Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാഷ്‌ട്രീയ തിമിരം മാറി; പിഎം ശ്രീ പദ്ധതി നടപ്പിലാക്കാമെന്ന് സംസ്ഥാനം സര്‍ക്കാര്‍

പിന്‍വലിഞ്ഞാല്‍ എസ്എസ്‌കെ പദ്ധതിയില്‍ നിന്നു ലഭിക്കേണ്ട 167.94 കോടി രൂപയും പിഎം ശ്രീ പദ്ധതി വഴി ലഭിക്കേണ്ട 150 കോടി രൂപയും നഷ്ടപ്പെടും. ഇതോടെയാണ് വൈമനസ്യത്തോടെ കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ തയ്യാറായത്.

Janmabhumi Online by Janmabhumi Online
Apr 5, 2024, 10:46 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കോടികള്‍ നഷ്ടപ്പെടുമെന്നായതോടെ പിഎം ശ്രീ പദ്ധതിയുമായി കൈകോര്‍ക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പിന്‍വലിഞ്ഞാല്‍ എസ്എസ്‌കെ പദ്ധതിയില്‍ നിന്നു ലഭിക്കേണ്ട 167.94 കോടി രൂപയും പിഎം ശ്രീ പദ്ധതി വഴി ലഭിക്കേണ്ട 150 കോടി രൂപയും നഷ്ടപ്പെടും. ഇതോടെയാണ് വൈമനസ്യത്തോടെ കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ തയ്യാറായത്.

പ്രധാനമന്ത്രിയുടെ പേരും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ (പിഎം ശ്രീ) എംബഌവും പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കണം. ഇതാണ് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പിലാക്കില്ലെന്നും പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇതോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്‌കെയുടെ ഗ്രാന്റും വരുന്ന അധ്യയന വര്‍ഷത്തെ ഗ്രാന്റും നഷ്ടപ്പെടുമെന്ന അവസ്ഥയിലായി. ഈ വീണ്ടുവിചാരമാണ് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകം. സംസ്ഥാന ഖജനാവ് കാലിയായിരിക്കെ പദ്ധതിയില്‍ നിന്ന് പിന്‍മാറിയാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും താളം തെറ്റുമെന്ന തിരിച്ചറിവും മന്ത്രിക്കുണ്ടായി.

സ്‌കൂളുകളില്‍ കൂടുതല്‍ സുരക്ഷിതവും ഉത്തേജകവുമായ പഠനാന്തരീക്ഷം പിഎം ശ്രീ യിലൂടെ ലഭിക്കും. നല്ല ഭൗതിക അടിസ്ഥാന സൗകര്യങ്ങളും പഠനത്തിന് അനുയോജ്യമായ ഉചിതമായ വിഭവങ്ങളും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകും. ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നതു പോലെ, സമത്വം ഉള്‍ക്കൊള്ളുന്നതും ബഹുസ്വരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുമായി വിദ്യാര്‍ത്ഥികളെ തയ്യാറാക്കുകയും ഉത്തമ പൗരന്മാരായി മാറ്റുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. കഴിഞ്ഞ അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ശ്രീയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു.

സംസ്ഥാനത്തെ 41 കേന്ദ്രീയ വിദ്യാലയങ്ങളില്‍ 32 എണ്ണവും പിഎംശ്രീ പദ്ധതി നടപ്പിലാക്കി തുടങ്ങി. കേരളത്തില്‍ തെരഞ്ഞെടുത്ത 150 സ്‌കൂളുകളെ പിഎം ശ്രീയില്‍ ഉള്‍പ്പെടുത്താനാകും. ഒരു സ്‌കൂളിന് ഒരു കോടി രൂപ വരെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഗ്രാന്റായി ലഭിക്കും. കോടിക്കണക്കിന് രൂപയാണ് രാഷ്‌ട്രീയ തിമിരത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്.

Tags: v sivankuttyKerala GovernmentPM Shri Scheme
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടമുണ്ടാക്കിയതല്ലാതെ സര്‍ക്കാര്‍ എന്ത് നേടി: കുമ്മനം

കോട്ടയത്ത് ഹിന്ദു ഐക്യവേദി കാര്യാലയമായ സത്യാനന്ദത്തില്‍ നടന്ന മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം
Kerala

പട്ടികജാതി സമൂഹത്തിനു വേണ്ടി സംസാരിക്കുന്നവരെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തുന്നു: മഹിളാ ഐക്യവേദി

Kerala

ഡോ. സിസയുടെ ആനുകൂല്യങ്ങള്‍; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Editorial

റേഷന്‍ കിട്ടാനില്ല, സര്‍ക്കാര്‍ ആഘോഷ ലഹരിയില്‍

Article

സഹകരണം പഠിപ്പിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

ജമാ അത്ത് ഇസ്ലാമി ഹിന്ദ് ൻ്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്ക്ക് വേണ്ടി വേടന്‍റെ സപ്പോര്‍ട്ട് (വലത്ത്) വേടന്‍ ബോഡി ഗാര്‍ഡുകളുടെ നടുവില്‍ (ഇടത്ത്)

വേടന്‍ 2.0 എന്ന കലാകാരന്‍ മരിയ്‌ക്കുമ്പോള്‍….

കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമാണെന്ന് ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്; കുറച്ചെങ്കിലും ഉളുപ്പുണ്ടോ എന്ന് സോഷ്യല്‍ മീഡിയ

നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു

ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies