Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേസില്‍ ഇറങ്ങാന്‍ എനിക്ക് കിട്ടിയത് ഭഗവാന്റെ ധൈര്യം, ഞാന്‍ ശിവഭക്തയാണ്: രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്

നന്മയുടെ മേല്‍ തിന്മ ഒരിയ്‌ക്കലും ആധിപത്യം സ്ഥാപിക്കില്ല എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും കേസില്‍ എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായിട്ടും അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് ഭഗവാന്‍ നല്‍കിയ ധൈര്യമാണെന്നും എസ് ഡിപിഐ പ്രവര്‍ത്തകരുടെ വെട്ടേറ്റ് മരിച്ച രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 11:30 pm IST
in Kerala

തിരുവനന്തപുരം: നന്മയുടെ മേല്‍ തിന്മ ഒരിയ്‌ക്കലും ആധിപത്യം സ്ഥാപിക്കില്ല എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും കേസില്‍ എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായിട്ടും അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് ഭഗവാന്‍ നല്‍കിയ ധൈര്യമാണെന്നും എസ് ഡിപിഐ പ്രവര്‍ത്തകരുടെ വെട്ടേറ്റ് മരിച്ച രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്.

അഡ്വ. പ്രതാപ് ജി പടിക്കല്‍, ടീമംഗങ്ങളായ അ‍ഡ്വ. ശ്രീദേവി പ്രതാപ്, അഡ്വ. ഹരീഷ് കാട്ടൂര്‍, അഡ്വ. ശില്‍പ ശിവന്‍ എന്നിവര്‍ ഈ കേസില്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണയും സഹായകരമായെന്ന് ലിഷ രഞ്ജിത് പറയുന്നു. ലിഷ രഞ്ജിത് ഉള്‍പ്പെടെയുള്ള രണ്‍ജിത് ശ്രീനിവാസന്റെ കുടുംബാംഗങ്ങള്‍ ശക്തമായി കേസില്‍ മൊഴി നല്‍കിയിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലിഷ രഞ്ജിത് ഇക്കാര്യം സൂചിപ്പിച്ചത്.

“മരണം വരെ ഈ കേസില്‍ പോരാടുമെന്നത് എന്റെ തീരുമാനമായിരുന്നു. എനിക്ക് ധൈര്യം തന്നത് ഭഗവാനാണ്. ഞാന്‍ ഒരു ശിവഭക്തയാണ്. പിന്നെ ഏട്ടന്റെ സത്യം തെളിയിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു.” – ലിഷ രഞ്ജിത് പറഞ്ഞു.

“മേഡം ക്ഷമിക്കണം എന്ന് പറഞ്ഞാണ് രണ്ട് മുസ്ലിം സ്ത്രീകള്‍ എത്തി. ഭഗവാന്‍ ശ്രീകൃഷ്ണനാണ് എല്ലാറ്റിനും മുകളിലുണ്ട്. ഇത്രയും മഹാനായ ഒരു മനുഷ്യന്റെ ഭാര്യയാണല്ലോ നിങ്ങള്‍. കേസില്‍ പോയാല്‍ മേഡത്തിന് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ആലോചിക്കണം. പകരം ഭഗവാനോട് അവര്‍ക്ക് ശിക്ഷ നല്‍കാന്‍ പ്രാര്‍ത്ഥിക്കൂ”- എന്നായിരുന്നു അവര്‍ നല്‍കിയ ഉപദേശം. കേസില്‍ നിന്നും പിന്തിരിപ്പിക്കാനായിരുന്നു അവര്‍ അത് ചെയ്തതെന്നും ലിഷ രഞ്ജിത് പറയുന്നു.

സ്ഥിരമായി ആളുകള്‍ വന്ന് ഓഫീസിലേക്ക് നോക്കിനില്‍ക്കും. മണിക്കൂറുകളോളം. ഒരു ഭീഷണിപ്പെടുത്തലിന്റെ സ്വഭാവത്തോടെയുള്ളതായിരുന്നു അവരുടെ ഈ നോട്ടത്തിന്റെ രീതി. പിന്നെ ഒരു ദിവസം വയസ്സായ ഒരു സ്ത്രീവീട്ടില്‍ എത്തി ഉപദേശത്തിന്റെ രൂപത്തില്‍ മറ്റൊരു ഭീഷണി കൂടി നല്‍കി. നിങ്ങള്‍ക്ക് രണ്ട് പെണ്‍മക്കളാണെന്നോര്‍ക്കണമെന്നും അവര്‍ എതിരാളികളുടെ കയ്യില്‍ പെടാതെ നോക്കണമെന്നും ആയിരുന്നു അവരുടെ ഉപദേശം. അതും കേസില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ഉപദേശമായിരുന്നു. – ലിഷ രഞ്ജിത് പറയുന്നു.

പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് കൊലപാതകം കഴിഞ്ഞ് 17 മാസങ്ങള്‍ക്ക് ശേഷമാണ് നടന്നതെന്നും അവരെ തിരിച്ചറിയാതിരിക്കാന്‍ എല്ലാവരും ഒരുപോലെ വേഷം കെട്ടിയാണ് വന്ന് നിന്നതെന്നും ലിഷ പറയുന്നു. “വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ഒരുപോലത്തെ ചെരിപ്പും തോളില്‍ തോര്‍ത്ത് മുണ്ടും എല്ലാം ധരിച്ചാണ് പ്രതികളായവര്‍ തിരിച്ചറിയല്‍ പരേഡിനെത്തിയിരുന്നത്. നെറ്റിയിലെ പാട് മറയ്‌ക്കാന്‍ ചിലര്‍ മേക്കപ്പ് പോലും ചെയ്തിരുന്നു. പക്ഷെ അവര്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു. “- ലിഷ രഞ്ജിത് വിശദീകരിക്കുന്നു.

Tags: sdpiLisha RanjithAdv. Ranjith Sreenivasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച: ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം നടത്തണം: എൻ. ഹരി

Kerala

ഇന്ത്യന്‍ കൊടിവെച്ച കപ്പലുകള്‍ക്ക് ഹോര്‍മുസിലൂടെ പോകാന്‍ ഇറാന്‍ അനുവാദം കൊടുത്തില്ലെന്ന് മോദിയുടെ പടംവെച്ച് എസ് ഡിപിഐ അനുഭാവിയുടെ പോസ്റ്റ്

Kerala

എസ് ഡി പി ഐയുടെ പരാതി: കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അസാധുവാക്കി

Kerala

എസ്ഡിപിഐക്ക് വോട്ട് മറിച്ചു; കോണ്‍ഗ്രസ് മണ്ഡലം യോഗത്തിൽ ചെന്നിത്തല-വേണുഗോപാല്‍ പക്ഷങ്ങൾ ഏറ്റുമുട്ടി

Kerala

ആലപ്പുഴ നഗരസഭയിൽ എസ്ഡിപിഐ വിട്ടുനിന്നത് യുഡിഎഫിന് തുണയായി; പിഡിപി പിന്തുണ ഇടതിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: 8 പ്രതികള്‍ക്ക് ജാമ്യം

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.