Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആം ആദ്മിക്ക് 100 കോടി കൊടുത്തില്ലെങ്കില്‍ ബിസിനസ് നശിപ്പിച്ചുകളയുമെന്ന് കെ. കവിത ഭീഷണിപ്പെടുത്തിയെന്ന് ശരത് റെഡ്ഡി

ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനു നല്‍കാനുള്ള പണം(100 കോടി രൂപ) തന്നില്ലെങ്കില്‍ തന്റെ ബിസിനസ് നശിപ്പിക്കും എന്ന് കെ. കവിത ഭീഷണിപ്പെടുത്തിയതായും ശരത് റെഡ്ഡി തന്നെ നല്‍കിയ മൊഴിയിലുണ്ടെന്നും അതിനാല്‍ കവിതയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്തേ പറ്റുവെന്നും സിബിഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 11:59 pm IST
in India

ന്യൂദല്‍ഹി: ആം ആദ്മി സര്‍ക്കാര്‍ നടത്തിയ മദ്യനയ അഴിമതിയില്‍ കെജ്രിവാള്‍ ആവശ്യപ്പെട്ട 100 കോടി രൂപ മുന്‍ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിതയാണ് മദ്യലോബിയില്‍ നിന്നും വാങ്ങി നല്‍കാമെന്നേറ്റത്. മദ്യലോബിയുടെ പ്രധാന ബിസിനസുകാരനായ ശരത് റെഡ്ഡി പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കെ. കവിത അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലാണ് ശനിയാഴ്ച സിബിഎ ദല്‍ഹിയിലെ റൗസ് അവന്യു കോടതിയില്‍ നടത്തിയത്. അരബിന്ദോ ഫാര്‍മ എന്ന പ്രമുഖ മരുന്ന് നിര്‍മ്മാണക്കമ്പനിയുടെ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് ശരത് റെഡ്ഡി.

ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനു നല്‍കാനുള്ള പണം(100 കോടി രൂപ) തന്നില്ലെങ്കില്‍ തന്റെ ബിസിനസ് നശിപ്പിക്കും എന്ന് കെ. കവിത ഭീഷണിപ്പെടുത്തിയതായും ശരത് റെഡ്ഡി തന്നെ നല്‍കിയ മൊഴിയിലുണ്ടെന്നും അതിനാല്‍ കവിതയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്തേ പറ്റുവെന്നും സിബിഐ കോടതിയെ അറിയിച്ചു.

ശരത് റെഡ്ഡി ഉള്‍പ്പെടെ നാല് പേര്‍ അടങ്ങിയതാണ് മദ്യലോബി. അവര്‍ കെ. കവിതയിലൂടെയാണ് കൈക്കൂലിയായ 100 കോടി രൂപ അരവിന്ദ് കെജ്രിവാളിനെത്തിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ അടുത്ത സുഹൃത്തായ വിജയ് നായര്‍ക്കാണ് കെ. കവിത നേരിട്ട് പണം ഏല്‍പിച്ചത്. വിജയ് നായര്‍ ആ പണം അരവിന്ദ് കെജ്രിവാളിന് നല്‍കി.

“മദ്യത്തിന്റെ മൊത്തക്കച്ചവടം ഈ മദ്യലോബിയെ ഏല്‍പിക്കുന്നതിന് 25 കോടി രൂപയുടെ കൈക്കൂലിയും ഓരോരോ മേഖലയ്‌ക്കുമായി അഞ്ച് കോടി വീതം 75 കോടിയും ഉള്‍പ്പെടെ ആകെ 100 കോടിയാണ് ആം ആദ്മിക്ക് നല്‍കിയത്” – സൗത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന മദ്യലോബി വിശദീകരിക്കുന്നു.

ദല്‍ഹിയിലെ ഭരണകര്‍ത്താക്കളെ അറിയാമെന്നും അവരില്‍ നിന്നും മദ്യവിതരണാവകാശം കുത്തകയായി വാങ്ങി നല്‍കാമെന്ന് തനിക്ക് വാഗ്ദാനം നല്‍കിയത് കെ.കവിതയാണെന്നും ശരത് റെഡ്ഡി വെളിപ്പെടുത്തിയതായി സിബിഐ പറഞ്ഞു. .

Tags: Aurobindo pharmaaapCBIArvind Kejriwalk kavithaSouth groupDelhi liquor policySharath reddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

News

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.