Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹേഷ് അയ്യര്‍…ഒരു കാലത്ത് ജനറല്‍ മാനേജര്‍; ഇപ്പോള്‍ എല്ലും തോലുമായി തൃശൂരിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ ഏറ്റെടുത്ത് തെരുവോരം മുരുകന്‍

മുംബൈയിലെ ഒരു വലിയ കമ്പനിയിലെ ജനറല്‍ മാനേജരായിരുന്ന മഹേഷ് അയ്യര്‍. പിന്നീട് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ എല്ലും തോലുമായ നിലയില്‍ തൃശൂരിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ കണ്ടെത്തി. ഇദ്ദേഹത്തെ പിന്നീട് തൃശൂരിലെ സന്നദ്ധപ്രവര്‍ത്തകനായ തെരുവോരം മുരുകന്‍ ഏറ്റെടുത്തു.

Janmabhumi Online by Janmabhumi Online
Jan 15, 2024, 11:37 pm IST
in Kerala
മുംബൈയില്‍ ജനറല്‍ മാനേജരായ സമ്പന്നനായ മഹേഷ് അയ്യര്‍ (ഇടത്ത്) അവശനായ മഹേഷ് അയ്യരെ തെരുവില്‍ നിന്നും കണ്ടെത്തുന്ന തെരുവോരം മുരുകന്‍റെ പ്രവര്‍ത്തകന്‍ (വലത്ത്)

മുംബൈയില്‍ ജനറല്‍ മാനേജരായ സമ്പന്നനായ മഹേഷ് അയ്യര്‍ (ഇടത്ത്) അവശനായ മഹേഷ് അയ്യരെ തെരുവില്‍ നിന്നും കണ്ടെത്തുന്ന തെരുവോരം മുരുകന്‍റെ പ്രവര്‍ത്തകന്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍ : മുംബൈയിലെ ഒരു വലിയ കമ്പനിയിലെ ജനറല്‍ മാനേജരായിരുന്ന മഹേഷ് അയ്യര്‍. പിന്നീട് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ എല്ലും തോലുമായ നിലയില്‍ തൃശൂരിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ കണ്ടെത്തി. ഇദ്ദേഹത്തെ പിന്നീട് തൃശൂരിലെ സന്നദ്ധപ്രവര്‍ത്തകനായ തെരുവോരം മുരുകന്‍ ഏറ്റെടുത്തു.

ജോലി പോയി നാട്ടില്‍ വന്നതില്‍ നിന്നാണ് മഹേഷ് അയ്യരുടെ ദുരന്തം തുടങ്ങുന്നത് . പിന്നീട് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അമ്മ മരിച്ചതോടെ ജീവിതം താളം തെറ്റിയെന്നും പറയുന്നു.

നേരത്തെ ചാലക്കുടി സ്വദേശിയായിരുന്ന മഹേഷ് ഓട്ടോ ഓടിച്ചിരുന്നതായി പറയുന്നു. പിന്നീട് മഹേഷും അനുജനും മുംബൈയിലേക്ക് പോയി. അവിടെ ഒരു കമ്പനിയില്‍ മഹേഷ് ജനറല്‍ മാനേജരായിരുന്നു. ഏകദേശം 60000 രൂപയില്‍ അധികം ശമ്പളമുണ്ടായിരുന്നു. മുംബൈയില്‍ സ്വന്തമായി ഫ്ളാറ്റ് ഉണ്ടായിരുന്നു. പിന്നീട് കോവിഡ് വന്നതോടെ എല്ലാം പ്രതിസന്ധിയിലായി. ജോലി നഷ്ടമായി. അങ്ങിനെ നാട്ടില്‍ തിരിച്ചെത്തിയ മഹേഷ് ചാലക്കുടിയില്‍ വീട് വാടകയ്‌ക്കെടുത്ത് ജീവിച്ചുതുടങ്ങി.

വാസ്തവത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ഒരാള്‍ ഒരാഴ്ചയായി കാലില്‍ മുറിവുകളുമായി കിടക്കുന്നത് കണ്ട പുത്തൂര്‍ സ്വദേശിയാണ് ഇയാളെ രക്ഷിക്കാന്‍ ശ്രമം നടത്തിയത്. അന്നേരമാണ് തന്റെ ഫേസ്ബുക്ക് പേജിന്റെ പേര് മഹേഷ് പുത്തൂര്‍ സ്വദേശിയുടെ മൊബൈയില്‍ ഫോണില്‍ ടൈപ്പ് ചെയ്ത് നല്‍കിയത്. അതില്‍ നിന്നാണ് മഹേഷിന്റെ വര്‍ണ്ണശബളവും ഏറെക്കുറെ സമ്പന്നവുമായ ഭൂതകാലം കണ്ടെത്തിയത്. മഹേഷിന്റെ മൂന്ന് വര്‍ഷം മുന്‍പുള്ള ഫോട്ടോയെല്ലാം ഫേസ് ബുക്കിലുണ്ട്. പുത്തൂര്‍ സ്വദേശിയുടെ നിര്‍ദേശപ്രകാരമാണ് തെരുവോരം മുരുകന്‍ മഹേഷിനെ ഏറ്റെടുത്തത്.

ഇപ്പോഴും മഹേഷിന്റെ അനുജന്‍ മുംബൈയില്‍ ഉണ്ടെന്ന് പറയുന്നു. ഇനി മഹേഷിന്റെ ഭൂതകാലം കണ്ടെത്താനും മുംബൈയില്‍ എന്താണ് ഇയാള്‍ക്ക് സംഭവിച്ചതെന്നും ഇയാള്‍ സ്വന്തമായി വാങ്ങിയതായി പറയുന്ന ഫ്ലാറ്റിന് എന്ത് സംഭവിച്ചു എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

തന്റെ ദുരവസ്ഥയ്‌ക്ക് കാരണമായി മഹേഷ് പറയുന്നത് ഒരു എലി കടിച്ച മുറിവില്‍ നിന്നാണ് എല്ലാം തുടങ്ങുന്നതെന്നാണ്. കാലിലെ ആ മുറിവ് കൂടിക്കൂടി വന്നതും പ്രശ്നമായി എന്നും പറയുന്നു. എന്നാല്‍ ഇത് താളം തെറ്റിയ മഹേഷിന്റെ മനസ്സില്‍ നിന്നും രൂപപ്പെട്ട ഒരു കഥ മാത്രമായാണ് ചുറ്റിലുമുള്ളവര്‍ കണക്കാക്കുന്നത്.

Tags: Theruvoram MuruganMahesh IyerOrpansocial workstreetcovid
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Kerala

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

പുതിയ വാര്‍ത്തകള്‍

സിദ്ധാർത്ഥിന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ; ഒരു മാസമായി ഉത്തരവ് പൂഴ്‌ത്തിവച്ച് പിണറായി സർക്കാർ

വി എസിന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കണമെന്ന് ഹൈക്കോടതി

മാതാപിതാക്കള്‍ക്കൊപ്പം വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ കാര്‍ മതിലില്‍ ഇടിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഇടത്ത്) ഹൈദരാബാദ് നിസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍(വലത്ത്)

1965ല്‍ ഇന്തോ-പാക് യുദ്ധകാലത്ത് ഹൈദരാബാദ് നിസാം ഇന്ത്യയ്‌ക്ക് 5000 കിലോഗ്രാം സ്വര്‍ണ്ണം നല്‍കിയെന്നത് വെറും കെട്ടുകഥ

പീച്ചി ഡാമിന്റെ ഷട്ടര്‍ ശനിയാഴ്ച ഉയര്‍ത്തും,തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജാനകി VS സ്റ്റേറ്റ് ഓഫ് കേരള : തിങ്കളാഴ്ച സെന്‍സര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ സമരം നടത്തുമെന്ന് ഫെഫ്ക

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍,സന്ദര്‍ശനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറന്നേക്കും,പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം

എറണാകുളത്ത് നീലിശ്വരം പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു,പഞ്ചായത്തില്‍ പന്നി ഇറച്ചി വില്‍പ്പന നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies