Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സണ്‍റൈസേഴ്‌സ് ഫോമിലാണ്; ചെന്നൈയ്‌ക്ക് രണ്ടാം തോല്‍വി

Janmabhumi Online by Janmabhumi Online
Apr 6, 2024, 12:43 am IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അനായാസ വിജയം. ആറ് വിക്കറ്റുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ ഹൈദരാബാദ് പരാജയപ്പെടുത്തിയത്.

ചെന്നൈ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം നിശ്ചിത 20 ഓവര്‍ അവസാനിക്കാന്‍ 11 പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.

ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ 165-5 റണ്‍സ് മാത്രമെ നേടിയിരുന്നുള്ളൂ. ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്രയും ഋതുരാജ് ഗെയ്ക്വാദും നിരാശപ്പെടുത്തിയെങ്കിലും ശിവം ദൂബെ മികച്ച ഇന്നിംഗ്‌സ് ആണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. അവസാന ഏഴ് ഓവറുകളില്‍ 43 റണ്‍സ് മാത്രമാണ് സണ്‍റൈസേഴ്‌സ് വിട്ടു കൊടുത്തത്.

രചിന്‍ രവീന്ദ്ര 9 പന്തല്‍ പന്ത്രണ്ട് റണ്‍സ് എടുത്തു പുറത്തായപ്പോള്‍ ഋതുരാജ് ഗെയ്ക്വാദ് 21 പന്തില്‍ 26 റണ്‍സ് ആണ് എടുത്തത്. ഇതിനുശേഷം രഹാനെയും ദൂബെയും ചേര്‍ന്നപ്പോഴാണ് റണ്ണൊഴുകാന്‍ തുടങ്ങിയത്. ശിവം ദൂബെ 24 പന്തില്‍ നിന്ന് 45 റണ്‍സ് എടുത്തു. നാല് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ദൂബെയുടെ ഇന്നിങ്‌സ്.

രഹാനെ 30 പന്തില്‍ 35 റണ്‍സ് എടുത്തും പുറത്ത് പോയി. ഈ രണ്ട് വിക്കറ്റുകള്‍ പോയതോടെ റണ്‍ കണ്ടെത്താന്‍ ചെന്നൈ ബാറ്റര്‍മാര്‍ പ്രയാസപ്പെടുന്നത് കാണാന്‍ ആയി. ജഡേജയും മിച്ചലും ബൗണ്ടറി കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ ചെന്നൈയുടെ സ്‌കോര്‍ 20 ഓവറില്‍ 165ല്‍ ഒതുങ്ങി. ജഡേജ 23 പന്തില്‍ 31 റണ്‍സും മിച്ചല്‍ 10 പന്തില്‍ 13 റണ്‍സും എടുത്തു. ധോണി അവസാന മൂന്ന് പന്ത് ശേഷിക്കെ ഇറങ്ങിയെങ്കിലും രണ്ട് പന്തില്‍ 1 റണ്‍ മാത്രമെ ധോണി എടുത്തുള്ളൂ.

മികച്ച രീതിയിലാണ് സണ്‍റൈസേശ്ഗ്‌സ് ചെയ്‌സ് ആരംഭിച്ചത്. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ആക്രമിച്ചു കൊണ്ട് തന്നെ തുടങ്ങി. അവര്‍ ആദ്യ 6 ഓവറില്‍ തന്നെ 78 റണ്‍സ് എടുത്തു. 8.5 ഓവറിലേക്ക് 100 റണ്‍സും കടന്നു. അഭിഷേക് ശര്‍മയാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. താരം 13 പന്തില്‍ നിന്ന് 36 റണ്‍സ് അടിച്ചു. നാല് സിക്‌സും മൂന്ന് ഫോറും താരം അടിച്ചു.

അഭിഷേക് പുറത്തായത്തിന് പിന്നാലെ മാക്രമും ട്രാവിസ് ഹെഡും ഒരുമിച്ചു. ട്രാവിസ് ഹെഡ് 24 പന്തില്‍ നിന്ന് 31 റണ്‍സ് എടുത്താണ് പുറത്തായത്. ഒരു സിക്‌സും മൂന്ന് ഫോറും ട്രാവിസ് അടിച്ചു. പിന്നെ മാക്രം കളി നിയന്ത്രിച്ചു. 36 പന്തില്‍ നിന്ന് 50 എടുക്കാന്‍ മാക്രമിനായി. 4 ഫോറും ഒരു സിക്‌സും താരം അടിച്ചു.

മാക്രം പുറത്താകുമ്പോള്‍ സണ്‍റൈസേഴ്‌സിന് ജയിക്കാന്‍ 36 പന്തില്‍ നിന്ന് 34 റണ്‍സ് മാത്രമെ വേണ്ടിയിരുന്നുള്ളൂ. പിന്നാലെ 19 പന്തില്‍ നിന്ന് 18 റണ്‍സ് എടുത്ത ശബാസും പുറത്തായി. എങ്കിലും സണ്‍ റൈസേഴ്‌സ് സമ്മര്‍ദ്ദത്തില്‍ ആയില്ല. 11 പന്തുകള്‍ ശേഷിക്കെ ക്ലാസനും നിതീഷും ചേര്‍ന്ന് സണ്‍ റൈസേഴ്‌സിനെ ലക്ഷ്യത്തില്‍ എത്തിച്ചു.

Tags: sunrisers hyderabadchennai super kingsIndian Premier League
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഓപ്പറേഷന്‍ സിന്ദൂര്‍: സേനകള്‍ക്ക് ആദരവുമായി ബിസിസിഐ

Cricket

ഐപിഎല്‍ ഇന്ന് മുതല്‍ വീണ്ടും…

ഐപിഎല്‍ മത്സരത്തിനൊടുവില്‍ ആര്‍സിബി ഓപ്പണര്‍ വിരാട് കോഹ്‌ലിയും ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും സൗഹൃദ സംഭാഷണത്തില്‍
Cricket

കോഹ്‌ലിയുടെ മികവില്‍ ബെംഗളൂരു ജയം

Cricket

ധോണിക്ക് 43ന്റെ ചെറുപ്പം

Cricket

12 വര്‍ഷമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (എസ്ആര്‍എച്ച്)

പുതിയ വാര്‍ത്തകള്‍

ഉന്നത പഠനം: അഭിരുചിക്കാകണം മുന്‍ഗണന

ചികിത്സാരംഗത്ത് സാങ്കേതിക കൈമാറ്റത്തിൽ പുതുവഴികൾ തീർത്ത് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്

കേരളത്തിലെ സാഹിത്യകാരന്‍മാര്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കട്ടെ

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

സിവില്‍ വ്യോമയാന ചരിത്രത്തിലെ സുവര്‍ണ അധ്യായം: ഭാരതം ലോകത്തിലെ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണി

കുതിപ്പ് തുടർന്ന് സ്വർണവില: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സുരേഷ്‌ഗോപി നാളെ ഉദ്ഘാടനം ചെയ്യും

അതിവേഗ റെയില്‍വേ തയാറാകും, സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണം

കര്‍ഷകരുടെ ശ്രദ്ധയ്‌ക്ക്: കിസാന്‍ സമ്മാന്‍ പദ്ധതിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്

കര്‍ഷകര്‍ക്കു ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്: അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷന്‍ ജൂലൈ 31 വരെ നീട്ടി; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies