Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കർസേവകരെ കർമധീരരാക്കിയ ഭട്ജി

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Jan 17, 2024, 01:19 pm IST
in India

പാട്ടില്‍ നിറഞ്ഞ കഥയുമായാണ് ഭട്ജി കര്‍സേവകര്‍ക്കൊപ്പം കൂടിയത്. നിര്‍ണായകമായ കര്‍സേവയ്‌ക്കുള്ള യാത്ര.. യുദ്ധസമാനമായ അന്തരീക്ഷം മനസിലും പുറത്തും. സംഘര്‍ഷത്തിന്റെ വാര്‍ത്തകള്‍ എവിടെയും… ആലുവയില്‍ നിന്നും കൊച്ചിയില്‍ നിന്നുമുള്ള കര്‍സേവകര്‍ക്ക് പക്ഷേ ആവേശവും ആത്മവിശ്വാസവുമായി മുതിര്‍ന്ന ആര്‍എസ്എസ് കാര്യകര്‍ത്താവായിരുന്ന വി. രാധാകൃഷ്ണ ഭട്ജി ഒപ്പമുണ്ടായിരുന്നു.

1990 ഒക്‌ടോബര്‍ 26നാണ് എറണാകുളം ജില്ലയില്‍ നിന്നുള്ള കര്‍സേവകര്‍ ഹിമസാഗര്‍ എക്‌സ്പ്രസില്‍ അയോദ്ധ്യയിലേയ്‌ക്ക് യാത്രതിരിക്കുന്നത്. ജനറല്‍ കംപാര്‍ട്ടുമെന്റ് നിറയെ കര്‍സേവകരായിരുന്നു. ട്രെയിനില്‍ വെള്ളമോ മറ്റ് സൗകര്യങ്ങളോ ഇല്ല. ഭട്ജിയാണ് റെയില്‍വെ ഉദ്യോഗസ്ഥരോട് സംസാരിച്ച് സൗകര്യം ഒരുക്കിയിരുന്നതെന്ന് കര്‍സേവക സംഘത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയൂണിയന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും ബിഎംഎസിന്റെ ജില്ലയിലെ പൂര്‍ണസമയ പ്രവര്‍ത്തകനും മുനമ്പം സ്വദേശിയുമായ എ.ഡി. ഉണ്ണികൃഷ്ണന്‍ ഓര്‍ക്കുന്നു. ദുരിതയാത്രയായിരുന്നെങ്കിലും രാമന്റെ കാര്യത്തിനായിരുന്നതുകൊണ്ട് കഷ്ടതകള്‍ ആര്‍ക്കും ബുദ്ധിമുട്ടായി തോന്നിയില്ല. എല്ലാ കാര്യങ്ങള്‍ അന്വേഷിക്കാനും നേതൃത്വം നല്‍കാനും ഭട്ജി ഉണ്ടായിരുന്നു. എല്ലാവരും ആരാധനയോടെയാണ് ഭട്ജിയെ കണ്ടിരുന്നത്.

ഝാന്‍സിയിലെത്തിയപ്പോള്‍ ട്രെയിന്‍ തടഞ്ഞ് കര്‍സേവകരെയെല്ലാം ഇറക്കി. അര കിലോമീറ്റര്‍ അകലെയുള്ള ഒരു കെട്ടിടത്തില്‍ എല്ലാവരെയും തടവിലാക്കി. പ്രഭാതകൃത്യങ്ങള്‍ക്കടക്കം സൗകര്യം ഉണ്ടായിരുന്നില്ല. പലരും അസുഖബാധിതരായി. ഡോക്ടറോ മരുന്നോ ഇല്ല. എന്നാല്‍ അതിനേക്കാളെല്ലാം നല്ല മരുന്ന് രാമമന്ത്രമായിരുന്നു. പിന്നെ ഭട്ജിയുടെ കഥകളും. ആവേശകരമായിരുന്നു അദ്ദേഹത്തിന്റെ ഉദ്‌ബോധനങ്ങളെല്ലാം.

എല്ലാ ദിവസവും രാവിലെ രാമായണം, മഹാഭാരതം, ഭഗവത്ഗീത എന്നിവയിലെ ആവേശം പകരുന്ന കഥകളാണ് ഭട്ജി പകര്‍ന്ന് നല്കിയിരുന്നത്. വീരപുരഷന്മാരുടെ ത്യാഗപൂര്‍ണ ജീവിതവും കഥകളും ഭട്ജിയിലൂടെ കേള്‍ക്കുമ്പോള്‍ എല്ലാവരും എല്ലാം മറന്ന് രാമകാര്യത്തിനായി കച്ചമുറുക്കും. ഭക്ഷണത്തെക്കുറിച്ചോ മരുന്നിനെക്കുറിച്ചോ ഉറങ്ങാന്‍ സാധിക്കാത്തതിനെക്കുറിച്ചോ ഉള്ള ചിന്തകള്‍ എവിടെയോ പോയിമറയും.

ഒരു ഈച്ചപോലും കടക്കില്ലെന്ന് പ്രഖ്യാപിച്ച മുലായം സിങ്ങിന്റെ പോലീസിനെയും പട്ടാളത്തെയും മറികടന്ന് കര്‍സേവ നടന്നു. നൂറുകണക്കിന് കര്‍സേവകരെ പോലീസ് വെടിവച്ചുകൊന്നു. ഇതിനിടയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. കര്‍ഫ്യൂ പിന്‍വലിച്ചപ്പോള്‍ ട്രെയിനില്‍ കുത്തിനിറച്ച് എല്ലാവരെയും തിരിച്ചയക്കുകയായിരുന്നു. ഭട്ജിയുടെ വാക്കുകളുടെ കരുത്തില്‍ എല്ലാവരും വിജയികളുടെ ഭാവമാര്‍ജിച്ചിരുന്നു, ഉണ്ണികൃഷ്ണന്‍ അനുസ്മരിക്കുന്നു.

Tags: kochiAyodhyaKarsevaBhadji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.