Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

“ശങ്കരാചാര്യന്മാര്‍ പറഞ്ഞത് അയോധ്യയില്‍ കൗസല്യയുടെ മടിയിലുള്ള രാമന്‍ വേണമെന്നല്ലേ” – മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് സ്വാമിയുടെ മാസ് മറുപടി

ശങ്കരാചാര്യന്മാര്‍ പറഞ്ഞത് അയോധ്യയില്‍ കൗസല്യയുടെ മടിയിലിരിക്കേണ്ട രാമനാണെന്നല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അയോധ്യയുടെ മണ്ണില്‍ നിന്നുകൊണ്ട് അമൃതസ്വരൂപാനന്ദപുരി നല്‍കിയത് നല്ല കിടിലന്‍ മറുപടി.

Janmabhumi Online by Janmabhumi Online
Jan 26, 2024, 08:06 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

അയോധ്യ: ശങ്കരാചാര്യന്മാര്‍ പറഞ്ഞത് അയോധ്യയില്‍ കൗസല്യയുടെ മടിയിലിരിക്കേണ്ട രാമനാണെന്നല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അയോധ്യയുടെ മണ്ണില്‍ നിന്നുകൊണ്ട് അമൃതസ്വരൂപാനന്ദപുരി നല്‍കിയത് നല്ല കിടിലന്‍ മറുപടി. അയോധ്യയില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങിന് എത്തിയ അമൃതാനന്ദമയീ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ മാസ് മറുപടിയില്‍ ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകന് തിരിച്ചടി.

“കുഞ്ഞ് എപ്പോഴും അമ്മയുടെ മടിയിലല്ലോ ഇരിക്കുന്നത്. കുഞ്ഞ് എപ്പോഴും പിച്ചവെച്ച് നടക്കും. മുട്ടിലിഴയും. ഒറ്റയ്‌ക്ക് നടന്നുപോകും. ഉരുണ്ട് വീഴും. അതുകൊണ്ട് കൗസല്യയുടെ മടിയില്‍ ഇരിക്കുന്ന രാമരൂപം വേണം എന്ന കാഴ്ചപ്പാടിന് വലിയ പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. “-സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.

ബാലരൂപം എന്നതിന് വലിയൊരു പ്രാധാന്യമുണ്ട്. എല്ലാ കുഞ്ഞുങ്ങള്‍ക്കും പൊതുവായ ഒരു സ്വഭാവമാണ് നിഷ്കളങ്കത. കുഞ്ഞ് ലോകത്തെ കാണുന്നത് അത്ഭുതത്തോടെയാണ്. പിന്നെ നിശ്ചയദാര്‍ഡ്യം ഒരു കുഞ്ഞിനുള്ള ഗുണമാണ്. 365 ദിവസം നടക്കാന്‍ ശ്രമിച്ചു, ഒരു മൂവായിരം തവണ ഞാന്‍ വീണു, അതുകൊണ്ട് ഇനി ഞാന്‍ നടക്കാന്‍ ശ്രമിക്കുന്നില്ല എന്നൊന്നും ഒരു കൂഞ്ഞും പറയില്ല. പിന്നെ നിഷ്കളങ്കത, സ്നേഹം എന്നിവ കുഞ്ഞിനുള്ള വലിയ ഗുണങ്ങളാണ്. അതുകൊണ്ട് ഈ ബാലരൂപം വലിയൊരു സന്ദേശം ലോകത്തിന് നല്‍കുന്നുണ്ട്. അത് ഇന്നത്തെ കാലഘട്ടത്തിന് വലിയ ആവശ്യവുമാണ്. – അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.

കെ.എസ്. ചിത്ര രാമനാമജപം നല്‍കിയതിനെത്തുടര്‍ന്ന് വലിയ ബഹളം സമൂഹമാധ്യമങ്ങളില്‍ നടന്നിരുന്നു. സ്വാമിജി അത് ശ്രദ്ധിച്ചിരുന്നോ? എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നല്ല അസ്സല്‍ മറുപടിയാണ് സ്വാമി നല്‍കുന്നത്. “ഞാന്‍ അതിനൊന്നും വലിയ ഗൗരവം നല്‍കുന്നില്ല. ഇത് ദുഷിച്ച മനസ്സുകളുടെ ആത്മനിയന്ത്രണമില്ലാത്ത മനസ്സുകളുടെ വിമര്‍ശനങ്ങളാണ്. വിമര്‍ശനം ആകാം. പക്ഷെ അത് ക്രിയാത്മകമായിരിക്കണം. സമൂഹത്തിന് പ്രയോജനപ്പെടുന്നതായിരിക്കണം. ” ഇത്രയും കിട്ടിയതോടെ മാധ്യമപ്രവര്‍ത്തകന്‍ വിവാദചോദ്യങ്ങള്‍ നിര്‍ത്തി തടിതപ്പി.

അമൃതാനന്ദമയീമഠത്തിനെ പ്രതിനിധീകരിച്ചാണ് സ്വാമി അമൃതസ്വരൂപാനന്ദ പുരി അയോധ്യയില്‍ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാനെത്തിയത്. അയോധ്യയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ സംബന്ധിച്ചിടത്തോളം ഒരൊറ്റ വികാരമേയുള്ളൂ, ഒരൊറ്റ സ്പന്ദനമേയുള്ളൂ, ഒരൊറ്റ സാന്നിധ്യമേയൂള്ളൂ അത് ശ്രീരാമന്റെ സാന്നിധ്യമാണെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി.അയോധ്യയില്‍ ഭാവിയില്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ആളുകള്‍ ഒഴുകിയെത്തുമെങ്കില്‍ അതിന് കാരണവും ശ്രീരാമചന്ദ്രന്റെ ഇവിടുത്തെ സാന്നിധ്യമാണ്. കാരണം അത്രയ്‌ക്ക് വലിയ സന്ദേശമാണ് ശ്രീരാമന്‍ ലോകത്തിന് നല്‍കിയിട്ടുള്ളത്. ഇവിടുത്തെ ഭരണാധികാരികള്‍ക്ക് നല്‍കിയത്, ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. സാര്‍വ്വലൗകികമായ സന്ദേശമാണ് ശ്രീരാമന്‍ നല്‍കിയിട്ടുള്ളത്. – സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.

 

 

Tags: Mata AmritanandamayiMata Amritanandamayi DeviRam LallaSwami Amritaswarupananda PuriAyodhya PranprastistaAyodhyaSwami Amritswarupanandapuri
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി ആശ്രമത്തില്‍ മഠം വൈസ് ചെയര്‍മാന്‍ അമൃതസ്വരൂപാനന്ദപുരി മാതാ അമൃതാനന്ദമയി ദേവിക്ക് ഗുരു പാദപൂജ ചെയ്യുന്നു
Kerala

ആത്മശക്തി പ്രകാശിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ ഗുരുക്കന്മാര്‍: മാതാ അമൃതാനന്ദമയി ദേവി

India

ഏത് ഭീകരരെയും നിമിഷങ്ങൾക്കുള്ളിൽ തീർക്കാൻ സജ്ജം ; അയോദ്ധ്യയിൽ എൻ‌എസ്‌ജി കേന്ദ്രം ആരംഭിക്കുന്നു ; പ്രത്യേക നീക്കവുമായി യോഗി സർക്കാർ

India

ശ്രീരാമന്റെ മണ്ണിൽ ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് ; ഹിന്ദുമതമാണ് തനിക്ക് സമാധാനം നൽകുന്നതെന്നും യുവാവ്

India

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

India

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലെത്തുമ്പോള്‍

അനുപമം അന്നഭണ്ഡാര്‍ യോജന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies