Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദിയുടെ പത്തനംതിട്ട വരവില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് അരുണ്‍കുമാര്‍; അനില്‍ ആന്‍റണിയ്‌ക്ക് അനുകൂലാന്തരീക്ഷമെന്നും വിലയിരുത്തല്‍

"ക്രിസ്ത്യന്‍ സമുദായം ബിജെപിയുമായി വല്ലാതെ അടുക്കുന്നു. സിഎഎ നിയമത്തെ ഇവിടുത്തെ ക്രിസ്ത്യന്‍ സമുദായം അംഗീകരിക്കുന്നു. അതേ സമയം മണിപ്പൂര്‍ വിഷയം ഇവിടുത്തെ ക്രിസ്ത്യാനികള്‍ക്ക് പ്രശ്നവുമല്ല. മോദിയുടെ ആ സോഷ്യല്‍ എഞ്ചിനീയറിംഗ് പത്തനംതിട്ടയില്‍ കൃത്യമായി നടക്കുന്നു എന്നാണ് ഞാന്‍ മനസ്ലിലാക്കുന്നത്. "- അരുണ്‍കുമാര്‍ പറയുന്നു.

Janmabhumi Online by Janmabhumi Online
Mar 15, 2024, 08:36 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പത്തനംതിട്ടയില്‍ നിന്നും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിന് പിന്നില്‍ മോദിയ്‌ക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് സമ്മതിച്ച് മോദി വിരുദ്ധ, ബിജെപി വിരുദ്ധ ചാനലായ റിപ്പോര്‍ട്ടറിലെ അരുണ്‍കുമാര്‍. അനില്‍ ആന്‍റണിയ്‌ക്ക് പത്തനംതിട്ടയില്‍ അനുകൂലസാഹചര്യമുണ്ടെന്നത് തള്ളിക്കളയാനാവില്ലെന്നും മണ്ഡലത്തില്‍ രണ്ട് ദിവസം പര്യടനം നടത്തി വന്ന അരുണ്‍കുമാര്‍ വിശദീകരിക്കുന്നു.

പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി കറുത്ത കുതിരയാകുമെന്ന് പ്രവചിച്ച മാത്യു സാമുവല്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ അതേ ലൈനിലാണ് അരുണ്‍കുമാറും കാര്യങ്ങള്‍ വിശദീകരിക്കുന്നത്. പത്തനംതിട്ടയില്‍ രണ്ട് ദിവസം പര്യടനം നടത്തിയപ്പോള്‍ അവിടെ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് മനസ്സിലായെന്ന് അരുണ്‍ കുമാര്‍ പറയുന്നു.

“35 ശതമാനം ക്രിസ്ത്യന്‍ വോട്ടുണ്ട് പത്തനംതിട്ടയില്‍. 20 ശതമാനം നായര്‍വോട്ടുകളും. മൊത്തം 55 ശതമാനം വോട്ട് ബാങ്ക് ക്രിസ്ത്യന്‍ നായര്‍ വോട്ടുകളാണ്. പത്തനംതിട്ടയില്‍ മണിപ്പൂര്‍ വിഷയമൊന്നും സഭാ വിശ്വാസികളെ അലട്ടുന്നതേയില്ല. പത്തില്‍ ഒമ്പത് ശതമാനം ആളുകളും ആ വിഷയം ഒരു ഗോത്രവിഷയമാണെന്നും ബിജെപിയ്‌ക്ക് അതില്‍ പങ്കില്ല എന്നുമുള്ള നിലപാടാണ് എടുത്തിരിക്കുന്നത്. സിഎഎ വിഷയം പത്തനംതിട്ടയിലെ പല സഭാവിശ്സാസികളും കാര്യമായി എടുത്തിട്ടുമുണ്ട്. അനില്‍ ആന്‍റണി ഒരു ക്രൗഡ് പുള്ളറല്ല, മാസ് പൊളിറ്റിക്കല്‍ ലീഡര്‍ അല്ല എന്നൊക്കെ സമ്മതിക്കുമ്പോഴും അനില്‍ ആന്‍റണിയും ദല്‍ഹിയും ക്രിസ്തീയ സഭയും തമ്മില്‍ ഒരു ലിങ്ക് കാണാതെ പോകാന്‍ പാടില്ല.”- അരുണ്‍ കുമാര്‍ പറയുന്നു.

“പത്തനംതിട്ടയില്‍ നിന്നും റാലി തുടങ്ങുമ്പോള്‍ മോദി പലതും കണക്കുകൂട്ടുന്നു. ബിജെപി പ്രവര്‍ത്തകര്‍ക്കും സഭാ നേതൃത്വത്തിന്റെ ആത്മവിശ്വാസം വലിയ പിന്തുണ നല്‍കുന്നുണ്ട്. സഭാ വിശ്വാസികള്‍ക്ക് ഇടയില്‍ വളര്‍ന്നുവരുന്ന ബിജെപി താല്‍പര്യം എന്നത് നമുക്ക് എഴുതിത്തള്ളാന്‍ കഴിയില്ല. കേരളത്തില്‍ ഒരു പുതിയ സമവാക്യത്തിനാണ് മോദി ശ്രമിക്കുന്നത്. മോദി സര്‍ക്കാരിന്റെ സിഎഎ നിയമത്തിനോട് ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ വലിയ പിന്തുണയുണ്ട്. അതേ സമയം മണിപ്പൂര്‍ വിഷയം അവരെ ഏശിയിട്ടുമില്ല. മോദിയുടെ ആ സോഷ്യല്‍ എഞ്ചിനീയറിംഗ് അവിടെ കൃത്യമായി നടക്കുന്നു എന്നാണ് ഞാന്‍ മനസ്ലിലാക്കുന്നത്. “- അരുണ്‍കുമാര്‍ പറയുന്നു.

2019ല്‍ സുരേന്ദ്രന്‍ ഉണ്ടാക്കിയത് വലിയ കുതിപ്പ്; അനില്‍ ആന്‍റണി അതിനേയും മറികടക്കുമെന്ന് പ്രവചനം

2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കെ. സുരേന്ദ്രന്‍ ഏകദേശം 28.97 ശതമാനം വോട്ടുകള്‍ നേടി. 297,396 വോട്ടുകളാണ് കെ.സുരേന്ദ്രന്‍ നേടിയത്. അന്ന് വിജയിച്ച ആന്‍റോ ആന്‍റണി 37.11 ശതമാനം വോട്ടുകള്‍ നേടി. ആകെ 3,80927 വോട്ടുകളാണ് ആന്‍റോ ആന്‍റണി നേടിയത്. ഇടത് പക്ഷത്തിന് വേണ്ടി മത്സരിച്ച വീണ ജോര്‍ജ്ജായിരുന്നു രണ്ടാം സ്ഥാനത്ത്. 32.80 ശതമാനം വോട്ട് പിടിച്ച വീണ ജോര്‍ജ്ജ് 3,36,684 വോട്ടുകള്‍ പിടിച്ചു.

2014ല്‍ എം.ടി. രമേശ് ഇവിടെ പിടിച്ചത് 15.95 ശതമാനം മാത്രമാണ്. അന്നും വിജയിച്ച ആന്‍റോ ആന്‍റണി 41.19 ശതമാനം വോട്ടുകളാണ് പിടിച്ചത്. 2009ലാകട്ടെ ബിജെപിയുടെ ആര്‍. രാധാകൃഷ്ണമേനോന് ലഭിച്ചത് വെറും 7.06 ശതമാനം വോട്ടുകള്‍ മാത്രമാണ്. അന്നും ഈ മണ്ഡലത്തില്‍ നിന്നും വിജയിച്ച ആന്‍റോ ആന്‍റണി 51.21 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. പറഞ്ഞുവരുന്നത് ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ആന്‍റോ ആന്‍റണിയുടെ ഭൂരിപക്ഷം കുറഞ്ഞുവരികയാണ്. അതേ സമയം ബിജെപിയുടെ വോട്ട് ശതമാനം കുതിച്ചുയരുകയുമാണ്. ഇക്കുറി അത് താമര വിരിയുന്നതിലേക്ക് എത്തിച്ചേരുമോ എന്നാണ് അറിയേണ്ടത്. എന്തായാലും കെ. സുരേന്ദ്രന്‍ 2019ല്‍ പിടിച്ച 28.97 ശതമാനത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ അനില്‍ ആന്‍റണി പിടിക്കും എന്നാണ് പൊതുവായ പ്രവചനം. അന്ന് ശബരിമല വിഷയം കഴിഞ്ഞ ഉടനെയായിരുന്നു സുരേന്ദ്രന് അനുകൂലമായ തരംഗം ഉണ്ടായത്. അതുകൊണ്ടാണ് 2014ലെ 15.95 ശതമാനത്തില്‍ നിന്നും 28.97 ശതമാനം വോട്ടുകള്‍ നേടുന്നതിലേക്ക് ബിജെപിയുടെ ഭാഗധേയം കുതിച്ചുയര്‍ന്നത്. ഇക്കുറി വീണ ജോര്‍ജ്ജുമായി താരതമ്യം ചെയ്യുമ്പോള്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയാണ് തോമസ് ഐസക്ക് എന്നതും അനില്‍ ആന്‍റണിയ്‌ക്ക് അനുകൂല ഘടകമാണ്.

Tags: modipathanamthittaAnil antonychristiansanto antonyArunkumar Reporter channel
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധ് തിരിച്ചുപിടിക്കണം ; അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ; മുഹമ്മദ് ഷയാൻ അലി

India

സർക്കാരിന്റെ പ്രവർത്തനം സത്യസന്ധമല്ല : തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ഇഷ്ടപ്പെടാതെ ജയറാം രമേശ്

Pathanamthitta

നിങ്ങൾക്കും ആകാം മാഗസിൻ മുഖചിത്രം: ഒപ്പം 360 ഡിഗ്രിയില്‍ വീഡിയോയും

Pathanamthitta

ഉന്നം തെറ്റാതെ ഡെപ്യൂട്ടി സ്പീക്കർ

Pathanamthitta

മേളയിൽ ദൃശ്യവിരുന്നൊരുക്കി ഭാരത് ഭവന്റെ നവോത്ഥാനം നവകേരളം

പുതിയ വാര്‍ത്തകള്‍

ശശി തരൂരിന് അനുമതി നൽകി എഐസിസി; കേന്ദ്രനേതൃത്വം പറയുന്നത് അനുസരിക്കുമെന്ന് വി.ഡി സതീശൻ

ജി & ജി അഴിമതി: സിന്ധു വി. നായര്‍ക്ക് 31 കേസുകളില്‍ ജാമ്യം

കനത്ത മഴയില്‍ ബെംഗളുരു മുങ്ങി: വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി, ആർസിബി – കെകെആർ മത്സരം റദ്ദാക്കി

മദ്രസകൾക്ക് മുന്നിൽ സ്ഥാപിച്ച വ്യക്തിഗത ക്യുആർ കോഡുകൾ, രണ്ട് വർഷത്തിനുള്ളിൽ പിരിച്ചെടുത്തത് 68 ലക്ഷം ; തീവ്രവാദ ഫണ്ടിംഗ് സാധ്യത അന്വേഷിക്കുന്നു

ആശാ സമരം 100-ാം ദിവസത്തിലേക്ക്; സമരവേദിയില്‍ 100 സമരപ്പന്തങ്ങള്‍ ഉയര്‍ത്തും

മണിപ്പൂർ കലാപക്കേസ് പ്രതി തലശേരിയിൽ പിടിയിൽ; ഇംഫാൽ സ്വദേശിയായ രാജ്കുമാർ യുഎൻഎൽഎഫിൽ സായുധപരിശീലനം നേടിയ ആൾ

ദല്‍ഹിയില്‍ ആപില്‍ പൊട്ടിത്തെറി പുതിയ പാര്‍ട്ടി രൂപീകരിച്ചു

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഡിജിഎംഒ ചർച്ചകൾ ഇന്ന് നടക്കില്ല

മാവേലിക്കര പുന്നമൂട് സാം ഏബ്രഹാമിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച ത്രിവര്‍ണ സ്വാഭിമാന യാത്ര 2018ല്‍ കശ്മീരില്‍ പാക് വെടിവെപ്പില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ സാം ഏബ്രഹാമിന്റെ അമ്മ സാറാമ്മ ഏബ്രഹാം, സിറോ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനം മുന്‍ വികാരി ജനറല്‍ യുഹാനോന്‍ പുത്തന്‍വീട്ടില്‍ റമ്പാന്‍ എന്നിവര്‍ ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു. നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര, തിരക്കഥാകൃത്ത് പ്രവീണ്‍ ഇറവങ്കര, ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, എന്‍. ഹരി, കെ. സോമന്‍, എം.വി. ഗോപകുമാര്‍, ബി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സമീപം

ഭാരതത്തെ നിസാരമായി കാണാനാവില്ലെന്ന് ലോകരാഷ്‌ട്രങ്ങള്‍ മനസിലാക്കി: ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്

കുടിയേറ്റക്കാര്‍ക്ക് റിയാലിറ്റി ഷോ; സമ്മാനം യുഎസ് പൗരത്വം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies