്സരാര്‍ത്ഥികളെ പ്രത്യേകിച്ചും പെണ്‍കുട്ടികളെ ചൂഷണം ചെയ്തുവെന്ന് മാത്രമല്ല, അവരുടെ പ്രതിഫലത്തിലെ നല്ലൊരു പങ്ക് തട്ടിയെടുക്കുകയും ചെയ്തതായി അഖില്‍ മാരാര്‍ ആരോപിച്ചു. ഈ വമ്പന്മാരുടെ ഇംഗിതത്തിന് വഴങ്ങാത്ത ക്രിയേറ്റീവ് മേധാവിയെയും ബിഗ് ബോസ് പ്രോജക്ട് തലവനെയും ഇവര്‍ പുറത്താക്കിയെന്നും അഖില്‍ മാരാര്‍ പറയുന്നു. ഈ ഷോ നടത്തുന്നവര്‍ ഡിജെ സിബിന് മാനസിക സമനിലതെറ്റിക്കുന്ന മരുന്ന് നല്‍കിയെന്നും അഖില്‍ മാരാര്‍ ആരോപിക്കുന്നു.

ഇതിന് പിന്നാലെ അഖില്‍ മാരാര്‍ യുട്യൂബില്‍ ഈ ആരോപണങ്ങള്‍ വീണ്ടും വിശദമാക്കുന്ന മറ്റൊരു അഭിമുഖത്തിലും പ്രത്യക്ഷപ്പെട്ടു. തന്റെ കയ്യില്‍ മുന്‍ മത്സരാര്‍ത്ഥികളുടെ ശബ്ദശകലങ്ങളും വാട് സാപ് ചാറ്റുകളും തെളിവായി ഉണ്ടെന്നും അഖില്‍ മാരാര്‍ അവകാശപ്പെടുന്നു. ഇതോടെ ബിഗ് ബോസ് ഷോകളില്‍ മുന്‍പ് പങ്കെടുത്ത പല വനിതാ മത്സാര്‍ത്ഥികളും രംഗത്ത് വന്നു. അഖില്‍ മാരാരുടെ ആരോപണം തങ്ങളുടെ മാന്യതയെ ചോദ്യം ചെയ്യുന്നതാണെന്നും കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇതിന് പിന്നാലെ രണ്ട് വനിതകള്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പക്ഷെ ഇവര്‍ മത്സാര്‍ത്ഥികളല്ല. ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുകയും അതില്‍ വിട്ടുവീഴ്ച ചെയ്താല്‍ മാത്രമേ സെലക്ഷന്‍ ലഭിക്കൂ എന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പിന്‍മാറിയ പെണ്‍കുട്ടിയാണ് ഇതില്‍ ഒരാള്‍. ബിഗ് ബോസ് ഷോയിലേക്കുള്ള സെലക്ഷനില്‍ ഫൈനല്‍ റൗണ്ടില്‍ വരെ എത്തുകയും എന്നാല്‍ സെലക്ഷന്‍ കിട്ടാതെ പോവുകയും ചെയ്ത പെണ്‍കുട്ടിയാണ് ആരോപണം ഉന്നയിച്ച രണ്ടാമത്തെ ആള്‍.

 

 

 

 

 

Tags: #Endemolshine#CastingcouchBigg BossLatest infoBigg Boss showbigg boss season 6#bbms6#biggbossmalayalam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

Sports

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)
Sports

നോര്‍വ്വെ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ ഗുകേഷിനെ തോല്‍പിച്ചു;താന്‍ അജയ്യനാണെന്ന് ഒരിയ്‌ക്കല്‍ കൂടി തെളിയിച്ച് കാള്‍സന്‍ 

Entertainment

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

നടി അമല (ഇടത്ത്) സാമന്ത (വലത്ത്)
Entertainment

മരുമകള്‍ പിരി‍ഞ്ഞെങ്കിലും പ്രോത്സാഹിപ്പിക്കാനെത്തി അമ്മായിയമ്മ; നടി സാമന്തയ്‌ക്ക് കയ്യടിച്ച അമ്മായിയമ്മ നടി അമലയാണ്

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി : വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു 

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജ് മത്സരിക്കും

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

മലപ്പുറം കാളികാവിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

കനത്ത മഴ : റെയില്‍വെ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് 16 ട്രെയിനുകള്‍ വൈകിയോടുന്നു

കൂത്താട്ടുകുളത്ത് ശക്തമായ കാറ്റില്‍ മരം ദേഹത്ത് വീണ് വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

പൂർണാരോഗ്യം വീണ്ടെടുത്ത് ബംഗാൾ ഗവർണർ ആനന്ദബോസ് വീണ്ടും കർമ്മ നിരതനായി 

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies