Wednesday, May 21, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘മാളികപ്പുറത്തെ പറ്റി പറയുമ്പോൾ ദുഖമുണ്ട് ; പിന്നിൽ എന്ത് നടന്നു എനിക്ക് അറിയില്ല ;അയ്യപ്പനെ വിശ്വസിക്കുന്ന എനിക്കത് വിഷമമുണ്ടാക്കി:എം.ജി ശ്രീകുമാർ

മാളികപ്പുറമെന്ന് പറയുമ്പോൾ എനിക്ക് ചെറിയ ഒരു വിഷമമുണ്ട്

Janmabhumi Online by Janmabhumi Online
Dec 3, 2023, 07:07 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

‘ദീപരാധനയ്‌ക്ക് സോപാനത്തിലൊന്ന് തൊഴുത് മടങ്ങാൻ മോഹം. വാക്കിന് പൂവിറുത്ത് പാട്ടിൽ കോർത്തെടുത്ത് ചാർത്താനുള്ളിൽ മോഹം.ശരണം ശരണം ശരവണ സോദര ശരണം ശരണമപ്പാ.’ എന്ന വരികളിലൂടെ മലയാളികളെ മനസുകൊണ്ട് പതിനെട്ടാം പടി കയറ്റുന്ന ​അനു​ഗ്രഹീത ​ഗായകനാണ് എം.ജി ശ്രീകുമാർ. മലയാളികളെ പാട്ടിനെ സ്നേഹിക്കാൻ പഠിപ്പിച്ച പ്രിയ ഗായകൻ ഒരു തികഞ്ഞ അയ്യപ്പ ഭക്തൻ കൂടിയാണ്. പല അവസരങ്ങളിൽ അ​ദ്ദേഹം അത് പറയുകയും മല ചവിട്ടി അയ്യപ്പ ദർശനം സാധിക്കുമ്പോഴെല്ലാം നടത്തിയിട്ടുള്ള വ്യക്തിയുമാണ് എം.ജി ശ്രീകുമാർ.

അദ്ദേഹം പുതിയതായി പങ്കുവെച്ച വീഡിയോയിൽ മാളികപ്പുറം സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മാളികപ്പുറം സിനിമയെ പറ്റി ഓർക്കുമ്പോഴെല്ലാം തനിക്ക് ഒരു ദുഖം തോന്നാറുണ്ടെന്നാണ് പുതിയ വീഡിയോയിൽ എംജി ശ്രീകുമാർ പറയുന്നത്. ‘പണ്ടൊക്കെ പുരാണ ചിത്രങ്ങൾക്ക് ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അതിൽ നിന്നും മാറ്റം വന്നു.’

‘പിന്നെ അടുത്തിടെ അങ്ങനെ വന്നൊരു ചിത്രം മാളികപ്പുറമായിരുന്നു. മാളികപ്പുറമെന്ന് പറയുമ്പോൾ എനിക്ക് ചെറിയ ഒരു വിഷമമുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല ഈ സിനിമ തുടങ്ങിയപ്പോൾ തന്നെ എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു. അതിൽ ഒരുപാട്ട് എനിക്ക് പാടണമെന്ന്. കാരണം അയ്യപ്പന്റെ ചിത്രവും ആണല്ലോ. അല്ലാതെ എനിക്ക് സിനിമയിൽ അത്ര വലിയ രീതിയിൽ പാട്ട് പാടണം എന്ന ആഗ്രഹം ഒന്നും ഇപ്പോഴില്ല.’

‘കാരണം കിട്ടിയാൽ കിട്ടി എന്ന രീതിയാണ്. നമ്മൾ എത്രയോ പാട്ടുകൾ പാടിയിരിക്കുന്നു. എന്റെ തന്നെ ശിഷ്യനായ രഞ്ജിൻ രാജാണ് മാളികപ്പുറത്തിന്റെ മ്യൂസിക്ക് ഡയറക്ഷൻ നിർ‌വഹിച്ചിരിക്കുന്നത്. പുള്ളി ഐഡിയ സ്റ്റാർ സിംഗറിൽ ഉണ്ടായിരുന്നു. മൂന്നാല് റൗണ്ടുകൾ പുള്ളി വന്നിരുന്നു. പാസ് ഔട്ടായി. രഞ്ജിൻ രാജിന്റെ ആദ്യത്തെ ചിത്രത്തിൽ പാടിയത് ഞാനും സുജാതയുമായിരുന്നു.’

കാരണം അത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഞങ്ങൾ പാടണമെന്നത്. മാളികപ്പുറം എന്ന സിനിമ വന്നപ്പോഴേക്കും അതിലേക്ക് എന്നെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചിരുന്നു. ഞാൻ അന്ന് രാജാക്കാട് കള്ളിമാലി എന്ന സ്ഥലത്താണ്. അവിടെ ഉള്ളപ്പോഴാണ് ഈ കോൾ വരുന്നത് പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു വിളിച്ചത്. മാളികപ്പുറത്തിൽ ഒരു ഗാനമുണ്ടെന്നും പറഞ്ഞു.’

‘അടുത്ത ആഴ്ച റിലീസല്ലേയെന്ന് തിരിച്ച് ചോദിച്ചപ്പോൾ സാറിന്റെ ഒരു ഗാനം ഇല്ലാതെ എങ്ങനെയാണ് എന്നായിരുന്നു മറുപടി. ആരാണ് മ്യൂസിക്ക് ഡയറക്ഷനെന്ന് ചോദിച്ചപ്പോൾ രഞ്ജിൻ രാജാണെന്ന് പറഞ്ഞു. ഇതിനൊക്കെ മുമ്പെ ഈസ്റ്റ് കോസ്റ്റിന്റെ ഒരു പടത്തിൽ വിജയൻ ചേട്ടൻ എന്നെ വിളിച്ചിരുന്നു. വിളിച്ചിട്ട് പറഞ്ഞു രഞ്ജിൻ രാജാണ് ചെയ്യുന്നത് എന്നെ വിളിക്കും പാട്ട് അയച്ചും തരുമെന്നും പറഞ്ഞു.’

‘പക്ഷെ രഞ്ജിൻ എന്നെ വിളിച്ചും ഇല്ല പാട്ടും അയച്ചുതന്നതുമില്ല. മാളികപുറത്തിന്റെ കാര്യത്തിലും ഇതുപോലെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചപ്പോൾ മ്യൂസിക് ഡയറക്ടർ ഒന്ന് വിളിക്കാൻ ഞാൻ പറഞ്ഞിരുന്നു. അത് മറ്റൊന്നിനും വേണ്ടിയല്ല. നമുക്ക് പാട്ടിന്റെ റേഞ്ചും പിച്ചും ഒക്കെ മനസിലാക്കാൻ വേണ്ടിയാണ്.’

‘പണ്ടൊക്കെ ഉള്ളവർക്ക് ദാസേട്ടന്റെയും നമ്മുടെ ഒക്കെ റേഞ്ചോക്കെ അറിയാം എന്നാൽ പുതിയ ആളുകൾക്ക് അത് അറിയില്ല. അതുകൊണ്ടാണ് വിളിക്കാൻ പറഞ്ഞത്. എന്നാൽ പുള്ളി എന്നെ വിളിച്ചതുമില്ല. പിന്നെ ആ ഗാനം നടന്നതുമില്ല. എന്താണ് ഇതിനുപിന്നിലെന്ന് എനിക്ക് അറിയില്ലെന്നുമാണ്’, അനുഭവം പങ്കിട്ട് എം.ജി ശ്രീകുമാർ പറഞ്ഞത്. ഉണ്ണി മുകുന്ദനായിരുന്നു മാളികപ്പുറത്തിൽ പ്രധാന വേഷം ചെയ്തത്.

Tags: M.G Sreekumarunni mukundanMalikappuram
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഭയത്താൽ ഭാരതം നിശബ്ദമാക്കപ്പെടില്ല’; പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരിച്ച് ഉണ്ണിമുകുന്ദന്‍

നടി സാധിക വേണുഗോപാല്‍ (വലത്ത്)
Mollywood

‘മാര്‍ക്കോ നെഗറ്റീവ് സ്വാധീനം. അയ്യപ്പന്‍ പൊളിറ്റിക്കല്‍ സ്വാധീനം. വിക്രമന്‍ സിനിമയിലെ കഥാപാത്രം’:സാധികയുടെ കമന്‍റ് തെറ്റിദ്ധരിച്ച് ആക്രമണം

Mollywood

അച്ഛൻ, അമ്മ, കുടുംബം.. ഇത് കുടുംബങ്ങളുടെ സിനിമ; മികച്ച പ്രതികരണവുമായി “ഗെറ്റ് സെറ്റ് ബേബി” പ്രദർശനം തുടരുന്നു

Entertainment

ലാലേട്ടന്റെ സ്കൂട്ടറിൽ ഉണ്ണി മുകുന്ദൻ; എന്തോ വലുത് വരുന്നുണ്ടെന്നു സോഷ്യൽ മീഡിയ

Entertainment

മട്ടാഞ്ചേരി മാഫിയ ഉണ്ണിമുകുന്ദനെ ചതിയ്‌ക്കും, സൂക്ഷിക്കുക; മുന്നറിയിപ്പുമായി സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയോട് തോറ്റ് തുന്നം പാടിയതിന് സമ്മാനം : അസിം മുനീറിന് സ്ഥാനകയറ്റം നൽകി പാകിസ്ഥാൻ

‘ എനിക്ക് പാകിസ്ഥാനിയെ വിവാഹം കഴിക്കണം ‘ ; ഐഎസ്ഐയ്‌ക്ക് വേണ്ടി ചാരപ്പണി ചെയ്ത ജ്യോതി മൽഹോത്രയുടെ ആഗ്രഹം

കെജ്‌രിവാളിന്റെ ആപ്പിൽ വീണ്ടും കലാപം ; ദൽഹിയിലെ ഏക ട്രാൻസ്‌ജെൻഡർ കൗൺസിലർ രാജിവച്ച് പുതിയ പാർട്ടിയിൽ ചേർന്നു

നൂറിലധികം പേരെ കൊന്ന് മുതലകൾക്ക് തീറ്റയായി നൽകി; പരോളിലിറങ്ങി മുങ്ങിയ മരണത്തിന്റെ ഡോക്ടർ പിടിയിൽ

ചൈനയിൽ വിശ്വാസമർപ്പിച്ച് താലിബാനും ; ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി ഇനി അഫ്ഗാനിസ്ഥാനിലെത്തും : സിപിഇസിയിൽ മൂന്ന് രാജ്യങ്ങൾ തമ്മിൽ കരാറിലെത്തി

പാകിസ്ഥാന് വെള്ളം കൊടുക്കില്ല : ഇന്ത്യയ്‌ക്ക് പിന്നാലെ ഡാം നിർമ്മിക്കാൻ അഫ്ഗാനിസ്ഥാനും

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബം വെളുപ്പിച്ചത് 142 കോടി രൂപയുടെ കള്ളപ്പണം

ടൈം100 ജീവകാരുണ്യ പട്ടികയില്‍ ഇടം പിടിച്ച് മുകേഷ്-നിത അംബാനി ദമ്പതികള്‍; 2024 ല്‍ മാത്രം സംഭാവന ചെയ്തത് 407 കോടി രൂപ

രാജീവ് ഗാന്ധി വധം: ഇന്ത്യൻ വിദേശ നയത്തിലെ പാളിച്ചകളും പ്രീണന രാഷ്‌ട്രീയവും

ഒരു കൂട്ടം കഴുതകൾക്ക് മുന്നിൽ അസിം മുനീർ പ്രസംഗിക്കുന്നു , ഇതാണ് കഴുതകളുടെ രാജാവ് : അദ്നാൻ സാമിയുടെ പരിഹാസം സോഷ്യൽ മീഡിയയിൽ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies