Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മയക്കുമരുന്നടി, സഹപാഠികളോട് ഗുണ്ടായിസം! കജോളിന്റെ മകളെ സ്‌കൂളില്‍ നിന്നും പുറത്താക്കി; അടിയുണ്ടാക്കി നടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2024, 06:50 pm IST
inEntertainment

സൂപ്പര്‍ താരങ്ങളായ അജയ് ദേവ്ഗണിന്റേയും കജോളിന്റേയും മകളാണ് നൈസ. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ധാരാളം ആരാധകരെ നേടിയെടുത്തിട്ടുണ്ട് നൈസ. താരപുത്രിയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നിലവില്‍ സ്വിറ്റ്‌സര്‍ലാണ്ടില്‍ പഠിക്കുകയാണ്. നേരത്തെ സിംഗപ്പൂരിലായിരുന്നു നൈസ പഠിച്ചിരുന്നത്. ഇതിനിടെ ഇപ്പോഴിതാ നൈസയുടെ വിദ്യാഭ്യാസ കാലത്തെക്കുറിച്ചൊരു കഥ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

സിംഗപ്പൂരില്‍ പഠിക്കുന്ന സമയത്ത് നൈസ സ്‌കൂളില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കിയെന്നും തുടര്‍ന്ന് താരപുത്രിയെ സ്‌കൂളില്‍ന ിന്നും പുറത്താക്കിയെന്നുമാണ് റിപ്പോര്‍ട്ടുഖകള്‍ പറയുന്നത്. മകളെ പുറത്താക്കിയതിന് കജോള്‍ സ്‌കൂളിലെത്തി പ്രശ്‌നമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ആരുടേയും പേര് പരാമര്‍ശിക്കാതെയുള്ള ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളുടെ ഉറവിടം.

”ഒരു വര്‍ഷം മുമ്പ് സിംഗപ്പൂരിലെ ഡോവറിലെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രശ്‌നങ്ങളുണ്ടാക്കയതിന് താരപുത്രിയെ പുറത്താക്കിയെന്ന് ചില ഇന്ത്യക്കാരില്‍ നിന്നും അറിഞ്ഞു. കാശുകാരായ റഷ്യക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളാണ്. ആ നടി സിംഗപ്പൂരിലേക്ക് വരികയും സ്‌കൂളില്‍ വന്ന് പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. പക്ഷെ അവരുടെ സ്വാധീനമൊന്നും വില പോയില്ല. മകളെ സ്‌കൂളില്‍ നിന്നും പുറത്താക്കുക തന്നെ ചെയ്തു. അവിടുത്തെ ഇന്ത്യാക്കാര്‍ക്കെല്ലാം ഇതറിയാം” എന്നായിരുന്നു പോസ്റ്റ്.

പിന്നാലെ സോഷ്യല്‍ മീഡിയ ആ താരപുത്രി നൈസ ആണെന്ന് അവകാശപ്പെട്ട് രംഗത്തെത്തുകയായിരുന്നു. സിംഗപ്പൂരില്‍ പഠിച്ച ഒരേയൊരുു താരപുത്രി നൈസ ആണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാവര്‍ക്കും അറിയുന്ന സംഭവമാണിതെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. ഈ സമയത്ത് വിമല്‍ ദേവ്ഗണ്‍ അവിടെ സ്വന്തമായൊരു അപ്പാര്‍ട്ട്‌മെന്റ് തന്നെ വാങ്ങിയിരുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടാലും വീട്ടിലിരുന്ന് പഠിക്കാനും പരീക്ഷയെഴുതാനും സാധിക്കും. അങ്ങനെയാകും നൈസ പാസായതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

എന്താണ് പുറത്താക്കാനുള്ള കാരണമെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗമോ, സ്ഹപാഠികളോട് മോശമായി പെരുമാറിയതോ ആകാം പുറത്താകലിന്റെ കാരണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

നേരത്തെ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ അജയ് ദേവ്ഗണ്‍ തന്റെ മകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ”തീര്‍ച്ചയായും അവളതൊന്നും ഇഷ്ടപ്പെടുന്നില്ല, ഞാനും. പക്ഷെ നമുക്കത് മാറ്റാനാകില്ല. അതുമായി ജീവിക്കണം. കുറച്ച് പേര്‍ നമ്മളെക്കുറിച്ച് വിവരക്കേട് റഞ്ഞുവെന്ന് കരുതി ലോകം മുഴുവന്‍ അങ്ങനെയാണ് ചിന്തിക്കുന്നത് എന്നില്ല. അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഇല്ലാതാകും. ഒരാളപ്പെറ്റി നല്ലതെഴുതിയാല്‍ ആരും വായിക്കാനുണ്ടാകില്ല” എന്നാണ് അജയ് പറഞ്ഞത്.

 

Tags: KajolSana Kajol
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുര്‍ഗ്ഗ പൂജയ്‌ക്കിടെ നടി കജോളിന് അതിക്രമം നേരിട്ടോ?

Entertainment

‘എന്താ മോനേ ദിനേശാ.’; പൃഥ്വിയുടെ ഡയറക്ഷന്‍, മോഹന്‍ലാലിനെ അനുകരിച്ച് കാജോള്‍;വീഡിയോ

Entertainment

‘എന്താ മോനെ ദിനേശാ’; തോൾ ചരിച്ച് മോഹൻലാലിന്റെ ഡയലോഗ് അനുകരിച്ച് കജോൾ

Entertainment

ഷൂസിട്ട് ദേവിക്കരികിൽ; ഇതൊരു പൂജയാണ്, ബഹുമാനിക്കൂ;ഷൂസ് ധരിച്ചവര്‍ പുറത്ത് പോകണം കോപാകുലയായി കജോള്‍

Entertainment

വീണ്ടും ഡീപ്‌ഫേക്ക് വീഡിയോ… ക്യാമറയ്‌ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്ന കാജോള്‍

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.