Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇനി ഭരണം പൊതുസിവില്‍കോഡിന്റെ അടിസ്ഥാനത്തില്‍: അമിത് ഷാ

Janmabhumi Online by Janmabhumi Online
May 7, 2024, 03:35 am IST
in News
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഭാരതത്തില്‍ ഭരണം നടക്കുന്നത് പൊതുസിവില്‍കോഡിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നും ശരിയയുടെ അടിസ്ഥാനത്തില്‍ അല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരിയയുടെ കാലം കഴിഞ്ഞെന്നും ഇനി പൊതുസിവില്‍കോഡിന്റെ കാലമാണെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ഇതൊരു തെരഞ്ഞെടുപ്പ് അജണ്ടയാക്കിയിരിക്കുകയാണ്. പഴയകാലത്തിലേക്ക് തിരികെ കൊണ്ടുപോകാനാണ് ശ്രമം. മതാടിസ്ഥാനത്തിലുള്ള നിയമങ്ങളാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണിതെല്ലാം. ഇത്തരം കാര്യങ്ങളില്‍ ഒവൈസിയുടെ എഐഎംഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ സാമ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്റെ മുസ്ലിം വോട്ട് ബാങ്ക് സംരക്ഷിക്കാനാണ് സിഎഎയെ എതിര്‍ക്കുന്നത്. മമത ഹിന്ദു വിരുദ്ധയാണെന്ന് താന്‍ പറയുന്നില്ല, പക്ഷേ അവര്‍ മുസ്ലിം അനുകൂലിയാണ്. ബംഗാളില്‍ കുറഞ്ഞത് ബിജെപി 25 സീറ്റുകള്‍ നേടും. 30 സീറ്റുകള്‍ വരെ നേടിയേക്കാം. ബംഗാളില്‍ സ്ഥിതി മാറിയിട്ടുണ്ട്. രോഹിത് വെമുല ദളിതനല്ലെന്ന് അന്ന് അറിയാമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അനാവശ്യ ബഹളങ്ങളുണ്ടാക്കി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിച്ചില്ല.

കര്‍ണാടകയിലെ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട വിവാദം കോണ്‍ഗ്രസിനെയാണ് ബാധിക്കുക. അവര്‍ക്ക് വീഡിയോകളെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു, പക്ഷേ അവ മറച്ചുവയ്‌ക്കുകയും വൊക്കലിഗ വോട്ട് ബാങ്ക് സംരക്ഷിക്കാന്‍ അന്വേഷണം വൈകിപ്പിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

ദേശീയാടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് എന്‍ഡിഎ നാനൂറിലധികം സീറ്റുകള്‍ എന്ന ലക്ഷ്യം വച്ചത്. മൂന്നാംതവണയും നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കണമെന്ന് രാജ്യത്തിന് ബോധ്യമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യം നിരവധി പ്രതിസന്ധികള്‍ നേരിട്ടു. പ്രധാനമന്ത്രി അവയെല്ലാം തരണം ചെയ്തതായും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Tags: Amith ShahGeneral Civil CodeNDA GovernmentModiyude Guarantee
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മീരിൽ സമാധാനവും, സമൃദ്ധിയുമുണ്ട് : വികസനവും വരുന്നു : മോദി സർക്കാരിനെ പ്രശംസിച്ച് സൽമാൻ ഖുർഷിദ്

India

വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ഒരു രാജ്യം ഒരു സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി തുടങ്ങി

Editorial

ഭരണ നവീകരണത്തിന്റെ വഴികാട്ടി

ഭരണഘടനയുടെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍ന്ന പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ ഭരണഘടനയുടെ ആമുഖം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നേതൃത്വത്തില്‍ വായിക്കുന്നു. കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, ജെ.പി. നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള,  പ്രതിപക്ഷ നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി,  രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് സമീപം
India

സംയുക്തസമ്മേളനം പ്രൗഢഗംഭീരം; ഭരണഘടനയ്‌ക്ക് രാഷ്‌ട്രത്തിന്റെ ആദരം

Editorial

മാവോയിസ്റ്റ് മുക്തഭാരതം

പുതിയ വാര്‍ത്തകള്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും, സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. എച്ച്എസ്എസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies