Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനകീയ ഹോട്ടലുകള്‍: കുടിശിക അനുവദിച്ചെന്ന് മന്ത്രി, ഇതുവരെയും പണമെത്തിയില്ല, കുടിശിക തവണകളായി നല്കാന്‍ നീക്കം

കുടുംബശ്രീ നടത്തുന്ന 1,116 ജനകീയ ഹോട്ടലുകള്‍ക്കായി സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക നാല് കോടി രൂപയ്‌ക്കു മുകളിലാണ്. 33.5 കോടി രൂപ അനുവദിച്ചതായുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ പക്ഷേ കുടുംബശ്രീക്ക് സന്തോഷമൊന്നും തോന്നുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 10:01 am IST
in Kerala

തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ നടത്തിപ്പുകാര്‍ക്ക് നല്‍കാനുള്ള സബ്സിഡി കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ 33.6 കോടിരൂപ അനുവദിച്ചതായി മന്ത്രി എം.ബി. രാജേഷ് പ്രസ്താവനയിറക്കിയിട്ട് രണ്ടാഴ്ചയാകുന്നു. മലപ്പുറത്തെ കുടുംബശ്രീ ജനകീയഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് കോടികള്‍ കുടിശികയായപ്പോള്‍ അവര്‍ തിരുവനന്തപുരത്തെത്തി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയത് സര്‍ക്കാരിന് ക്ഷീണമായപ്പോഴാണ് പണം അനുവദിച്ചതായി മന്ത്രി പ്രഖ്യാപിച്ചത്. അതേസമയം കുടിശിക ചൂണ്ടിക്കാട്ടി മലപ്പുറത്തു നിന്നു മാത്രം സമരത്തിനെത്തിയതെന്തിനെന്ന് ജനങ്ങള്‍ക്കറിയാമെന്ന് പറഞ്ഞ് മന്ത്രി എം.ബി. രാജേഷ് കുടുംബശ്രീ വനിതകളെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

കുടുംബശ്രീ നടത്തുന്ന 1,116 ജനകീയ ഹോട്ടലുകള്‍ക്കായി സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക നാല് കോടി രൂപയ്‌ക്കു മുകളിലാണ്. 33.5 കോടി രൂപ അനുവദിച്ചതായുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ പക്ഷേ കുടുംബശ്രീക്ക് സന്തോഷമൊന്നും തോന്നുന്നില്ല. കാരണം ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡിയിനത്തില്‍ സര്‍ക്കാര്‍ കൊടുക്കാനുള്ള കുടിശിക നല്‍കുന്നത് തവണകളായാണ്.

തിരുവനന്തപുരത്തെ കുടുംബശ്രീകള്‍ക്ക് പത്തുമാസത്തെ കുടിശിക ലഭിക്കാനുണ്ട്. ആറുമാസത്തെ കുടിശിക തുകയായ 4.60 കോടി രൂപയാണ് അനു
വദിച്ചിട്ടുള്ളത്. രേഖകളില്‍ പണം നല്‍കിയെന്ന് പറയുകയും എന്നാല്‍ ഫലത്തില്‍ പണം ലഭിക്കുകയും ചെയ്യാത്ത അവസ്ഥയാണ്. കഴിഞ്ഞ പ്രാവശ്യം മാര്‍ച്ചില്‍ കുടുംബശ്രീക്ക് അനുവദിച്ച കുടിശിക തുക ഒക്ടോബറിലാണ് മുഴുവനും കൊടുത്ത് തിര്‍ത്തത്. ഇക്കുറിയും ഇത്തരത്തിലായിരിക്കും തവണ ലഭിക്കുന്നത്. ചില ജില്ലകളില്‍ വലിയ തുക ലഭിക്കാന്‍ ബാക്കിയുള്ളവര്‍ക്ക് ചെറിയ തുക നല്‍കുന്നു. ബാക്കി തുക എന്ന് നല്കുമെന്നു പോലും അറിയാത്ത അവസ്ഥ.

കുടുംബശ്രീക്ക് തുക നല്‍കുന്നത് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ വഴിയാണ്. കോര്‍ഡിനേറ്റര്‍മാര്‍ തുക വീതിച്ച് നഗരസഭകളിലും പഞ്ചായത്തുകളിലും നല്‍കുകയും അവര്‍ കുടുംബശ്രീകള്‍ക്ക് വിതരണം ചെയ്യും. മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ മുഴുവന്‍ തുകയും വേണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ ജില്ലാ മിഷന്‍ ഡിഎംസി ക്ക് കത്തയച്ചതിനെതുടര്‍ന്ന് അവര്‍ക്ക് മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കാമെന്ന് സമ്മതിച്ചിരിക്കുകയാണ്.

ഇതേ പാത പിന്‍തുടര്‍ന്ന് മറ്റ് ജില്ലകളും മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഡിഎംസിക്ക് കത്തയയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 20 രൂപയ്‌ക്ക് ഊണ് നല്‍കിയാല്‍ പത്തുരൂപ സബ്സിഡി നല്‍കുമെന്ന സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് ഇറങ്ങിയവര്‍ ഇന്ന് ദുരിതക്കയത്തിലാണ്.

സുനില്‍ തളിയല്‍

Tags: m b rajeshJanakeeya HotelDues
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് പദ്ധതിക്ക് കേന്ദ്രം നല്‍കുന്നത് 2525.8 കോടി; 732 പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മന്ത്രി

Kerala

2035 ല്‍ 95 ശതമാനംപേരും നഗരവാസികളാകുമെന്നും ലോകത്തിലെ ഏറ്റവും വലിയ നഗരം കേരളമാകുമെന്നും മന്ത്രി രാജേഷ്

Kerala

തദ്ദേശ വകുപ്പില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരെ വെളിച്ചത്തുകൊണ്ടുവരണമെന്ന് വിജിലന്‍സിനോട് മന്ത്രി

Palakkad

തൃത്താലയുടെ മാറ്റം കിഫ്ബിയിലൂടെ

Kozhikode

പരിദേവനങ്ങള്‍ക്കൊടുവില്‍ ആചാരസ്ഥാനികള്‍ക്കും കോലധാരികള്‍ക്കും 9 മാസത്തെ കുടിശിക നല്‍കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.