Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാക് ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ആശ്വാസം: മജ്‌നു കാ തില്ലയിലെ അഭയാര്‍ത്ഥി ക്യാമ്പ് പൊളിക്കരുതെന്ന് ദല്‍ഹി ഹൈക്കോടതി

Janmabhumi Online by Janmabhumi Online
Mar 13, 2024, 10:07 pm IST
in India
ദല്‍ഹി ഹൈക്കോടതി ഉത്തരവില്‍ മജ്‌നു കാ തില്ലയിലുള്ള പാക് ഹിന്ദുക്കളുടെ അഭയാര്‍ത്ഥികള്‍ ആഹഌദം പ്രകടിപ്പിക്കുന്നു.

ദല്‍ഹി ഹൈക്കോടതി ഉത്തരവില്‍ മജ്‌നു കാ തില്ലയിലുള്ള പാക് ഹിന്ദുക്കളുടെ അഭയാര്‍ത്ഥികള്‍ ആഹഌദം പ്രകടിപ്പിക്കുന്നു.

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ മജ്‌നു കാ തില്ലയിലുള്ള പാക് ഹിന്ദുക്കളുടെ അഭയാര്‍ത്ഥി ക്യാമ്പ് തകര്‍ക്കരുതെന്ന് ദല്‍ഹി ഹൈക്കോടതി. ദല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിക്കാണ് (ഡിഡിഎ) ഹൈക്കോടതി നിര്‍ദേശം നല്കിയത്. 2011 മുതല്‍ അവിടെ താമസിക്കുന്നവരാണ് ക്യാമ്പിലുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിഡിഎയുടെ നോട്ടീസിനെതിരെയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഹര്‍ജി പരിഗണിക്കവെ, 2013ലെ മറ്റൊരു കേസില്‍ പാകിസ്ഥാനില്‍ നിന്ന് ഭാരതത്തിലെത്തിയ ഹിന്ദു സമൂഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പ്രസ്താവനയും അടുത്തിടെ പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രമിറക്കിയ വിജ്ഞാപനവും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്നതു വരെ ഒരു നടപടിയുമെടുക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് മിനി പുഷ്‌കര്‍ന നിര്‍ദേശിച്ചു. ഹര്‍ജി 19ന് വീണ്ടും പരിഗണിക്കും. കേസില്‍ കക്ഷി ചേരാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.

മാര്‍ച്ച് ആറിന് മുമ്പായി മജ്‌നു കാ തില്ലയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു പോകണമെന്ന് ഡിഡിഎ നാലിന് നോട്ടീസിറക്കിയിരുന്നു. ഇതിനെതിരെ രവി രഞ്ജന്‍ സിങ്ങാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്. ക്യാമ്പില്‍ 800 പേരാണുള്ളത്. ഇവര്‍ക്ക് താമസിക്കാനായി മറ്റൊരു സ്ഥലം അനുവദിക്കുന്നതുവരെ ഡിഡിഎയുടെ നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിയില്‍.

യമുനയിലെ വെള്ളപ്പൊക്ക സാധ്യതാ മേഖലകളിലെ കൈയേറ്റമൊഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിഡിഎ നോട്ടീസ് നല്കിയത്. ഇതിന് 2024 ജനുവരി 29ന് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ (എന്‍ജിടി) അനുമതി നല്കിയിരുന്നതായും ഡിഡിഎ ഹൈക്കോടതിയെ അറിയിച്ചു. യമുനാ തീരത്തെ മജ്‌നു കാ തില്ലയിലുള്ള ഗുരുദ്വാര നീക്കുന്നതും പദ്ധതിയിലുണ്ട്. ഹര്‍ജിക്കാര്‍ക്കു മേല്‍ സഹതാപമുണ്ടെങ്കിലും എന്‍ജിടിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ഡിഡിഎ കോടതിയില്‍ അറിയിച്ചു.

Tags: Delhi High CourtPak Hindu refugeesMajnu ka Tilla refugee camp
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: വാക്കാലുറപ്പിന് എന്തു പ്രസക്തിയെന്ന് ദല്‍ഹി ഹൈക്കോടതി

.
News

വീണ വിജയന്റെ മാസപ്പടിക്കേസിലെ തുടര്‍ നടപടികള്‍ തടണമെന്ന ഹര്‍ജിയില്‍ ബുധനാഴ്ച ദല്‍ഹി ഹൈക്കോടതിയില്‍ വാദം

India

ഹൈകോടതി ജഡ്ജിയുടെ വീട്ടിൽ തീ അണയ്‌ക്കാനെത്തിയവര്‍ കണ്ടെത്തിയത് കെട്ട് കണക്കിന് പണം

India

വ്യാപാരമുദ്ര അവകാശങ്ങൾ ലംഘിച്ചു : ആമസോണിന് ദൽഹി ഹൈക്കോടതി 340 കോടി രൂപ പിഴ ചുമത്തി 

News

എക്സാലോജിക് മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

ലളിതം… ശക്തം… ഓപ്പറേഷന്‍; ഭാരതീയര്‍ ഹൃദയത്തിലേറ്റിയ സിന്ദൂര്‍ ലോഗോയ്‌ക്കു പിന്നില്‍…

മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തമായി, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

ട്രംപിനോട് തല്ലിപ്പിരിഞ്ഞ് എലോണ്‍ മസ്‌ക് : ഉന്നത ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ചു , സർക്കാർ സാമ്പത്തികഭാരം കൂട്ടുന്നെന്ന് വിമർശനം

സിന്ദൂറിലെ പോരാളി… താരാവാലിയിലെ ശ്രാവണ്‍; ധീരതയുടെ ആദരവിന് വലുതാകുമ്പോള്‍ പട്ടാളക്കാരനാകണം

വിദേശങ്ങളിലടക്കം പ്രധാനമന്ത്രിയെ ശരി തരൂർ പുകഴ്‌ത്തുന്നത് കോൺഗ്രസിന് സഹിക്കുന്നില്ല : കോൺഗ്രസ് നേതാവിന് പൂർണ്ണ പിന്തുണയുമായി കിരൺ റിജിജു

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

19ാമത്തേത് ഗുകേഷിന് മധുരപ്പിറന്നാള്‍….നോര്‍വെ ചെസില്‍ ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയ്‌ക്കെതിരെ ഗുകേഷിന് അട്ടിമറി വിജയം

വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍…

നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍: ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു, തീരുമാനം തൃണമൂൽ യോഗത്തിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies