Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നഗരസഭാ സ്ഥലം കൈയേറ്റം ഒഴിപ്പിക്കല്‍; ഇരട്ടതന്ത്രവുമായി സിപിഎം, കൗണ്‍സില്‍ യോഗം അലങ്കോലമാക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 11:41 am IST
in Palakkad

പാലക്കാട്: തെരുവുകച്ചവടത്തിന്റെ പേരില്‍ ഷെഡ്ഡ് നിര്‍മിച്ച് കച്ചവടം നടത്തിയ സ്ഥാപനത്തെ ഒഴിപ്പിക്കാന്‍ ചെന്ന മുനിസിപ്പല്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു. കോട്ടമൈതാനം എആര്‍ മേനോന്‍ പാര്‍ക്കിന് സമീപമുള്ള ഷെഡ്ഡാണ് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പൊളിക്കാനായി എത്തിയത്. എന്നാല്‍ യാതൊരു മുന്നറിയിപ്പും നല്‍കിയില്ലെന്നതിന്റെ പേരില്‍ സിഐടിയുവിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷത വഹിച്ചു.

വിരോധാഭാസമെന്ന് പറയട്ടെ, സിപിഎമ്മിന് മേധാവിത്വമുള്ള അവര്‍ ഭരിക്കുന്ന ടൗണ്‍ വെന്റിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തതിന്റെ എടിസ്ഥാനത്തിലാണ് ആരോഗ്യവിഭാഗം പൊളിക്കാനായി എത്തിയത്. ഇവര്‍ നേരത്തെ നഗരസഭാ സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരുഭാഗത്തുകൂടെ കെട്ടിടം പൊളിക്കാന്‍ കത്ത് നല്‍കുകയും മറുഭാഗത്ത് അതിനെതിരെ സമരം നടത്തുകയെന്ന കുതന്ത്രമാണ് സിപിഎം സ്വീകരിച്ചത്. മാത്രമല്ല, ഇന്നലെ നടന്ന അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്താനും ഇവര്‍ ശ്രമിച്ചു. കൗണ്‍സില്‍ ഹാളിന് മുമ്പില്‍ തെരുവോര കച്ചവടക്കാരെയും കൊണ്ട് ധര്‍ണ നടത്തുകയുമുണ്ടായി.

കൗണ്‍സില്‍ ചേര്‍ന്നയുടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമന്നാവശ്യപ്പെട്ട് ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സന്റെ ഡയസിന് മുമ്പില്‍ ബഹളം വെച്ചു. എന്നാല്‍ ഇത് അടിയന്തര യോഗമാണെന്നും അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും ചെയര്‍പേഴ്‌സണ്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഇടതുകൗണ്‍സിലര്‍മാര്‍ അംഗീകരിക്കാന്‍ തയാറായില്ല. ഇതിനിടെ തുടക്കത്തില്‍ മൗനം പാലിച്ച യുഡിഎഫ് കൗണ്‍സിലര്‍മാരും ബഹളത്തില്‍ പങ്കാളികളായി.

നഗരസഭയുടെ സ്ഥലം കൈയേറ്റം നടത്തിയ മുഴുവന്‍ കച്ചവടക്കാരെയും ഒഴുപ്പിക്കുമെന്ന് നേരത്തെ കൗണ്‍സില്‍ പാസാക്കിയ വിഷയം ഉന്നയിച്ചായിരുന്നു യുഡിഎഫിന്റെ രംഗപ്രവേശം. പെട്ടെന്നുണ്ടായ സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധ്യമല്ലെന്നും വിഷയം അജണ്ടയില്‍ ഇല്ലെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. അജണ്ട ചര്‍ച്ച ചെയ്തതിനുശേഷം പ്രശ്‌നം അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

നഗരസഭയുടെ വാര്‍ഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വാര്‍ഡ് വികസന സെമിനാറുകളും യോഗങ്ങളും വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യുകയും അവയ്‌ക്ക് ഡിപിസിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തില്ലെങ്കില്‍ വികസന പദ്ധതികള്‍ താളംതെറ്റുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

മാത്രമല്ല, 2023-24 മുതല്‍ 2027-28 സാമ്പത്തികവര്‍ഷം വരെ നഗരസഭയില്‍ നടപ്പിലാക്കേണ്ട വസ്തുനികുതി പരിഷ്‌കരണം സംബന്ധിച്ച തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുന്നതിനെ സംബന്ധിച്ചും വിശദമായ ചര്‍ച്ച നടന്നു. നികുതിനിര്‍ണയം നടത്തുമ്പോള്‍ 2013ലെ നികുതിത്തുകയില്‍നിന്നും കുറവുവരുന്ന സ്ഥിതിവിശേഷമാണുള്ളത്. അതിനാല്‍ നഗരസഭക്ക് ലഭിക്കേണ്ട വരുമാനം കുറയുകയും ഇതിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക പുതുതായി കണ്ടെത്തേണ്ട സാഹചര്യവും ഉണ്ടാകും. വാണിജ്യാവശ്യ കെട്ടിടങ്ങള്‍ക്കാണ് പ്രധാനമായും തുക കുറവുവരുന്നത്.

അടിസ്ഥാന സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ നഗരസഭാ പ്രദേശങ്ങളെ പ്രാഥമികം, ദ്വിതീയം, തൃതീയം എന്നിങ്ങനെ വിഭജിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി നിര്‍ണയം നടത്തുക. വസ്തുനികുതി പരിഷ്‌കരണം നടത്തുമ്പോള്‍ നഗരസഭക്കുണ്ടാകുന്ന നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാരിലേക്ക് കത്തുനല്കിയിട്ടുണ്ടെങ്കിലും ആയത് സംബന്ധിച്ച് യാതൊരു മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.

നഗരസഭാ ജീവനക്കാര്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ കൗണ്‍സില്‍ അപലപിച്ചു.

Tags: cpmPalakkadMunicipality
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.