Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൃശൂര്‍ നഗരം സുരക്ഷാ വലയത്തില്‍

Janmabhumi Online by Janmabhumi Online
Jan 3, 2024, 02:20 am IST
in Kerala
മോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് നഗരത്തില്‍ ഇന്നലെ നടന്ന പോലീസ് പരിശോധന

മോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് നഗരത്തില്‍ ഇന്നലെ നടന്ന പോലീസ് പരിശോധന

FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പോലീസ് ബന്തവസ് ക്രമീകരണങ്ങള്‍ സജ്ജമായി. സംസ്ഥാന പോലീസിന്റെ ക്രമസമാധാന പാലന ചുമതലയുളള എഡിജിപി എം. ആര്‍. അജിത് കുമാര്‍, ഉത്തര മേഖല ഐജി കെ. സേതുരാമന്‍, തൃശൂര്‍ മേഖല ഡിഐജി എസ്. അജീതാ ബീഗം ഉള്‍പെടെയുളള മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തില്‍ മൂവായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടികള്‍ക്കായി വിന്യസിച്ചിട്ടുളളത്. സ്വരാജ് റൗണ്ട്, ആശുപത്രി ജംങ്ഷനില്‍ നിന്നും തുടങ്ങി നായ്‌ക്കനാല്‍ വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. തുടര്‍ന്ന് വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

നിയന്ത്രണം ഇങ്ങനെ

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കും കാണാനെത്തുന്നവര്‍ക്കും സ്‌ഫോടകവസ്തു പരിശോധന പൂര്‍ത്തിയാക്കി മെറ്റല്‍ ഡിറ്റക്റ്ററിലൂടെ മാത്രമേ സദസിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. മൈതാനത്തേക്ക് സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം. ആയിരത്തോളം വനിത പോലീസുദ്യോഗസ്ഥരെയാണ് വേദിയുടേയും സദസ്സിന്റേയും സുരക്ഷക്കായി വിന്യസിച്ചിട്ടുളളത്.

ബാഗ്, കുപ്പിവെളളം, കുട തുടങ്ങിയവ അനുവദിക്കുകയില്ല. മൊബൈല്‍ ഫോണ്‍ കൈവശം കരുതാവുന്നതാണ്.

നഗരത്തില്‍ വാഹനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ നിയന്ത്രണം. അഞ്ഞുറിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് ട്രാഫിക് ഡ്യൂട്ടികള്‍ക്കുവേണ്ടി മാത്രം വിന്യസിച്ചിട്ടുള്ളത്.
സ്വരാജ് റൗണ്ടിലും നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന എല്ലാ ഉയര്‍ന്ന കെട്ടിടങ്ങളിലും പോലീസ് പരിശോധന പൂര്‍ത്തിയാക്കി. ഇത്തരം സ്ഥലങ്ങളില്‍ ഡ്യൂട്ടിക്കായി പോലീസുദ്യോഗസ്ഥരെ വിന്യസിച്ചു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വേദി, ബാരിക്കേഡ് തുടങ്ങി എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുളള ഇതര സംസ്ഥാന തൊഴിലാളികളടക്കമുളളവരെ കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി.

പ്രധാന വേദിയായ നായ്‌ക്കനാല്‍ പ്രദേശവും, വടക്കുന്നാഥ ക്ഷേത്ര മൈതാനവും ഡോഗ് സ്‌ക്വാഡ് അടക്കമുള്ള സ്‌ഫോടക വസ്തു പരിശോധന പൂര്‍ത്തിയാക്കി. മുഴുവന്‍ സമയം ജാഗ്രത പാലിക്കുന്നതിന് പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags: Modi in Thrissur
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മോദിയുടെ ഗ്യാരണ്ടിക്കെന്താ കുഴപ്പം?

Kerala

പ്രധാനമന്ത്രിയുടെ വേദി പൊളിക്കുന്നതിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ ശ്രമം; എതിര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍

Kerala

വനിത ബില്‍ പാസാക്കിയ മോദിയില്‍ പ്രതീക്ഷയുണ്ടെന്ന് നടി ശോഭന

ബിജെപി കള്‍ച്ചറല്‍ സെല്‍ നടുവിലാലില്‍ സംഘടിപ്പിച്ച കിഴക്കൂട്ട് അനിയന്‍ മാരാര്‍ നയിക്കുന്ന മേളം
Thrissur

പ്രധാനമന്ത്രിക്ക് സ്വാഗതം; വടക്കുന്നാഥന്റെ നടയില്‍ മേളം പെയ്തിറങ്ങി

India

മോദിയെ വരവേല്‍ക്കാന്‍ 2000 സ്ത്രീകള്‍ പങ്കെടുക്കുന്ന മെഗാതിരുവാതിര, 2 ലക്ഷം വനിതകള്‍ പങ്കെടുക്കുന്ന മഹിളാസമ്മേളനം…തൃശൂര്‍ ഒരുങ്ങുകയാണ്

പുതിയ വാര്‍ത്തകള്‍

അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍

ഇറാൻ-ഇസ്രായേൽ സംഘർഷം അതിരൂക്ഷം: ഇറാന്റെ ആയുധകേന്ദ്രം തകർത്ത് ഇസ്രയേൽ

‘കാന്താര’ സെറ്റില്‍ ബോട്ട് മുങ്ങി; ഋഷഭ് ഷെട്ടിയും 30 പേരും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതാണ്ട്, പോരാട്ടത്തിനും; പോരാളികള്‍ ആ ചരിത്രമെഴുതുന്നു

ഇറാൻ ഇസ്രായേൽ സംഘർഷം: മിസൈലുകളും ബോംബുകളും പതിക്കുന്നു: ഒഴിപ്പിക്കൽ വേഗത്തിലാക്കണമെന്ന് ഇറാനിലെ ഇന്ത്യൻ വിദ്യാര്‍ത്ഥികൾ

അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടം: രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

എയർ ഇന്ത്യ വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്സും കണ്ടെത്തി ; അപകടത്തിന്റെ യഥാർത്ഥ കാരണം കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ നിന്ന് പുറത്തുവരും

ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി കസേമിയും മറ്റ് രണ്ട് കമാൻഡർമാരും കൊല്ലപ്പെട്ടു

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കുക

ഇന്നും അതി ശക്തമായ മഴ, ചക്രവാതച്ചുഴി: ട്രെയിനുകള്‍ വൈകും, മലയോര മേഖലകളിൽ അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies