Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തമിഴ്നാടിനെ കാശിയുമായി ബന്ധിപ്പിച്ച് മോദി വീണ്ടും; രണ്ടാമത് കാശി-തമിഴ് സംഗമം മോദി ഉദ്ഘാടനം ചെയ്തു.

ഭാരതത്തിന്റെ തെക്ക് വടക്ക് ഭാഗങ്ങളുടെ ചരിത്രവും സംസ്കാരവും ആഘോഷിക്കുന്ന പരിപാടിയാണ് കാശി-തമിഴ് സംഗമം. ഇതുവഴി ഭാരതത്തിന്റെ ഈ രണ്ട് ഭാഗങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പമാണ് പ്രധാനമന്ത്രി മോദി വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.

Janmabhumi Online by Janmabhumi Online
Dec 17, 2023, 11:17 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കാശി:ആദിശങ്കരാചാര്യ, രാമാനുചാര്യ, മറ്റ് പൂര്‍വ്വീക തത്വജ്ഞാനികള്‍ ഇവര്‍ എല്ലാവരും ഭാരതം ഒരൊറ്റ രാജ്യമാണെന്ന സങ്കല്‍പമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മോദി പറഞ്ഞു. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മള്‍ ചെങ്കോല്‍ എന്ന പ്രതീകം ഉപയോഗിച്ചു. തമിഴ്നാട്ടിലെ അദീനത്തിലെ സ്വാമിമാരുടെ നിര്‍ദേശപ്രകാരം ചെങ്കോല്‍ നമ്മള്‍ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിച്ചു. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി നമ്മള്‍ ഇതേ ചെങ്കോല്‍ ഉപയോഗിച്ചുവെന്ന കാര്യവും മോദി ഓര്‍മ്മിപ്പിച്ചു.. തമിഴ്നാട്ടില്‍ നിന്നും കാശിയിലേക്ക് വരുന്നത് മഹാദേവന്റെ (ശിവന്റെ) ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് വരുന്നതുപോലെയാണെന്നും മോദി പറഞ്ഞു.

ഭാരതത്തിന്റെ തെക്ക് വടക്ക് ഭാഗങ്ങളുടെ ചരിത്രവും സംസ്കാരവും ആഘോഷിക്കുന്ന പരിപാടിയാണിത്. ഇതുവഴി ഭാരതത്തിന്റെ ഈ രണ്ട് ഭാഗങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പമാണ് പ്രധാനമന്ത്രി മോദി
വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് തമിഴ്നാടിനെയും കാശിയെയും തമ്മില്‍ കൂട്ടിയിണക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള കാശി-തമിഴ് സംഗമം ആരംഭിച്ചത്. കാശി തമിഴ് സംഗമത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ നിന്നും പുതുച്ചേരിയില്‍ നിന്നുമായി 1400 പേരാണ് ഇക്കുറി പങ്കെടുക്കുന്നത്.അതില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും കൂടുതലായുണ്ട്. മോദിയുടെ പ്രസംഗവും കൂടുതല്‍ കേന്ദ്രീകരിച്ചത് ഈ യുവാക്കളിലും വിദ്യാര്‍ത്ഥികളിലുമാണ്. ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലാണ് കാശി-തമിഴ് സംഗമം നടക്കുന്നത്.

കന്യാകുമാരിയില്‍ നിന്നും കാശിയിലേക്ക് എക്സ് പ്രസ് തീവണ്ടി

കാശി -തമിഴ് സംഗമത്തിന്റെ ഭാഗമായി കന്യാകുമാരിയില്‍ നിന്നും കാശിയിലേക്ക് കാശി തമിഴ് സംഗമം എക്സ്പ്രസ് എന്ന പേരില്‍ ഒരു തീവണ്ടിയും മോദി ഞായറാഴ്ച ഫ്ലാഗോഫ് ചെയ്തു.

എഐ സാങ്കേതിക വിദ്യയുടെ സഹായത്തോെടെ തമിഴില്‍ പ്രസംഗി ച്ച് മോദി 

ഈ ചടങ്ങില്‍ മോദിയുടെ ഹിന്ദിയിലെ പ്രസംഗം തല്‍സമയം തമിഴിലും ലഭ്യമായിരുന്നു. എഐ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശബ്ദം തല്‍സമയം പരിഭാഷപ്പെടുത്തി പ്രക്ഷേപണം ചെയ്തത്. അതുകൊണ്ട് തന്നെ തമിഴര്‍ക്ക് മോദിയുടെ തമിഴിലുള്ള പ്രസംഗം തത്സമയം കേള്‍ക്കാനായി. ഇന്ത്യയിലെ 14 ഭാഷകളിലേക്ക് ശബ്ദം കൂടി എഐ സാങ്കേതി വിദ്യ ഉപയോഗിച്ച് തത്സയം പരിഭാഷപ്പെടുത്തുന്ന സംവിധാനം ഉടന്‍ നിലവില്‍ വരും.

പരിപാടിയില്‍ പങ്കെടുക്കുന്ന തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ വാരണാസി, പ്രയാഗ് രാജ്, അയോധ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കു. പല ടീമുകളായി തിരിഞ്ഞാണ് തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളും യുവാക്കളും കാശി തമിഴ് സംഗമത്തിന് എത്തുന്നത്. ആദ്യ ടീമായ ഗംഗ ഞായറാഴ്ച കാശിയില്‍ എത്തി. ഇനി ആറ് സംഘങ്ങള്‍ കൂടി എത്തിച്ചേരാനുണ്ട്. അധ്യാപകരുടെ സംഘമായ യമുന, പ്രൊഫഷണലുകളുടെ സംഘമായ ഗോദാവരി, ആത്മീയതയുമായി ബന്ധപ്പെട്ടവരുടെ സംഘമായ ഗോദാവരി, കര്‍ഷകരുടെയും കരകൗശനക്കാരുടെയും സംഘമായ നര്‍മ്മദ, എഴുത്തുകാരുടെ സംഘമായ സിന്ധു, വ്യാപാരികളുടെയും ബിസിനസുകാരുടെയും സംഘമായ കാവേരി എന്നിവര‍് അടുത്ത ദിവസങ്ങളില്‍ കാശിയില്‍ എത്തിച്ചേരും.

Tags: TamilKashi Tamil SangamamEk Bharat Shresht BharatMahadevmodiKashi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കമല്‍ഹാസനെ വെച്ച് അഭിനയിപ്പിച്ച് മണിരത്നത്തിന് കൈപൊള്ളി; തഗ് ലൈഫിന്റെ പേരില്‍ മാപ്പ് ചോദിച്ച് മണിരത്നം

മോദി ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് പെസഷ്കിയനുമായി ചര്‍ച്ചയില്‍
India

ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാന്‍; ധാര്‍മ്മിക പിന്തുണ ഇന്ത്യ നല്‍കിയെന്നും ഇറാന്‍ വിജയിച്ചെന്നും ഇന്ത്യയിലെ ഇറാന്‍ എംബസി

India

ഇന്ത്യ എന്ന മഹത്തായ രാജ്യം നൽകിയ പിന്തുണ വിലമതിക്കാനാകാത്തത് : യുദ്ധം അവസാനിപ്പിച്ച ശേഷം ഇന്ത്യയോട് പ്രത്യേകം നന്ദി പറഞ്ഞ് , ജയ് ഹിന്ദ് മുഴക്കി ഇറാൻ

Kerala

മഹാത്മാഗാന്ധി-ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

India

നരേന്ദ്ര മോദിയുടേത് “അപകടകരമായ ഏറ്റുമുട്ടൽ നയം” ; ഭീഷണിയാകുന്നുവെന്ന പരാതിയുമായി പാകിസ്ഥാൻ

പുതിയ വാര്‍ത്തകള്‍

Puri, July 7 (ANI): Devotees in large number take part in the two-day Lord Jagannath Rath Yatra, in Puri on Sunday. (ANI Photo)

ജഗന്നാഥ ഭഗവാന്‌റെ രഥയാത്രയ്‌ക്കായി പുരി ഒരുങ്ങി, കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും അടക്കം പങ്കെടുക്കും

ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗം, ജാതിക്കും രാഷ്‌ട്രീയത്തിനും അതീതം-മുഖ്യമന്ത്രിക്ക് മറുപടി നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കണ്ണൂര്‍ മയ്യില്‍ പാമ്പ് ശല്യം രൂക്ഷം, ആശങ്കയില്‍ നാട്ടുകാര്‍

നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കല്‍: അറസ്റ്റിലായ അറബി ജ്യോതിഷി യൂസഫലിയുടെ മാനഭംഗത്തിന് ഇരയായത് നിരവധി സ്ത്രീകള്‍

ജൂലൈ 8 ന് സ്വകാര്യ ബസ് പണിമുടക്ക്

മഴ തുടരുന്നു: 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വരവില്‍കവിഞ്ഞ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സമ്പാദിച്ചത് 89.21 ലക്ഷം, കേസെടുത്ത് വിജിലന്‍സ്

മധുരയിലെ തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനത്തില്‍ നിന്ന് (ഇടത്ത്)

ദൈവത്തെ നിഷേധിക്കുന്ന ദ്രാവിഡരാഷ്‌ട്രീയത്തിനെതിരെ മുരുകനെ പ്രതിഷ്ഠിച്ച് തമിഴ്നാട്ടിലെ ഹിന്ദുമുന്നണി; ഹിന്ദു ഏകീകരണത്തിന് തുടക്കമിട്ട് മുരുകന്‍

എലിപ്പനി മാരകം, പെട്ടെന്ന് തീവ്രമാകും മണ്ണുമായും മലിന ജലവുമായും സമ്പര്‍ക്കമുള്ളവര്‍ ശ്രദ്ധിക്കണം

ഭാരതാംബ ചിത്രം :എതിര്‍പ്പുമായി ഗവര്‍ണര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി, മറുപടി നല്‍കാന്‍ രാജ്ഭവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies