Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ തോറ്റതില്‍ ബംഗ്ലാദേശിലെ മുസ്ലിം യുവാക്കള്‍ ആഹ്ളാദിച്ചുവെന്ന് എഴുത്തുകാരി തസ്ലിമ നസ്റീന്‍

ലോകകപ്പ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ തോറ്റപ്പോള്‍ ബംഗാദേശിലെ യുവാക്കല്‍ വല്ലാതെ ആഹ്ളാദിക്കുന്നത് കണ്ടെന്ന് പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീന്‍. എന്തുകൊണ്ട് ഇവര്‍ ഇത്ര കണ്ട് ഇന്ത്യാ വിരുദ്ധരായതെന്ന് മനസ്ലിലാകുന്നില്ലെന്നും തസ്ലിമ പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 08:10 pm IST
in India

കൊല്‍ക്കൊത്ത: ലോകകപ്പ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ തോറ്റപ്പോള്‍ ബംഗാദേശിലെ യുവാക്കള്‍ വല്ലാതെ ആഹ്ളാദിക്കുന്നത് കണ്ടെന്ന് പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റീന്‍. എന്തുകൊണ്ട് ഇവര്‍ ഇത്ര കണ്ട് ഇന്ത്യാ വിരുദ്ധരായതെന്ന് മനസ്ലിലാകുന്നില്ലെന്നും തസ്ലിമ പ്രതികരിച്ചു.

Bangladesh's young Muslims are happy because India lost the World Cup. Why are they so much anti-India when India liberated their country and they depend on India for almost everything, healthcare, entertainment, clothing, beef, onion etc.? Govts encourage them to practice Islam,…

— taslima nasreen (@taslimanasreen) November 21, 2023

സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് തസ്ലിമ നസ്റീന്‍ തന്റെ ആശങ്ക പങ്കുവെച്ചത്. “ഇന്ത്യയാണ് ബംഗ്ലാദേശ് എന്ന രാജ്യത്തെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിച്ചത്. എന്തിനും ഏതിനും ഇന്ത്യയെ ആശ്രയിക്കുന്നവരാണ് അവര്‍. അത് ആരോഗ്യസേവനമായാലും വിനോദമായാലും വസ്ത്രങ്ങളായാലും ബീഫായാലും ഉള്ളിയായാലൂം….”- തസ്ലിമ കുറിയ്‌ക്കുന്നു.

“ബംഗ്ലാദേശ് സര്‍ക്കാര്‍ ഒരു പക്ഷെ ഇസ്ലാം മതം പിന്തുടരാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത് അവര്‍ ചെയ്യുന്നു. അതുകൊണ്ടായിരിക്കാം അവര്‍ സ്വാഭാവികമായും ഹിന്ദുവിരുദ്ധരും ഇന്ത്യാവിരുദ്ധരും ആയത്.” – തസ്ലിമ നസ്റീന്‍ പറയുന്നു.

തസ്ലിമയുടെ വ്യത്യസ്തമായ ഈ കുറിപ്പ് 1.48 ലക്ഷം പേരാണ് എക്സില്‍ വീക്ഷിച്ചത്. ബംഗാളി ഭാഷയില്‍ 40ഓളം നോവലുകള്‍ രചിച്ചിട്ടുള്ള എഴുത്തുകാരിയാണ് തസ്ലിമ, ഇസ്ലാമിലെ അനാചാരങ്ങളെ ചോദ്യം ചെയ്യുന്ന ലജ്ജ എന്ന നോവല്‍ രചിച്ചതിന്റെ പേരില്‍ നിരവധി ഫത് വ (വധഭീഷണി) ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നു. ലജ്ജയില്‍ മാത്രമല്ല, മറ്റ് നിരവധി നോവലുകളില്‍ അവര്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നു. ഇസ്ലാമില്‍ നിലനില്‍ക്കുന്ന സ്ത്രീ-പുരുഷ സ്വാതന്ത്ര്യങ്ങളിലെ അന്തരമാണ് ഇവര്‍ പലപ്പോഴും തസ്ലിമ ചോദ്യം ചെയ്യുന്നത്.

ഫത് വ, പലായനം, വീട്ടു തടങ്കല്‍

ലജ്ജ (Shame) എന്ന നോവല്‍ പ്രസിദ്ധീകരിച്ച ശേഷമായിരുന്നു ഒരു പ്രഖ്യാപിത മുസ്ലിം രാഷ്‌ട്രമായ ബംഗ്ലാദേശ് തസ്ലിമയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയത്. ബംഗ്ലാദേശില്‍ മുസ്ലിങ്ങളുടെ പീഡനത്തിന് ഇരയാവുന്ന ഹിന്ദുക്കളുടെയും മറ്റ് ഇസ്ലാമിതര ന്യൂനപക്ഷങ്ങളുടെയും കഥയാണ് ലജ്ജ എന്ന നോവലില്‍ പറയുന്നത്. ഫത് വ (മതനിന്ദ എന്ന കുറ്റത്തിന്റെ പേരില്‍ തലവെട്ട് ഭീഷണി) മൂലം ബംഗ്ലാദേശില്‍ നിന്നും പലായനം ചെയ്ത് സ്വീഡന്‍, ജര്‍മ്മനി, ഫ്രാന്‍സ്, യുഎസ് എന്നിവിടങ്ങളില്‍ താമസിച്ചു. 2004ല്‍ ഇന്ത്യയിലെ കൊല്‍ക്കത്തയില്‍ എത്തി. എന്നാല്‍ ഹൈദരാബാദില്‍ ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായി. മൂന്ന് മാസം ദല്‍ഹിയില്‍ വീട്ടുതടങ്കലിലായിരുന്നു. പിന്നീട് 2008ല്‍ ബംഗാള്‍ വിട്ടു, ഇന്ത്യ വിട്ടു. യുഎസില്‍ താമസമാക്കി. പക്ഷെ വല്ലാത്ത ഒരിഷ്ടം ഇന്ത്യയോട് ഉള്ളതിനാല്‍ വീണ്ടും ഇന്ത്യയില്‍ മടങ്ങിയെത്തി.

Tags: Taslima NasreenBangladesh YouthmuslimBangladeshAnti HinduAnti-IndiaislamWorldcupfinalIndvsAus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.