Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേസില്‍ ഇറങ്ങാന്‍ എനിക്ക് കിട്ടിയത് ഭഗവാന്റെ ധൈര്യം, ഞാന്‍ ശിവഭക്തയാണ്: രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്

നന്മയുടെ മേല്‍ തിന്മ ഒരിയ്‌ക്കലും ആധിപത്യം സ്ഥാപിക്കില്ല എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും കേസില്‍ എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായിട്ടും അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് ഭഗവാന്‍ നല്‍കിയ ധൈര്യമാണെന്നും എസ് ഡിപിഐ പ്രവര്‍ത്തകരുടെ വെട്ടേറ്റ് മരിച്ച രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്.

Janmabhumi Online by Janmabhumi Online
Feb 11, 2024, 11:30 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നന്മയുടെ മേല്‍ തിന്മ ഒരിയ്‌ക്കലും ആധിപത്യം സ്ഥാപിക്കില്ല എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും കേസില്‍ എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായിട്ടും അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് ഭഗവാന്‍ നല്‍കിയ ധൈര്യമാണെന്നും എസ് ഡിപിഐ പ്രവര്‍ത്തകരുടെ വെട്ടേറ്റ് മരിച്ച രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്.

അഡ്വ. പ്രതാപ് ജി പടിക്കല്‍, ടീമംഗങ്ങളായ അ‍ഡ്വ. ശ്രീദേവി പ്രതാപ്, അഡ്വ. ഹരീഷ് കാട്ടൂര്‍, അഡ്വ. ശില്‍പ ശിവന്‍ എന്നിവര്‍ ഈ കേസില്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണയും സഹായകരമായെന്ന് ലിഷ രഞ്ജിത് പറയുന്നു. ലിഷ രഞ്ജിത് ഉള്‍പ്പെടെയുള്ള രണ്‍ജിത് ശ്രീനിവാസന്റെ കുടുംബാംഗങ്ങള്‍ ശക്തമായി കേസില്‍ മൊഴി നല്‍കിയിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലിഷ രഞ്ജിത് ഇക്കാര്യം സൂചിപ്പിച്ചത്.

“മരണം വരെ ഈ കേസില്‍ പോരാടുമെന്നത് എന്റെ തീരുമാനമായിരുന്നു. എനിക്ക് ധൈര്യം തന്നത് ഭഗവാനാണ്. ഞാന്‍ ഒരു ശിവഭക്തയാണ്. പിന്നെ ഏട്ടന്റെ സത്യം തെളിയിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു.” – ലിഷ രഞ്ജിത് പറഞ്ഞു.

“മേഡം ക്ഷമിക്കണം എന്ന് പറഞ്ഞാണ് രണ്ട് മുസ്ലിം സ്ത്രീകള്‍ എത്തി. ഭഗവാന്‍ ശ്രീകൃഷ്ണനാണ് എല്ലാറ്റിനും മുകളിലുണ്ട്. ഇത്രയും മഹാനായ ഒരു മനുഷ്യന്റെ ഭാര്യയാണല്ലോ നിങ്ങള്‍. കേസില്‍ പോയാല്‍ മേഡത്തിന് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ആലോചിക്കണം. പകരം ഭഗവാനോട് അവര്‍ക്ക് ശിക്ഷ നല്‍കാന്‍ പ്രാര്‍ത്ഥിക്കൂ”- എന്നായിരുന്നു അവര്‍ നല്‍കിയ ഉപദേശം. കേസില്‍ നിന്നും പിന്തിരിപ്പിക്കാനായിരുന്നു അവര്‍ അത് ചെയ്തതെന്നും ലിഷ രഞ്ജിത് പറയുന്നു.

സ്ഥിരമായി ആളുകള്‍ വന്ന് ഓഫീസിലേക്ക് നോക്കിനില്‍ക്കും. മണിക്കൂറുകളോളം. ഒരു ഭീഷണിപ്പെടുത്തലിന്റെ സ്വഭാവത്തോടെയുള്ളതായിരുന്നു അവരുടെ ഈ നോട്ടത്തിന്റെ രീതി. പിന്നെ ഒരു ദിവസം വയസ്സായ ഒരു സ്ത്രീവീട്ടില്‍ എത്തി ഉപദേശത്തിന്റെ രൂപത്തില്‍ മറ്റൊരു ഭീഷണി കൂടി നല്‍കി. നിങ്ങള്‍ക്ക് രണ്ട് പെണ്‍മക്കളാണെന്നോര്‍ക്കണമെന്നും അവര്‍ എതിരാളികളുടെ കയ്യില്‍ പെടാതെ നോക്കണമെന്നും ആയിരുന്നു അവരുടെ ഉപദേശം. അതും കേസില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ഉപദേശമായിരുന്നു. – ലിഷ രഞ്ജിത് പറയുന്നു.

പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് കൊലപാതകം കഴിഞ്ഞ് 17 മാസങ്ങള്‍ക്ക് ശേഷമാണ് നടന്നതെന്നും അവരെ തിരിച്ചറിയാതിരിക്കാന്‍ എല്ലാവരും ഒരുപോലെ വേഷം കെട്ടിയാണ് വന്ന് നിന്നതെന്നും ലിഷ പറയുന്നു. “വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ഒരുപോലത്തെ ചെരിപ്പും തോളില്‍ തോര്‍ത്ത് മുണ്ടും എല്ലാം ധരിച്ചാണ് പ്രതികളായവര്‍ തിരിച്ചറിയല്‍ പരേഡിനെത്തിയിരുന്നത്. നെറ്റിയിലെ പാട് മറയ്‌ക്കാന്‍ ചിലര്‍ മേക്കപ്പ് പോലും ചെയ്തിരുന്നു. പക്ഷെ അവര്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു. “- ലിഷ രഞ്ജിത് വിശദീകരിക്കുന്നു.

Tags: sdpiLisha RanjithAdv. Ranjith Sreenivasan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; യുവതിയെ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിൽ കൂടി, സാമ്പത്തിക ഇടപാടുകളില്ല, മൊഴി നൽകി ആൺ സുഹൃത്ത്

പോലീസ് അ റസ്റ്റ് ചെയ്ത് എസ് ഡി പി ഐ പ്രവർത്തകർ
Kerala

എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണ; റസീനയുടെ ആൺ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി, റഹീസിന്റെ മൊഴി നിർണായകം

Kerala

ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ആത്മഹത്യ: റസീനയുടെ കുടുംബത്തിന്റെ വാദം തള്ളി; എസ്ഡിപിഐ പങ്ക് വ്യക്തമെന്ന് പോലീസ്; ഉമ്മയുടെ മൊഴി ദുരൂഹം

Kerala

എസ്ഡിപിഐ സദാചാര ആക്രമണം; പ്രതികൾ നിരപരാധികളെന്ന് യുവതിയുടെ ഉമ്മ, ആത്മഹത്യയ്‌ക്ക് പിന്നിൽ ആൺ സുഹൃത്തെന്നും ആരോപണം

Kerala

എസ്ഡിപിഐക്കാരുടെ പരസ്യവിചാരണയെത്തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ സുഹൃത്തിനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

കേരളത്തിലുളളത് മികച്ച റെയില്‍വേയെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്, മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണൂര്‍ പാത 4 വരി ആക്കുന്നത് ആലോചനയില്‍

സംശയരോഗം: മുനിസിപ്പല്‍ കൗണ്‍സിലറെ പരസ്യമായി വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷനില്‍ കീഴടങ്ങി

രക്തം പോലെ ത്വക്കും ഇനി ‘ബാങ്കി’ല്‍ കിട്ടും, കേരളത്തില്‍ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

സ്വകാര്യ ബസ് സമരം ഒഴിവാക്കാന്‍ ചര്‍ച്ച നടത്തും: മന്ത്രി ഗണേഷ് കുമാര്‍

നിപ: സംശയമുള്ള രോഗികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് , കണ്‍ട്രോള്‍ റൂം തുറന്നു

ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം

ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ ഗുജറാത്ത് സര്‍ക്കാര്‍ നാടുകടത്താനായി വഡോദര എയര്‍പോര്‍ട്ടില്‍ എത്തിച്ചപ്പോള്‍. ഇവര്‍ വ്യോമസേന വിമാനത്തിലേക്ക് കയറുന്നു

കൈകളില്‍ വിലങ്ങിട്ട് 250 ബംഗ്ലാദേശികളെ ധാക്കയിലേക്ക് നാടു കടത്തി ഗുജറാത്ത് സര്‍ക്കാര്‍

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, ഉറവിടം കണ്ടെത്താന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും നിര്‍ദേശം

പാലക്കാട് പന്നിക്കെണിയില്‍ നിന്നും വയോധികയ്‌ക്ക് വൈദ്യുതാഘാതമേറ്റു: മകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies