Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്ത് ജല്‍-ജീവന്‍ പദ്ധതി സ്തംഭനത്തില്‍

അജികുമാര്‍ by അജികുമാര്‍
Mar 9, 2024, 09:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴഞ്ചേരി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് ജല്‍-ജീവന്‍ പദ്ധതി സ്തംഭനത്തിലേക്ക്. രാജ്യത്താകെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ജല്‍-ജീവന്‍. കേരളത്തില്‍ പദ്ധതി ചെലവിന്റെ 45 ശതമാനം കേന്ദ്രവും 30 ശതമാനം സംസ്ഥാനവും വഹിക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേത് 15 ശതമാനവും 10 ശതമാനവും ആണ്.

2020 ഒക്ടോബര്‍ എട്ടിനാണ് കേരളത്തില്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്. 2021 ല്‍ സംസ്ഥാനം 311.25 കോടിയും 2022ല്‍ 1,059.57 കോടിയും പോയ വര്‍ഷം 1,053 കോടിയും ഉള്‍പ്പെടെ 4,200 കോടി ചെലവഴിച്ചപ്പോള്‍ കേന്ദ്ര വിഹിതമായി 4,600 കോടി ലഭിച്ചു. സംസ്ഥാനത്ത് ആകെ നല്‌കേണ്ടത് 53.19 ലക്ഷം ടാപ് കണക്ഷനുകളാണ്. ആദ്യ 14 മാസത്തിനകം കേരളത്തില്‍ നല്കാനായത് 15.01 ലക്ഷം കണക്ഷനുകള്‍ മാത്രമാണ്. കേന്ദ്ര വിഹിതം ഉപയോഗിച്ച് ഒട്ടുമിക്ക പഞ്ചായത്തുകളിലും നഗരസഭാ പ്രദേശങ്ങളിലും ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും ബാക്കി ജോലികള്‍ എങ്ങുമെത്താത്ത അവസ്ഥയാണ്. വാട്ടര്‍ അതോറിറ്റിയ്‌ക്കാണ് നടത്തിപ്പു ചുമതല.

പൈപ്പ് ലൈന്‍ സ്ഥാപനത്തിനു പുറമേ ജല ശുദ്ധീകരണ പ്ലാന്റകളും വന്‍ വാട്ടര്‍ ടാങ്കുകളും ഉള്‍പ്പടെ വമ്പന്‍ പദ്ധതികള്‍ നിശ്ചയിച്ച പഞ്ചായത്തുകള്‍ക്ക് പദ്ധതി വിഹിതത്തിന്റെ 15 ശതമാനം കണ്ടെത്തുക പ്രയാസമാണ്. ഗുണഭോക്താക്കളില്‍ നിന്ന് 10 ശതമാനം തുക കണ്ടെത്തുന്നതും പ്രായോഗികമല്ല. പദ്ധതി അനിശ്ചിതമായി നീളാതിരിക്കണമെങ്കില്‍ പഞ്ചായത്ത്-ഗുണഭോക്തൃ വിഹിതങ്ങള്‍ ഉള്‍പ്പെടെ 25 ശതമാനം തുക കൂടി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും.

ഹഡ്‌കോ പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് പഞ്ചായത്തുകള്‍ക്ക് നാമമാത്ര പലിശയില്‍ വായ്പ ഏര്‍പ്പെടുത്താമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും തിരിച്ചടവ് വന്‍ ബാധ്യതയാവും . പാര്‍പ്പിട പദ്ധതിയായ പിഎംഎവെ-ലൈഫ് മിഷനു വേണ്ടി മിക്ക തദ്ദേശഭരണ സ്ഥാപനങ്ങളും വലിയ വായ്പ എടുത്തിട്ടുള്ളതും പ്രശ്‌നമാണ്.

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക പോലും സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതിനാല്‍ ജല്‍-ജീവന്‍ കരാറുകാര്‍ക്ക് ചെയ്ത ജോലികളുടെ പണം പോലും ലഭിച്ചിട്ടില്ല. ഇതിന് പുറമെ പൊതുമരാമത്ത്, പഞ്ചായത്ത്, നഗരസഭ റോഡുകള്‍ കുത്തിപ്പൊളിച്ച വകയില്‍ നഷ്ടപരിഹാരവും നല്‌കേണ്ടതുണ്ട്.

 

Tags: Kerala NewsJal-jeevan projectstalledfinancial crisis
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുപ്പതി ദര്‍ശനം മുടങ്ങി, ഇന്‍ഡിഗോ എയര്‍ലൈന്‍സ് 26000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Kerala

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇഎംഎസ് സ്മൃതി വിഭാഗത്തിന് 45 ലക്ഷം

Kerala

ധനപ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് കടുത്ത ധനകാര്യ നിയന്ത്രണം

Kerala

വഴിവിട്ട നടപടിക്ക് സര്‍ക്കാര്‍ സമ്മര്‍ദം: പ്ലാന്‍ ഗ്രാന്റ് തടഞ്ഞു; ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

World

വൻ സാമ്പത്തിക പ്രതിസന്ധി; രാജ്യത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസീബ്

പുതിയ വാര്‍ത്തകള്‍

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം നാളെ മുതല്‍ സമാരംഭം

വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies