Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വെബ്‌സൈറ്റും പണിമുടക്കുന്നു; ശബരിമലയിലെ ദുരിതവഴി താണ്ടാനാകാതെ ബെംഗളൂരു മലയാളികള്‍

Janmabhumi Online by Janmabhumi Online
Dec 16, 2023, 05:30 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: ശബരിമല ദര്‍ശനത്തിനായി ഒരു മാസത്തിലധികം കാത്തിരുന്നിട്ടും ഇനിയും അയ്യനെ കാണാന്‍ സാധിക്കാതെ ബെംഗളൂരു മലയാളി കുടുംബം. വര്‍ത്തൂരിലെ മലയാളി കുടുംബമാണ് ശബരിമല അധികാരികളില്‍ നിന്ന് തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചത്. നവംബര്‍ 17ന് മാലയിട്ട് അയ്യനെ കാണാന്‍ കാത്തിരിക്കുന്നവരോടാണ് കേരള സര്‍ക്കാരിന്റേയും ശബരിമല ട്രസ്റ്റിന്റേയും ക്രൂരത. നഗരത്തില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടി എത്തുന്നതിനാല്‍ തന്നെ മലയ്‌ക്ക് കയറണമെങ്കില്‍ ഒന്ന് ഫ്രഷ് ആവേണ്ടത് അനിവാര്യമാണ്. ഒരു റൂം കിട്ടുമോയെന്നറിയാന്‍ ആദ്യം പരിശോധിച്ചത് ശബരിമല വെബ്‌സൈറ്റ് ആയിരുന്നു. എന്നാല്‍ നവംബര്‍ 17 മുതല്‍ ഇതുവരെയും വെബ്‌സൈറ്റില്‍ കൃത്യമായ അപ്‌ഡേറ്റുകള്‍ വരുന്നില്ല, മാത്രമല്ല റൂം ആവശ്യപ്പെടുമ്പോള്‍ പേജ് റെസ്‌പോണ്‍സും വരുന്നില്ല. ബെംഗളൂരുവില്‍ നിന്ന് വരുന്നതിനാലും മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലും ഓണ്‍ലൈനിലും ശബരിമല വെബ്‌സൈറ്റിലും കൊടുത്തിരിക്കുന്ന നമ്പറുകളും, മറ്റ് വിവരവങ്ങളും വെച്ചാണ് ദേവസ്വം ബോര്‍ഡിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നത്.

വെബ്‌സൈറ്റില്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ എന്ന കോളത്തില്‍ 15ലധികം നമ്പറുകളാണ് കൊടുത്തിരിക്കുന്നത്. എന്നാല്‍ നമ്പറുകളില്‍ ഒന്നില്‍ പോലും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. പിന്നീട് പലപ്പോഴായി ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം സ്വിച്ച് ഓഫ് ആണ്. ചിലപ്പോള്‍ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ സാധിക്കുമെങ്കിലും കൃത്യമായ മറുപടിനല്‍കാതെ ഫോണ്‍ കട്ട് ചെയ്യുകയാണ് ചെയ്യുന്നത്. മീഡിയ ആന്‍ഡ് പിആര്‍ നമ്പര്‍ മാത്രമാണ് നിലവില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നത്. എന്നാല്‍ പിന്നീട് ഈ നമ്പറുമായും ബന്ധപ്പെടാന്‍ സാധിച്ചില്ല. എല്ലാം സ്വിച്ച് ഓഫ് ആണ്.

ഭക്തര്‍ക്ക് ഇത്രയും പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും കേരള സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ കൃത്യമായ ഇടപെടല്‍ നടത്തുന്നില്ല എന്നതാണ് വാസ്തവം. ഏതായാലും ഓണ്‍ലൈനില്‍ റൂം ബുക്ക് ചെയ്യാനാവുന്നില്ല. കൃത്യമായ വിവരങ്ങളൊന്നുമില്ല. റൂം ബുക്കിംഗിനുള്ള പേജ് ലിങ്ക് വളരെ മന്ദഗതിയിലാണ്. പിന്നെ എന്തിനാണ് വെബ്‌സൈറ്റില്‍ റൂം ഓപ്ഷന്‍ ചേര്‍ത്തിരിക്കുന്നതെന്നാണ് ഭക്തരുടെ ചോദ്യം.

തീര്‍ഥാടന കേന്ദ്രത്തിലെ തിരക്ക് കണക്കിലെടുത്ത് ദേവസ്വം മന്ത്രി പമ്പ/സന്നിധാനത്ത് ക്യാമ്പ് ചെയ്യാന്‍ തയ്യാറായാല്‍ മാത്രമേ നിലവില്‍ ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കുള്ളു. ബെംഗളൂരുവില്‍ നിന്ന് മാലയിട്ട നിരവധി അയ്യപ്പന്മാരുടേയും അവസ്ഥ ഇതാണെന്ന് മലയാളി കുടുംബം പറഞ്ഞു. തിരക്ക് സാധാരണ നിലയിലാക്കാന്‍ മന്ത്രിമാര്‍ ഒന്നോ രണ്ടോ ദിവസം കാര്യങ്ങള്‍ ഏകോപിപ്പിക്കണം. പോലീസും ദേവസ്വവും തമ്മില്‍ ഏകോപനമില്ലെന്നതാണ് പ്രശ്‌നങ്ങളുടെ കാരണം.

മന്ത്രി ഇടപെട്ട് ഇത് പരിഹരിക്കണം. ക്യു കൂപ്പണ്‍ എന്ന് വിളിക്കപ്പെടാതെ തന്നെ കാര്യക്ഷമമായ പോലീസ് മാനേജ്മെന്റിനൊപ്പം ഇത്തരത്തിലുള്ള തിരക്കുകളെല്ലാം നിലനിര്‍ത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച് തീര്‍ഥാടകര്‍ക്ക് സുഗമമായ തീര്‍ഥാടനവും ദര്‍ശനവും ഉറപ്പാക്കാന്‍ മന്ത്രി അടിയന്തരമായി തീര്‍ഥാടന കേന്ദ്രത്തിലെത്തി കാര്യങ്ങള്‍ ഏകോപിപ്പിക്കണം. പിആര്‍ വര്‍ക്കിന് വേണ്ടി മാത്രമാണ് പല മന്ത്രിമാരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. നവകേരള സദസ്സിന്റെ എസി ബസിനുള്ളില്‍ ഇരിക്കുന്ന മന്ത്രി പുറത്തിറങ്ങി തീര്‍ഥാടന കേന്ദ്രത്തില്‍ ഗ്രൗണ്ട് വര്‍ക്ക് ചെയ്യണമെന്നതാണ് ഭക്തരുടെ ആവശ്യം. ബസിലിരുന്നാല്‍ ജനങ്ങളുടെ ദുരിതം മനസിലാവില്ലെന്നും അയ്യപ്പഭക്തര്‍ വ്യക്തമാക്കി.

Tags: BengaluruSabarimala website
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ മലയാളി യുവാവ് ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു

India

കർണാടകയിൽ കൂട്ടബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ആഹ്ളാദ പ്രകടനം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

India

ഈ ദശാബ്ദത്തിലെ രണ്ടാമത്തെ ഏറ്റവും കനത്ത മഴയില്‍ ബംഗളൂരു, മൂന്ന് പേര്‍ മരിച്ചു, വീടുകളും റോഡുകളും വെള്ളത്തില്‍

India

ബെംഗളൂരു മഴയില്‍ മുങ്ങുമ്പോള്‍ ഭരണം കയ്യാളുന്ന കോണ്‍ഗ്രസ്‌നേതാക്കള്‍ ബല്ലാരിയില്‍ ആഘോഷത്തിലെന്ന് ബിജെപി

India

ക്യാന്‍സര്‍ മണത്തറിയുന്ന നായ്‌ക്കള്‍…25 തികയാത്ത പയ്യന്റെ വന്യഭാവന സ്റ്റാര്‍ട്ടപ്പുകളായി ഉയരുമ്പോള്‍

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ തിരയില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരത്ത് കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം കണ്ടെത്തി

തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ശനിയാഴ്ച അവധി

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

കണ്ണൂര്‍, കോഴിക്കോട്,കൊല്ലം ജില്ലകളില്‍ തെരുവുനായ ആക്രമണം

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബലാത്സംഗം ചെയ്യരുതെന്ന് കാല് പിടിച്ച് കേണപേക്ഷിച്ചിട്ടും തൃണമൂല്‍ യൂത്ത് നേതാവും കൂട്ടുകാരും ലോകോളെജിനുള്ളില്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി

തിരുവനന്തപുരത്ത് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍, അക്രമം പരിചയക്കാരി ആശുപത്രി ജീവനക്കാരി ഫോണ്‍ എടുക്കാത്തതിനാല്‍

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയില്‍ തിക്കിലും തിരക്കിലും 500 ലേറെ പേര്‍ക്ക് പരിക്ക്

1965ലെ ഇന്തോപാക് യുദ്ധത്തെ രണ്ടാം കശ്മീര്‍ യുദ്ധം എന്ന് വിശേഷിപ്പിച്ച് വിക്കിപീഡിയ; വീണ്ടും ചരിത്രസത്യം ഇന്ത്യാവിരുദ്ധമാക്കി വിക്കിപീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies