Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീരിന് പരമാധികാരമില്ല; ഭാരതത്തിന്റെ അവിഭാജ്യ ഘടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 11:12 pm IST
in India

ന്യൂദല്‍ഹി: 1949ല്‍ ഭാരതത്തോട് സംയോജിപ്പിച്ചതോടെ ജമ്മുകശ്മീരിന്റെ ആഭ്യന്തര പരമാധികാരമേ ഇല്ലാതായെന്ന് സുപ്രീം കോടതി. പ്രഖ്യാപനമുണ്ടായതോടെ സംയോജനക്കരാറിന്റെ എട്ടാം ഖണ്ഡിക തന്നെ ഇല്ലാതായി.

ജമ്മുകശ്മീരിന് അഭ്യന്തരമായ പരമാധികാരമുണ്ടെന്ന് ഭരണഘടനയില്‍ പറയുന്നില്ല. 1949ലെ യുവരാജ് കരണ്‍സിങ്ങിന്റെ പ്രഖ്യാപനവും ഭരണഘടനയും അത് (ആഭ്യന്തര പരമാധികാരം ഇല്ല എന്നത്) അരക്കിട്ട് ഉറപ്പിക്കുന്നു.

ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഭരണഘടനയുടെ ഒന്നാം വകുപ്പില്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള അധികാരമേ ജമ്മുകശ്മീരിനുമുള്ളു, കോടതി ചൂണ്ടിക്കാട്ടി.

വിധിയില്‍  സംതൃപ്തിയോടെ തുഷാര്‍ മേത്ത

സുപ്രീം കോടതിയി വിധിയില്‍ സംതൃപ്തിയും സന്തോഷവും പ്രകടിപ്പിച്ച് സോൡസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട മുഴുവന്‍ നിയമനടപടികളിലും ആദ്യന്തം പങ്കാളിയായ നിയമജ്ഞനാണ് തുഷാര്‍ മേത്ത.

വിധിയില്‍ സംതൃപ്തിയുണ്ടെന്നു പറഞ്ഞ അദ്ദേഹം ഭാരതത്തിന് ഇത് ചരിത്രപരമായ ദിനമാണെന്നും ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ വലിയൊരു മണ്ടത്തരമാണ് തിരുത്തിയിരിക്കുന്നത്. ജമ്മുകശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങളാണ് അഞ്ച് ജഡ്ജിമാരും ഉറപ്പാക്കിയിരിക്കുന്നത്. 370ാം വകുപ്പ് നീക്കിയതോടെ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ വീക്ഷണമാണ് പൂര്‍ത്തീകരിച്ചരിക്കുന്നത്. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അനുഗ്രഹിക്കുന്നുണ്ടാവും. അദ്ദേഹം പറഞ്ഞു.

2019 ആഗസ്ത് അഞ്ചിനു മുന്‍പ് 370 വകുപ്പ് നീക്കുന്നതുമായി ബന്ധപ്പെട്ട്, ഭരണഘടനാപരവും നിയമപരവുമായ എല്ലാ നടപടികളിലും പങ്കാളിയായ ഒരേ ഒരു അഭിഭാഷകനാണ് ഞാന്‍. കോടതിയുടെ മുന്‍പാകെ കേസ് വാദിച്ചതും ഞാനായിരുന്നു. അതിനാല്‍ ഇന്ന് എനിക്കും ചരിത്രപരമായ ദിവസമാണ്. അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനു വേണ്ടി ഹാജരായവര്‍

അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളസിറ്റര്‍ ജനറല്‍മാരായ കെ.എം. നടരാജ്, വിക്രംജിത് ബാനര്‍ജി, അഭിഭാഷകനായ കനു അഗര്‍വാള്‍.

കേന്ദ്രത്തെ സഹായിച്ചവര്‍
മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, രാകേഷ് ദ്വിവേദി, വി. ഗിരി, ഗുരുകൃഷ്ണകുമാര്‍.

ഭരണഘടന ബാധകം ഒരു പോലെയല്ലാത്ത ഫെഡറലിസം

ഭരണഘടനയിലെ 370ാം വകുപ്പ് സംബന്ധിച്ച പല വാദങ്ങളും പരമോന്നത നീതി പീഠം തള്ളി. ഈ വകുപ്പ് മൂന്നു കാര്യങ്ങളില്‍ ഉറപ്പ് നല്‍കുന്നു എന്നായിരുന്നു വാദം.

ഒന്ന്:  അസിമെട്രിക് ഫെഡറലിസം (അതായത് പല സംസ്ഥാനങ്ങള്‍ക്കും പല തരത്തിലുള്ള അധികാരവും ചില സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വയം ഭരണ അവകാശവുമുണ്ട്.)

രണ്ട്. ഓട്ടോണമി അഥവാ സ്വയം ഭരണാവകാശം.

മൂന്ന്: നിയമസഭ വഴി ജമ്മു കശ്മീരിലെ ജനങ്ങളുടെ അനുമതി. ഒരു പോലെയല്ലാത്ത ഫെഡറലിസം അഥവാ അസിമെട്രിക് ഫെഡറലിസം എന്നാല്‍ പ്രത്യേക പദവിയല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പല സംസ്ഥാനങ്ങള്‍ക്കും ഇത്തരം പല അധികാരമുണ്ടെന്നും അവര്‍ വാദിച്ചു. ഇത് തള്ളിയ കോടതി 370 ാം വകുപ്പ് താത്ക്കാലികമാരെന്നും പ്രത്യേക സാഹചര്യത്തില്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണെന്നും വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക അധികാരമൊന്നും ഇല്ലെന്നും ഇതര സംസ്ഥാനങ്ങളെപ്പോലെ മാത്രമാണെന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.

 

Tags: Supreme CourtJammu and Kashmirsovereignty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

നീലലോഹിതദാസന്‍ നാടാര്‍ പ്രതിയായ ലൈംഗികാതിക്രമ കേസ്; പുനഃപരിശോധന ഹര്‍ജി നല്‍കി പരാതിക്കാരി

India

ഗംഗാ തീരങ്ങളിലെ കൈയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിച്ച് സുപ്രീം കോടതി : കേന്ദ്ര സർക്കാരിന് നോട്ടീസ് , റിപ്പോർട്ട് തേടി

Kerala

ആചാരങ്ങളില്‍ അവസാനത്തീര്‍പ്പ് കോടതികള്‍ അല്ലെന്ന് പന്തളം കൊട്ടാരം,ദീര്‍ഘകാല ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.