Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെഎസ്ആര്‍ടിസിയില്‍ കളക്ഷന്‍ സര്‍വകാല റിക്കാര്‍ഡില്‍: എന്നിട്ടും ശമ്പളമില്ലാതെ ജീവനക്കാര്‍

സ്ഥാപനത്തിന് വരുമാനമുണ്ടാക്കാനായി രാപകല്‍ കഷ്ടപ്പെടുന്ന ജീവനക്കാരന് നവംബര്‍ മാസത്തെ ശമ്പളം ഡിസംബര്‍ 14 ആയിട്ടും നല്‍കിയിട്ടില്ല.

ശ്രീകാന്ത് എ. by ശ്രീകാന്ത് എ.
Dec 14, 2023, 05:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ചെങ്ങന്നൂര്‍: പ്രതിദിന വരുമാനം സര്‍വകാല റിക്കാര്‍ഡില്‍ എത്തിനില്‍ക്കുന്ന കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ അനുഭവിക്കുന്നത് കടുത്ത ദുരിതവും മാനസികപ്രയാസവും. സ്ഥാപനത്തിന് വരുമാനമുണ്ടാക്കാനായി രാപകല്‍ കഷ്ടപ്പെടുന്ന ജീവനക്കാരന് നവംബര്‍ മാസത്തെ ശമ്പളം ഡിസംബര്‍ 14 ആയിട്ടും നല്‍കിയിട്ടില്ല.

സര്‍ക്കാരിന്റെ നവകേരളസദസിന്റെ ആഡംബര ബസ് ഓടിക്കാന്‍ വരെ കെഎസ്ആര്‍ടിസി ജീവനക്കാരെയാണ് വിനിയോഗിക്കുന്നത്. ഇവര്‍ക്കടക്കം ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും യാതൊരു നടപടികളും മാനേജ്‌മെന്റ് തലത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് സൂചന. ട്രേഡ് യൂണിയനുകളുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നടത്തിയ ധാരണയനുസരിച്ച് എല്ലാ മാസവും അഞ്ചിനകം ശമ്പളം നല്‍കേണ്ടതാണ്.

നവംബറിലെ കളക്ഷന്‍ തുക 308 കോടി രൂപയാണ്. കഴിഞ്ഞ തിങ്കളാഴ്ച കളക്ഷനായി നേടിയത് 9.03 കോടി രൂപയാണ്. സപ്തംബര്‍ നാലിലെ കളക്ഷന്‍ തുകയായ 8.79 കോടിയായിരുന്നു നേരത്തെയുള്ള റിക്കാര്‍ഡ്. ഡിസംബര്‍ ഒന്നുമുതല്‍ 11 വരെയുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മൊത്തം നേടിയ കളക്ഷന്‍ മാത്രം 84.94 കോടി രൂപയാണ്. മേഖലാടിസ്ഥാനത്തില്‍ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തി കളക്ഷന്‍പട്ടിക തയാറാക്കിയതില്‍ ദക്ഷിണമേഖലയാണ് ഒന്നാം സ്ഥാനത്ത്. 3.6 കോടിയുടെ ടാര്‍ജറ്റാണ് നല്‍കിയിരുന്നതെങ്കിലും നാല് കോടിയിലേറെ കളക്ഷനാണ് സര്‍വീസുകള്‍ നടത്തിയത്. ശതമാനത്തില്‍ 111.36 വരും ഇത്. മധ്യമേഖലയില്‍ ഇത് 93.49 ശതമാനവും ഉത്തരമേഖലയില്‍ 81.24 ശതമാനവുമാണ് കളക്ഷന്‍.

കെഎസ്ആര്‍ടിസി നിലവില്‍ 4000 സര്‍വീസുകളാണ് പ്രതിദിനം ഓപ്പറേറ്റ് ചെയ്യുന്നത്. അതില്‍ ആയിരവും ഫാസ്റ്റ്, സൂപ്പര്‍, എക്‌സ്പ്രസ് വിഭാഗമാണ്. ബാക്കിയുള്ളവയാകട്ടെ ഓര്‍ഡിനറി സര്‍വീസുകളും. കെഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്ന സര്‍വീസുകളില്‍ 60 ശതമാനവും തെക്കന്‍ മേഖലയിലാണ്. 308 കോടി രൂപ നവംബര്‍ മാസത്തില്‍ വരുമാനമുണ്ടായിട്ടും ശമ്പളം കൊടുക്കാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധവും അമര്‍ഷവുമാണ് ഉയരുന്നത്.

ശമ്പളത്തിന് വേണ്ടത് 80 കോടി രൂപ മാത്രമാണെന്നിരിക്കെ ചെലവുകളിലെ ആധിക്യം പറഞ്ഞാണ് മാനേജ്‌മെന്റ് ശമ്പളം താമസിപ്പിക്കുന്നതെന്നാണ് ജീവനക്കാരുടെ പക്ഷം. തൊഴിലാളിവര്‍ഗ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി ഭരിച്ചിട്ടും ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് വിമര്‍ശനമുണ്ട്. നവകേരള സദസ്സിന്റെ പ്രചാരണത്തിന് ഈ തുകയും വിനിയോഗിക്കുന്നതായാണ് മറ്റൊരു ആക്ഷേപം.

Tags: KSRTCKSRTC salary
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദാരിദ്ര്യം പറഞ്ഞിരുന്ന പഴയ കെഎസ്ആര്‍ടിസി അല്ല ഇപ്പോഴുള്ളതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍

Kerala

കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണ് കണ്ടക്ടറുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

Kerala

കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുത്തില്ല: ബൈക്ക് യാത്രികന് പിഴ

Kerala

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തു: 2 ബൈക്ക് യാത്രികര്‍ അറസ്റ്റില്‍

Kerala

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies