Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഞ്ജി: കേരളം 141/1; പ്രതികൂല കാലാവസ്ഥയില്‍ മങ്ങി ആദ്യദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 12:58 am IST
in Cricket
രോഹന്‍ കുന്നുമല്‍

രോഹന്‍ കുന്നുമല്‍

ന്യൂദല്‍ഹി: രഞ്ജി ട്രോഫിയുടെ പ്രാഥമിക ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരങ്ങളില്‍ പലതിന്റെയും ആദ്യ ദിനം പ്രതികൂല കാലാവസ്ഥയില്‍ മങ്ങി. രാജ്യത്തെ വടക്കന്‍ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും മങ്ങിയ കാലാവസ്ഥ മത്സരങ്ങളെ ബാധിക്കുകയായിരുന്നു. കേരളത്തിന്റേടതക്കം പല മത്സരങ്ങളും സമയം വൈകി തുടങ്ങുകയോ നിര്‍ത്തിവയ്‌ക്കേണ്ടതായോ വന്നിട്ടുണ്ട്.

ത്രിപുരയും തമിഴ്‌നാടും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ ദിനത്തില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. വെളിച്ചക്കുറവ് കാരണം മത്സരം നടക്കാനിരുന്ന ത്രിപുരയിലെ മഹാരാജാ ബീര്‍ ബിക്രം സ്റ്റേഡിയത്തില്‍ ആദ്യദിനം ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മൂടല്‍ മഞ്ഞാണ് ഇവിടെ പ്രശ്‌നമായത്. ഉച്ചകഴിയും വരെ കാത്ത് നിന്നു. ഒടുവില്‍ വൈകീട്ട് 3.15ഓടെ ഒന്നാം ദിനം റദ്ദാക്കുന്നതായി മാച്ച് റഫറിമാര്‍ പ്രഖ്യാപിച്ചു.

ജമ്മുവില്‍ ആരംഭിച്ച ഡല്‍ഹിയും ജമ്മു കശ്മീരും തമ്മിലുള്ള മത്സരത്തില്‍ വെറും ആറ് പന്തുകള്‍ മാത്രം എറിഞ്ഞ് കളി നിര്‍ത്തിവച്ചു. ഗുവാഹത്തിയില്‍ കേരളവും അസമും തമ്മിലുള്ള കളിയില്‍ വില്ലനായത് വെളിച്ചക്കുറവാണ്. 37 ഓവര്‍ കൊണ്ട് ഇവിടെ ഒന്നാം ദിവസം പൂര്‍ത്തിയാക്കേണ്ടിവന്നു. മൊഹാലിയില്‍ പഞ്ചാബും റെയില്‍വേസും തമ്മിലുള്ള പോരാട്ടത്തിനും വിനയായത് വെളിച്ചക്കുറവായിരുന്നു. 34 ഓവറേ ഇവിടെ കളിക്കാന്‍ സാധിച്ചുള്ളൂ. കാണ്‍പൂരിലെ ഉത്തര്‍പ്രദേശ്-ബംഗാള്‍ മത്സരം വൈകിയാണ് ആരംഭിച്ചത്.

കേരളത്തിന് നല്ല തുടക്കം

ഗുവാഹാട്ടി: രഞ്ജി ക്രിക്കറ്റ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ രണ്ടാം മത്സരത്തില്‍ തുടക്കം മികച്ചതാക്കി കേരളം. ആദ്യ ദിനം നിര്‍ത്തുമ്പോള്‍ അസമിനെതിരെ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാല്‍ ഒന്നാംദിനം 37 ഓവര്‍ മാത്രമാണ് കളി നടന്നത്. 52 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന കൃഷ്ണ പ്രസാദിനൊപ്പം രോഹന്‍ പ്രേം (4)ആണ് ക്രീസിലുള്ളത്.

സഞ്ജുവിന്റെ അഭാവത്തില്‍ രോഹന്‍ കുന്നുമ്മലിന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങിയത്. രോഹന്റെയും കൃഷ്ണ പ്രസാദിന്റെയും അര്‍ദ്ധസെഞ്ചുറികളാണ് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചിരിക്കുന്നത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 31 ഓവറില്‍ 133 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 95 പന്തുകള്‍ നേരിട്ട രോഹന്‍ 11 ബൗണ്ടറികള്‍ സഹിതം 83 റണ്‍സെടുത്തു.നേരത്തെ ടോസ് നേടിയ അസം കേരളത്തെ ബാറ്റിങ്ങിന് വിടുകയായിരുന്നു. സിദ്ധാര്‍ത്ഥ് സര്‍മാഹ് ആണ് അസമിനായി കേരള ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിനെ പുറത്താക്കിയത്.

Tags: keralaRanji Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.