Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐഎസ്ആർഒയുടെ റോക്കറ്റ് വിമൻ ഓഫ് ഇന്ത്യ!; മംഗൾയാൻ ദൗത്യത്തിലെ വനിത ശാസ്ത്രജ്ഞ റിതു കരിദാലിന്റെ പ്രയത്നത്തെക്കുറിച്ചറിയാം….

Janmabhumi Online by Janmabhumi Online
Apr 18, 2024, 09:52 am IST
in Special Article
FacebookTwitterWhatsAppTelegramLinkedinEmail

ഐഎസ്ആർഒയുടെ മഗൾയാൻ ദൗത്യത്തിന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ സാന്നിദ്ധ്യമുണ്ടായിരുന്നു. ദൗത്യത്തിന്റെ നിർണായക ഘട്ടങ്ങളിൽ നേതൃത്വം വഹിച്ചത് റിതു കരിദാൽ എന്ന വനിതാ ശാസ്ത്രജ്ഞ ആയിരുന്നു. ചൊവ്വയിലേക്കുള്ള ദൗത്യം റിതുവെന്ന ശാസ്ത്രജ്ഞയുടെ അടങ്ങാത്ത ആവേശത്തെയും പരിശ്രമത്തെയുമാണ് ചൂണ്ടിക്കാണിക്കുന്നത്. മംഗൾയാൻ ദൗത്യത്തിന് പ്രോജക്ട് അംഗീകാരം മുതൽ പൂർത്തിയാകുന്നത് വരെ ഏകദേശം 18 മാസമെടുത്തു.

ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്ത് കടക്കാനുള്ള ഇസ്രോയുടെ ആദ്യ ദൗത്യമായിരുന്നു ഇത്.അന്ന് ഉപഗ്രഹം ഭൂമിയുടെ ഗുരുത്വാകർഷണത്തെ മറികടക്കുന്ന വേളയിൽ എന്താണ് ചെയ്യേണ്ടതെന്ന് സംബന്ധിച്ച് ഗവേഷകർക്ക് ധാരണയുണ്ടായിരുന്നില്ല. ദൗത്യം വിക്ഷേപിച്ചതിന് ശേഷം ബഹിരാകാശത്ത് നിന്നുള്ള ആശയവിനിമയം സെക്കൻഡുകളിൽ നിന്നും മിനിറ്റുകളിലേക്കെന്ന സമയദൈർഘ്യത്തിലേക്ക് മാറി.

ഇതോടെയാണ് ബഹിരാകാശ പേടകം രൂപ കൽപ്പന ചെയ്യുമ്പോൾ അവ സ്വയം നിയന്ത്രിക്കാനാകുന്നതും പ്രതിസന്ധികൾ മനസിലാക്കാൻ സാധിക്കുന്നതുമായിരിക്കണമെന്ന് ഗവേഷകർ തിരിച്ചറിയുന്നത്. ഇതേ തുടർന്ന് മംഗൾയാൻ ദൗത്യത്തിന് വേണ്ടിയുള്ള മിഷൻ പ്ലാനിംഗ് ആൻഡ് ഓപ്പറേഷൻസ് ഡെപ്യൂട്ടി ഡയറക്ടറായി റിതു കരിദാലിനെ നിയമിച്ചു. ഏറ്റവും നിർണായക ദൗത്യത്തിലൊന്നായ പേടകം സ്വയം നിയന്ത്രണ ശേഷി കൈവരിക്കുകയെന്ന ദൗത്യമായിരുന്നു റിതുവിന്റെ ടീം അംഗങ്ങൾ വഹിക്കുന്ന ചുമതല.

സ്വയം ചുമതലകൾ വഹിക്കാനാകുന്ന സോഫ്റ്റ് വെയർ ഡ്രാഫ്റ്റ് ചെയ്യുക എന്ന ചുമതലയായിരുന്നു റിതുവിനെ തേടിയെത്തിയത്. പിഴവുകളും അപാകതകളും ഇല്ലാതെയാണ് പ്രവർത്തനം പുരോഗമിക്കുന്നതെന്ന് ഉറപ്പാക്കേണ്ടിയിരുന്നു. ചെറിയ പിഴവുകൾ പോലും വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാമെന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കടമ്പയായിരുന്നു.

ഇതിന് പിന്നാലെ റിതു ദൗത്യത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിരന്തരം മീറ്റിംഗുകളും പഠനവും ഗവേഷണവും പരീക്ഷണങ്ങളുമായി റിതു ദൗത്യത്തിനുള്ള വഴികൾ കണ്ടെത്തി. കുടുംബത്തേക്കാൾ ഔദ്യോഗിക കർത്തവ്യങ്ങൾക്കായിരുന്നു റിതു പ്രാധാന്യം കൽപ്പിച്ചിരുന്നത്. കുടുംബത്തിൽ നിന്നും ലഭിച്ച പിന്തുണയും റിതുവെന്ന ശാസ്ത്രജ്ഞയുടെ കഴിവുകൾ രാജ്യത്തിന് അഭിമാനം സൃഷ്ടിക്കുന്നതിന് കാരണമായി.

2013 ഒക്ടോബർ 28-നായിരുന്നു മംഗൾയാൻ വിക്ഷേപണം ആസൂത്രണം ചെയ്തിരുന്നത്. ശ്രീഹരിക്കോട്ടയിലായിരുന്നു പേടകം വിക്ഷേപണത്തിനായി എത്തിച്ചത്. ബെംഗളൂരുവിലെ കൺട്രോൾ റൂം ആണ് ഉപഗ്രഹ പാത നിരീക്ഷിച്ചത്. തുടർന്ന് എല്ലാം കൃത്യസമയത്ത് പൂർത്തിയാക്കി. നിശ്ചിത സമയത്തിനുള്ളിൽ വിക്ഷേപണം നടന്നില്ലെങ്കിൽ ദൗത്യം രണ്ട് വർഷത്തേക്ക് മാറ്റിവയ്‌ക്കേണ്ടതായി വരും. എന്നാൽ അപ്രതീക്ഷിതമായി പസഫിക് സമുദ്രത്തിലുണ്ടായ കൊടുങ്കാറ്റ് കാലാവസ്ഥ പ്രതികൂലമാകുന്നതിന് കാരണമായി.

15 മാസം നീണ്ട പ്രയത്നം വിഫലമാകുമോ എന്ന ആശങ്കയിൽ റിതുവും ടീം അംഗങ്ങളും എത്തി. നവംബർ നാലോടെ കാലാവസ്ഥ അനുകൂലമായി. വീണ്ടും ദൗത്യവുമായി മുന്നോട്ട് നീങ്ങാൻ ഇസ്രോ നിശ്ചയിച്ചു. ദൗത്യം വിജയത്തിലെത്തിയാൽ ചൊവ്വ ദൗത്യം പൂർത്തിയാക്കുന്ന ആദ്യ ഏഷ്യൻ രാജ്യമാകും ഇന്ത്യ. നവംബർ അഞ്ചിന് രാവിലെ മംഗൾയാൻ വിക്ഷേപിച്ചു. ഏകദേശം 10 മാസത്തോളം ബഹിരാകാശത്ത് സഞ്ചരിച്ച പേടകം ചൊവ്വയ്‌ക്ക് സമീപമെത്തി.

ഇവിടെ മാസ് ഓർബിറ്റ് ഇൻസെർഷൻ എന്ന നിർണായക ഘട്ടം യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. തുടർന്ന് ഉപഗ്രഹത്തിന്റെ വേഗത നിയന്ത്രിച്ച് ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം ലക്ഷ്യത്തിലെത്തിച്ചു. ഇതിന് പിന്നാലെ ഇസ്രോയിലെ വനിതാ ശാസ്ത്രജ്ഞർക്ക് രാജ്യം റോക്കറ്റ് വിമൻ ഓഫ് ഇന്ത്യ എന്ന വിഷേഷണം നൽകി.

Tags: ISRO
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎസ്എൽവി സി61 വിക്ഷേപണം പരാജയം; സ്ഥിരീകരിച്ച് ISRO ചെയർമാൻ

India

രാജ്യസുരക്ഷക്കായി 24 മണിക്കൂറും 10 ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുന്നു ; ഐഎസ്ആര്‍ഒയുടെ പ്രവർത്തന മികവ്  എടുത്ത് പറഞ്ഞ് വി നാരായണന്‍ 

Kerala

ഗഗന്‍യാനിന്റെ ആദ്യ മനുഷ്യരഹിത പരീക്ഷണ ദൗത്യം ഈ വര്‍ഷം: ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ഡോ. വി നാരായണന്‍

Kerala

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു

അഞ്ചാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാരതത്തിന്‍റെ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടന്‍ (ഇടത്ത്) ഇന്ത്യ വിക്ഷേപിച്ച ആര്യഭട്ട എന്ന കൃത്രിമ ഉപഗ്രഹം (വലത്ത്)
India

ഭാരതത്തിന്റെ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടന്റെ ഓര്‍മ്മയ്‌ക്ക് ഇന്ത്യ വിക്ഷേപിച്ച ആര്യഭട്ട ഉപഗ്രഹവിക്ഷേപണത്തിന് 50 വയസ്സ്

പുതിയ വാര്‍ത്തകള്‍

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയേയും അമ്മയെയും തൃശൂരിലെ ആശുപത്രിയിലെത്തിച്ചു: പിതാവിന്റെ സംസ്കാരം പിന്നീട്

തലയ്‌ക്ക് 45 ലക്ഷം വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന: കണ്ടെത്തിയത് എകെ 47 , സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ആയുധ ശേഖരം

തിരുവനന്തപുരം നഗരത്തിലെ സ്‌കൂട്ടർ ഷോറൂമിൽ വന്‍ തീപിടുത്തം

കേരളത്തിൽ വിശ്വാസികൾ ഇന്ന് ബക്രീദ് ആഘോഷിക്കുന്നു

കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം: മണികെട്ടല്‍ പ്രമുഖ വഴിപാട്

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies