Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗീതാപഠനവും പ്രായോഗികതയും

മരുതത്തൂര്‍ സുധാകരന്‍ by മരുതത്തൂര്‍ സുധാകരന്‍
Nov 24, 2023, 01:41 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

(ധര്‍മസങ്കടങ്ങളുടെ ശമനൗഷധി അവസാനഭാഗം)

സാമാന്യനിലയില്‍ ചിന്തിക്കുന്ന ഏതൊരാളുടെയും ഏറ്റവും വലിയ ഭയം മരണഭയമാണ.് രണ്ടാംലോകമഹായുദ്ധശേഷം പാശ്ചാത്യചിന്തകര്‍ ദുരന്തത്രയങ്ങള്‍ ആയാണ് ജനന ജീവിത മരണങ്ങളെ കണ്ടത്. പെട്ടെന്നൊരുനാള്‍ നമ്മള്‍ ഈ ഭൂമുഖത്തുനിന്നും അപ്രത്യക്ഷരാകുന്നു, അതില്‍പരം ഒരു ഭയമില്ല. മരണത്തെ ഭയന്നാണ് എല്ലാവരും ജീവിക്കുന്നത്. നാളിതുവരെ മരണത്തെ കീഴടക്കാനുള്ള മരുന്ന് ഒരു ശാസ്ത്രവും കണ്ടെത്തിയിട്ടില്ല. ഇനി ആവുകയുമില്ല. മരണത്തിനു പരിഹാരം ഒരു ദര്‍ശനവും മുന്നോട്ടുവയ്‌ക്കുന്നില്ല. അവിടെയാണ് കൃഷ്ണന്‍ തരുന്ന ഉറപ്പ്.

‘ജാതസ്യ ഹി ധ്രുവോ മൃത്യുര്‍
ധ്രുവം ജന്മ മൃതസ്യച’
ജനിച്ചാല്‍ മരിക്കും എന്നുറപ്പാണ്. ഒപ്പം കൃഷ്ണന്‍ ഉറപ്പിച്ചു പറയുന്നു ‘മൃതസ്യച ജന്മ ധ്രുവം’മരിച്ചവന്‍ ജനിക്കുമെന്നതും നിശ്ചയമാണ്. മാനവരാശിക്കാകമാനം അമൃതധാര പകരുന്ന വാക്കുകള്‍. ത്രികാലജ്ഞനായ, മഹായോഗിയായ ശ്രീകൃഷ്ണന്റെ വാക്കുകള്‍, നൂറുശതമാനവും വിശ്വസിക്കാം. മരിച്ചാല്‍ വീണ്ടും ജനിക്കും എന്ന ചിന്തയ്‌ക്ക് അനുകൂലമാണ് ന്യൂട്ടന്റെ ഊര്‍ജസിദ്ധാന്തവും. നാം ശക്തിയാണ്, ചൈതന്യമാണ്, ഊര്‍ജമാണ്, ബ്രഹ്മമാണ്, ശരീരമല്ല എന്ന മഹനീയ സങ്കല്പത്തിനപ്പുറം ഒരു സിദ്ധാന്തവും നിലനില്ക്കുന്നതല്ല. ആ ഊര്‍ജത്തെ സൃഷ്ടിക്കുവാനോ സംഹരിക്കുവാനോ ആവുകയുമില്ല. മനുഷ്യര്‍ പഴകിയ വസ്ത്രം ഉപേക്ഷിച്ച് പുതിയവ ധരിക്കുന്നതുപോലെ ജീര്‍ണ്ണിച്ച ശരീരത്തെ ത്യജിച്ച് നവദേഹത്തെ സ്വീകരിക്കുന്നു (ഗീത:2/22) എന്നിങ്ങനെ ഊര്‍ജതത്വത്തെ കൃഷ്ണന്‍ ഉദാഹരണ സഹിതം പഠിപ്പിക്കുന്നു.

‘അച്ഛേദ്യോയമദാഹ്യോയ
മക്ലേദ്യോശോഷ്യ ഏവ ച
നിത്യഃ സര്‍വ്വഗതഃ സ്ഥാണുരചലോയം സനാതനഃ’ (ഗീത:2/24)
ഈ ഊര്‍ജ്ജത്തെ മുറിക്കുവാനോ ദഹിപ്പിക്കുവാനോ നനയ്‌ക്കുവാനോ ഉണക്കുവാനോ സാധിക്കില്ല, ഇത് നിത്യവും എല്ലായിടത്തും ഉള്ളതും സ്ഥിരവും ചലിക്കാത്തതും എല്ലാകാലത്തുമുള്ളതും ആകുന്നു, എന്ന് അയ്യായിരത്തിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പേ കൃഷ്ണനാല്‍ വെളിവാക്കപ്പെട്ട തിയറി ന്യൂട്ടന്റെ തിയറിയേക്കാള്‍ എത്ര ഉന്നതവും ജീവിതഗന്ധിയുമാണ് എന്ന് ശ്രദ്ധിക്കണം.

ഭഗവദ് ഗീതയെ സമീപിക്കുമ്പോള്‍ ആദ്യമേ വേണ്ടത് ഒരു മതഗ്രന്ഥം എന്ന മട്ടില്‍ കാണാതിരിക്കുക എന്നതാണ്. പൂജിക്കുവാനുള്ള പുസ്തകമല്ല ഗീത. ഗീതാപാരായണം, ശ്ലോകം ചൊല്ലല്‍, അന്താക്ഷരി, പ്രശ്‌നോത്തരി, പരീക്ഷ എന്നിങ്ങനെ വിവിധയിനം മത്സരങ്ങള്‍ക്കു മാത്രം പഠിക്കേണ്ടതുമല്ല.ഏതുമതത്തിലായാലും നിരീശ്വരനായാലും യുക്തിഭദ്രമായി പഠിക്കാം വിലയിരുത്താം, വിമര്‍ശിക്കാം. എന്നാല്‍ ഗ്രന്ഥത്തെക്കുറിച്ചുള്ള മുന്‍ ധാരണകള്‍പാടേ ഉപേക്ഷിച്ച് സ്വതന്ത്രമായി സമീപിക്കണം. പാചകഗ്രന്ഥം പോലെയാണ് ഗീത, പഠിച്ചതുകൊണ്ട് മാത്രം കാര്യമില്ല, ജീവിതത്തില്‍പ്രയോഗിച്ചു നോക്കണം. സ്വഭാവത്തിലും പ്രവൃത്തിയിലും പരിശീലിക്കണം, ഗീതാധ്യാനത്തില്‍’അനുസന്ധതാമി’എന്ന് പ്രയോഗിച്ചത് പഠിച്ചതിനെ പ്രയോഗത്തില്‍ കൊണ്ടുവരിക, എന്നതാണ് ഗീതയുടെ രചനാലക്ഷ്യം എന്ന് സ്പഷ്ടമാക്കാനാണ്.

ഭഗവദ് ഗീതയില്‍ രാഷ്‌ട്രീയവും മതവും കാണാതിരിക്കുക, സ്‌കൂള്‍തലം മുതല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പരിശ്രമിക്കുക, എല്ലാവരും സകുടുംബം സമാന്തര പാഠ
ശാലകളില്‍ എത്തി സമഗ്രമായ ഈ ജീവിത ദര്‍ശനത്തെ പഠിച്ച് അനുഗമിക്കുക അതാണ് ശരിയായ ദേശീയത. ശരിയായ കൃഷ്ണഭക്തി. അതിനുള്ള ചോദനയാകട്ടെ ഗീതാജയന്തി ആഘോഷങ്ങളിലെ യജ്ഞസമര്‍പ്പണം.

Tags: Bhagavat gitastudy and practice
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഗീതാദര്‍ശനം- നേരറിവിന്റെ കൈപ്പുസ്തകം

Sports

ഞാന്‍‍ ഭഗവദ്ഗീത വായിക്കും… മനസ്സില്‍ ഒന്നേ ഉണ്ടായുള്ളൂ….ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുക: ഒളിമ്പിക് മെഡല്‍ നേടിയ മനു ഭാക്കര്‍

World

ബ്രിട്ടനില്‍ ഭഗവത്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത്‌ ബോബ് ബ്ലാക്ക്മാനും ഭാരത വംശജയായ യുകെ എംപി ശിവാനി രാജയും

Samskriti

സാക്ഷാത്കാരത്തിന്റെ ആന്തരിക വെളിച്ചം

Samskriti

ഖാണ്ഡവ ദഹനവും പാമ്പിന്റെ പകയും

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയെന്ന് പി സി ജോര്‍ജ്,രാജ്യത്തെ നശിപ്പിച്ചത് നെഹ്റു എന്ന മുസ്ലീം

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

100 കോടി ആഗോള ഗ്രോസ് പിന്നിട്ട് ഐതിഹാസിക വിജയവുമായി ധനുഷ്- ശേഖർ കമ്മുല ചിത്രം “കുബേര”

അടിയന്തരാവസ്ഥയ്‌ക്ക് അമ്പതുവര്‍ഷം:സംസ്ഥാന വ്യാപക പരിപാടികളുമായി ബി ജെ പി

താന്തോന്നി എന്ന് വിളിക്കപ്പെടാന്‍ ഇഷ്ടമെന്ന് സുരേഷ് ഗോപി; ജെഎസ് കെയില്‍ താന്തോന്നിയായ വക്കീലായി സുരേഷ് ഗോപി വീണ്ടും

ഭാരതാംബ ചിത്രം :ഗവര്‍ണറെ മുഖ്യമന്ത്രി എതിര്‍പ്പ് അറിയിക്കും

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

ചിലർക്ക് പ്രധാനമന്ത്രിയാണ് വലുത് : ശശി തരൂരിനെ പരിഹസിച്ച് ഖാർഗെ : ആകാശം ആർക്കും സ്വന്തമല്ലെന്ന് മറുപടി നൽകി ശശി തരൂർ

ദുർഗാക്ഷേത്രം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾക്ക് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി ; ബലം പ്രയോഗിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies