Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതീക്ഷകള്‍ വാനോളം… കേരള -ഗള്‍ഫ് കപ്പല്‍ യാത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; താല്‍പ്പര്യമറിയിച്ച് കപ്പല്‍ കമ്പനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 03:48 pm IST
in Kerala

പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് നിലവില്‍ ചര്‍ച്ചകളില്‍ നിറയുന്നത്. കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കപ്പല്‍ യാത്ര എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് കേരള മാരിടൈം ബോര്‍ഡ് ടെണ്ടര്‍ വിളിച്ചിരുന്നു. താല്‍പ്പര്യപത്രം സമര്‍പ്പിക്കാന്‍ ഏപ്രില്‍ 22 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ അതിനുമുന്നേ തന്നെ സര്‍വീസ് നടത്താന്‍ കപ്പല്‍ കമ്പനികള്‍ താല്‍പ്പര്യപത്രങ്ങളുമായി എത്തിക്കഴിഞ്ഞു.

ഇതുവരെ സര്‍വ്വീസ് നടത്താന്‍ തയ്യാറായി ഗുജറാത്ത് മാരിടൈം ബോര്‍ഡ് വഴി മാത്രം നാല് കപ്പല്‍ കമ്പനികളെത്തിയിട്ടുണ്ട്. സംസ്ഥാനത്തും, ബോംബെ ആസ്ഥാനമായവയും ഉള്‍പ്പെടെ നിരവധി കമ്പനികള്‍ മാരിടൈം ബോര്‍ഡിനെ സമീപിച്ചതായാണ് വിവരം.

1200 യാത്രക്കാര്‍ക്കും കാര്‍ഗോ സൗകര്യങ്ങളുമൊരുക്കിയായിരിക്കും സര്‍വീസ് നടത്തുക. ഇത് പ്രവാസികള്‍ക്ക് വന്‍ അവസരമാണ് ഒരുക്കുന്നത്. നിലവില്‍ ഉത്സവ സീസണില്‍ കേരളക്കരയിലേക്ക് യാത്ര ചെയ്യുമ്പോള്‍ വിമാന സര്‍വീസികളുടെ പിഴിയുന്ന അവസ്ഥയില്‍ നിന്ന് രക്ഷനേടാനാകുമെന്ന ആശ്വാസത്തിലാണ് പ്രവാസികള്‍.

അവധിക്കാല സീസണുകളില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഏകദേശം 50,000 മുതല്‍ 80,000 വരെയൊക്കെ ഉയര്‍ത്തിയ സാഹചര്യം നിലനില്‍ക്കുമ്പോള്‍ കപ്പലില്‍ 25,000ത്തോളം രൂപയായിരിക്കും കൂടാതെ 200 കിലോവരെ ലഗേജ് കൊണ്ടുവരാനുള്ള സൗകര്യവും ഉണ്ടാകുമെന്നാണ് അറിയുന്നത്. 3-4 ദിവസം എടുക്കുന്നതാണ് യാത്രസമയം എന്നത് ടൂറിസം മേഖല പരിപോഷിപ്പിക്കാന്‍ ഉതകുന്നതാകും എന്ന കാഴ്ചപ്പാടിലുമാണ് അധികൃതര്‍. പതിനായിരം രൂപയില്‍ ടിക്കറ്റ് ഉറപ്പാക്കാനായാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും.

നിലവില്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുക. ഭാവിയില്‍ അഴീക്കല്‍, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളില്‍ നിന്നും സര്‍വീസ് തുടങ്ങാന്‍ കഴിയുമോ എന്നത് പരിശോധനയിലാണ്.

കാര്‍ഗോ സര്‍വീസിന്റ സാധ്യത വികസന മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് വഴി വയ്‌ക്കുമെന്നാണ് വിലയിരുത്തല്‍. തുടര്‍യോഗങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനായാല്‍ അടുത്ത ഉത്സവ സീസണോടെ സര്‍വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

Tags: Kerala-Gulf cruiseKerala Maritime BoardGujarat Maritime BoardKochi Shipyard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കപ്പല്‍ ശാല നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കാമെന്ന് കേന്ദ്രം…വടക്കന്‍ കേരളത്തില്‍ ഭൂമി അന്വേഷിക്കാന്‍ കേരളം

India

കപ്പല്‍ നിര്‍മ്മാണ വ്യവസായത്തിന് 30,000 കോടിയുടെ ഫണ്ട്; കൊച്ചി കപ്പല്‍ശാലയ്‌ക്കും ഗുണകരം

കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറിനുള്ള കീല്‍ ഇടുന്ന ചടങ്ങ്
Kerala

കൊച്ചി കപ്പല്‍ശാലയില്‍ രാജ്യത്തെ ഏറ്റവും വലിയ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

Kerala

കൊച്ചി കപ്പല്‍ശാലയ്‌ക്ക് നേട്ടം: യൂറോപ്പിനു വേണ്ടി കൊച്ചി കപ്പല്‍ശാല ഹൈബ്രിഡ് ഓഫ്‌ഷോര്‍ കപ്പല്‍ നിര്‍മിക്കും

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ ബെംഗളൂരു താരങ്ങളുടെ ആഹ്ലാദം

റോയല്‍ മുന്നേറ്റം; ആര്‍സിബി പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീം

തായിലാന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് റണ്ണറപ്പ്

76-ാമത് ജൂനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍: മില്ലന്‍, ആര്‍ത്തിക നയിക്കും

കെപിഎല്ലില്‍ കേരള പോലീസിനെതിരായ ഗോള്‍ ആഘോഷിക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങള്‍

കെപിഎല്‍: കേരള പോലീസിന് പൂട്ടിട്ട് കാലിക്കറ്റ് എഫ്‌സി

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.