Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കർസേവകരെ കർമധീരരാക്കിയ ഭട്ജി

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Jan 17, 2024, 01:19 pm IST
in India

പാട്ടില്‍ നിറഞ്ഞ കഥയുമായാണ് ഭട്ജി കര്‍സേവകര്‍ക്കൊപ്പം കൂടിയത്. നിര്‍ണായകമായ കര്‍സേവയ്‌ക്കുള്ള യാത്ര.. യുദ്ധസമാനമായ അന്തരീക്ഷം മനസിലും പുറത്തും. സംഘര്‍ഷത്തിന്റെ വാര്‍ത്തകള്‍ എവിടെയും… ആലുവയില്‍ നിന്നും കൊച്ചിയില്‍ നിന്നുമുള്ള കര്‍സേവകര്‍ക്ക് പക്ഷേ ആവേശവും ആത്മവിശ്വാസവുമായി മുതിര്‍ന്ന ആര്‍എസ്എസ് കാര്യകര്‍ത്താവായിരുന്ന വി. രാധാകൃഷ്ണ ഭട്ജി ഒപ്പമുണ്ടായിരുന്നു.

1990 ഒക്‌ടോബര്‍ 26നാണ് എറണാകുളം ജില്ലയില്‍ നിന്നുള്ള കര്‍സേവകര്‍ ഹിമസാഗര്‍ എക്‌സ്പ്രസില്‍ അയോദ്ധ്യയിലേയ്‌ക്ക് യാത്രതിരിക്കുന്നത്. ജനറല്‍ കംപാര്‍ട്ടുമെന്റ് നിറയെ കര്‍സേവകരായിരുന്നു. ട്രെയിനില്‍ വെള്ളമോ മറ്റ് സൗകര്യങ്ങളോ ഇല്ല. ഭട്ജിയാണ് റെയില്‍വെ ഉദ്യോഗസ്ഥരോട് സംസാരിച്ച് സൗകര്യം ഒരുക്കിയിരുന്നതെന്ന് കര്‍സേവക സംഘത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയൂണിയന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും ബിഎംഎസിന്റെ ജില്ലയിലെ പൂര്‍ണസമയ പ്രവര്‍ത്തകനും മുനമ്പം സ്വദേശിയുമായ എ.ഡി. ഉണ്ണികൃഷ്ണന്‍ ഓര്‍ക്കുന്നു. ദുരിതയാത്രയായിരുന്നെങ്കിലും രാമന്റെ കാര്യത്തിനായിരുന്നതുകൊണ്ട് കഷ്ടതകള്‍ ആര്‍ക്കും ബുദ്ധിമുട്ടായി തോന്നിയില്ല. എല്ലാ കാര്യങ്ങള്‍ അന്വേഷിക്കാനും നേതൃത്വം നല്‍കാനും ഭട്ജി ഉണ്ടായിരുന്നു. എല്ലാവരും ആരാധനയോടെയാണ് ഭട്ജിയെ കണ്ടിരുന്നത്.

ഝാന്‍സിയിലെത്തിയപ്പോള്‍ ട്രെയിന്‍ തടഞ്ഞ് കര്‍സേവകരെയെല്ലാം ഇറക്കി. അര കിലോമീറ്റര്‍ അകലെയുള്ള ഒരു കെട്ടിടത്തില്‍ എല്ലാവരെയും തടവിലാക്കി. പ്രഭാതകൃത്യങ്ങള്‍ക്കടക്കം സൗകര്യം ഉണ്ടായിരുന്നില്ല. പലരും അസുഖബാധിതരായി. ഡോക്ടറോ മരുന്നോ ഇല്ല. എന്നാല്‍ അതിനേക്കാളെല്ലാം നല്ല മരുന്ന് രാമമന്ത്രമായിരുന്നു. പിന്നെ ഭട്ജിയുടെ കഥകളും. ആവേശകരമായിരുന്നു അദ്ദേഹത്തിന്റെ ഉദ്‌ബോധനങ്ങളെല്ലാം.

എല്ലാ ദിവസവും രാവിലെ രാമായണം, മഹാഭാരതം, ഭഗവത്ഗീത എന്നിവയിലെ ആവേശം പകരുന്ന കഥകളാണ് ഭട്ജി പകര്‍ന്ന് നല്കിയിരുന്നത്. വീരപുരഷന്മാരുടെ ത്യാഗപൂര്‍ണ ജീവിതവും കഥകളും ഭട്ജിയിലൂടെ കേള്‍ക്കുമ്പോള്‍ എല്ലാവരും എല്ലാം മറന്ന് രാമകാര്യത്തിനായി കച്ചമുറുക്കും. ഭക്ഷണത്തെക്കുറിച്ചോ മരുന്നിനെക്കുറിച്ചോ ഉറങ്ങാന്‍ സാധിക്കാത്തതിനെക്കുറിച്ചോ ഉള്ള ചിന്തകള്‍ എവിടെയോ പോയിമറയും.

ഒരു ഈച്ചപോലും കടക്കില്ലെന്ന് പ്രഖ്യാപിച്ച മുലായം സിങ്ങിന്റെ പോലീസിനെയും പട്ടാളത്തെയും മറികടന്ന് കര്‍സേവ നടന്നു. നൂറുകണക്കിന് കര്‍സേവകരെ പോലീസ് വെടിവച്ചുകൊന്നു. ഇതിനിടയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. കര്‍ഫ്യൂ പിന്‍വലിച്ചപ്പോള്‍ ട്രെയിനില്‍ കുത്തിനിറച്ച് എല്ലാവരെയും തിരിച്ചയക്കുകയായിരുന്നു. ഭട്ജിയുടെ വാക്കുകളുടെ കരുത്തില്‍ എല്ലാവരും വിജയികളുടെ ഭാവമാര്‍ജിച്ചിരുന്നു, ഉണ്ണികൃഷ്ണന്‍ അനുസ്മരിക്കുന്നു.

Tags: KarsevaBhadjikochiAyodhya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

റെയില്‍വേ ബോര്‍ഡിന്റെ റെയില്‍ (വീല്‍സ്) ഓണ്‍
റസ്റ്റോറന്റ് മാതൃക
Kerala

കേരളത്തിലെ ആദ്യ റെയില്‍ ഓണ്‍ റസ്റ്റോറന്റ് കൊച്ചി തുറമുഖത്ത്

Ernakulam

കുസാറ്റിന് നാണക്കേടാകുന്നു ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം

India

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം
Kerala

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

പുതിയ വാര്‍ത്തകള്‍

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.