Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാര്‍ത്തകള്‍ തള്ളിയില്ല, ഒന്നും മിണ്ടാതെ കമല്‍നാഥ്; കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദല്‍ഹിക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 08:00 am IST
in India

ന്യൂദല്‍ഹി: തന്നെ ചുറ്റിപ്പറ്റി വാര്‍ത്തകളും ചര്‍ച്ചകളും ചൂടുപിടിക്കുമ്പോഴും പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. ചിന്ദ്‌വാരയിലെ പാര്‍ട്ടി പരിപാടികള്‍ ഒഴിവാക്കി മകനും എംപിയുമായ നകുല്‍നാഥിനൊപ്പം ദല്‍ഹിയിലെത്തിയ കമല്‍നാഥ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്, ആവേശം കൊള്ളണ്ട എന്നാണ്. കമല്‍നാഥും മകനും ഇന്ന് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് താന്‍ ആരോടും ഒന്നും സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

അത്തരത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നിങ്ങളെ എല്ലാവരെയും അറിയിക്കും. ഇതുവരെ ആരോടും ഇക്കാര്യം സംസാരിച്ചിട്ടില്ല. അമിതമായി ആവേശം കൊള്ളണ്ട, അദ്ദേഹം ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയിലേക്ക് മാറുന്നു എന്ന വാര്‍ത്ത നിഷേധിക്കുന്നില്ലേ എന്ന ചോദ്യത്തിന് നിങ്ങളാണല്ലോ എല്ലാം പറയുന്നത് എന്നായിരുന്നു മറുചോദ്യം. നിങ്ങള്‍ ചോദിക്കുന്നു, നിങ്ങള്‍തന്നെ ആവേശഭരിതരാകുന്നു. ഞാന്‍ എന്തായാലും ആവേശം കൊള്ളുന്നില്ല. എങ്ങോട്ടായാലും ആദ്യം നിങ്ങളോട് തന്നെ പറയാം, കമല്‍നാഥ് വ്യക്തമാക്കി.

കമല്‍നാഥിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവും ഇപ്പോള്‍ ബിജെപി മധ്യപ്രദേശ് ഘടകം വക്താവുമായ നരേന്ദ്ര സലൂജയുടെ സോഷ്യല്‍മീഡിയ പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ ചൂടുപിടിപ്പിച്ചത്. കമല്‍നാഥിന്റെയും നകുല്‍നാഥിന്റെയും ചിത്രങ്ങള്‍ ജയ്ശ്രീറാം എന്ന അടിക്കുറിപ്പോടെ അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ നകുല്‍നാഥ് തന്റെ സോഷ്യല്‍ മീഡിയാ പ്രൊഫൈലില്‍ നിന്ന് കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും നീക്കിയതും ഇരുനേതാക്കളും പൊടുന്നനെ ദല്‍ഹിയിലേക്ക് പോയതും വാര്‍ത്തയായി.

കമല്‍നാഥിന്റെ വിശ്വസ്ഥരായ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും ദല്‍ഹിയിലെത്തി. ഇവരില്‍ മൂന്ന് പേരും ചിന്ദ്‌വാരയില്‍ നിന്നുള്ളവരാണ്. കമല്‍നാാഥിന്റെ അടുത്തയാളും മുന്‍ സംസ്ഥാന മന്ത്രിയുമായ ലഖന്‍ ഘന്‍ഗോറിയയും ഇവരോടൊപ്പം ദല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നാണ് വിവരം.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കമല്‍നാഥിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയത് ശരിയായില്ലെന്ന് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ദീപക് സക്‌സേന ഭോപാലില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കമല്‍നാഥിന് ആദരവ് നല്‍കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. അദ്ദേഹത്തോടൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്, സക്‌സേന വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ വിക്രം വര്‍മ തന്റെ എക്സ് പ്രൊഫൈലില്‍ ‘ജയ് ശ്രീ റാം’ എന്ന് എഴുതിയാണ് പ്രതികരിച്ചത്. അതേസമയം കൂറുമാറ്റ നിരോധനനിയമം ബാധകമാകാതിരിക്കാന്‍ 23 എംഎല്‍എമാരുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് കമല്‍നാഥെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 66 സീറ്റുകളാണുള്ളത്.

 

Tags: bjpkamal nathCongress MLALoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.