Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കരുത്തര്‍, അതുല്യര്‍ പക്ഷെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 01:54 am IST
in Cricket

ലോകകപ്പ് ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ഭാരതം നടത്തിവന്നത്. ആദ്യ മത്സരത്തില്‍ ഓസീസിനെതിരെ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും കുറഞ്ഞ ലക്ഷ്യമായിരുന്നതിനാല്‍ ഭയപ്പെടേണ്ട കാര്യമുണ്ടായില്ല. പിന്നീടുള്ള ഓരോ മത്സരങ്ങളിലും ഭയാശങ്കകള്‍ക്ക് ഒരു സ്ഥാനവുമില്ലെന്നതായിരുന്നു അവസ്ഥ. പ്രാഥമിക റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഭാരതത്തിനൊത്ത എതിരാളികളേയില്ലെന്ന സ്ഥിതിയായി. ഒടുവില്‍ ആദ്യ റൗണ്ടിലെ അവസാന മത്സരത്തിന് നെതര്‍ലന്‍ഡ്‌സിനെതിരെ ഇറങ്ങി. ആദ്യം ബാറ്റ് ചെയ്ത ഭാരതം 410 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോര്‍ കണ്ടെത്തി. ഇതിനെതിരെ ബാറ്റിങ് തുടങ്ങിയ കുഞ്ഞന്‍ മാരായ നെതര്‍ലന്‍ഡ്‌സ് അപ്രതീക്ഷിത പോരാട്ടവീര്യമാണ് അതുവരെ തിളങ്ങി നിന്ന ഭാരത ബോളര്‍മാര്‍ക്കെതിരെ കാഴ്‌ച്ചവച്ചത്. പ്രത്യേകിച്ച് പേസര്‍മാര്‍ക്കെതിരെ.

അതിന്റെ തെളിവ് ഭാരത പേസ് ബോളര്‍മാരുടെ പ്രകടനത്തിലുണ്ട്. രണ്ട് വിക്കറ്റ് നേട്ടത്തിനിടയിലും ആറ് ഓവറില്‍ മുഹമ്മദ് സിറാജ് വഴങ്ങിയത് 29 റണ്‍സ്. ഇത്രയും തന്നെ ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷമി വഴങ്ങിയത് 41 റണ്‍സ്. ഷമി വിക്കറ്റ് നേടാതിരുന്ന മത്സരമായിരുന്നു അത്. ആറോവറിനപ്പുറം ഇവരെ പന്തേല്‍പ്പിക്കാന്‍ ഭാരത നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് മനക്കരുത്തുണ്ടായില്ല. കാരണം വമ്പന്മാരെ കടപുഴക്കിയ ഈ നിരയ്‌ക്കെതിരെ അത്രയ്‌ക്ക് കരുത്തോടെയാണ് ഡച്ച് പട ചെറുത്തുനിന്നത്. ജസ്പ്രീത് ബുംറ മാത്രം സ്ഥിരത പുലര്‍ത്തി. ഈ മത്സരത്തില്‍ വിജയം വൈകിയതില്‍ ഭാരത നായകന്‍ രോഹിത് ശര്‍മ കളത്തില്‍ പ്രകടിപ്പിച്ച ആശങ്കയും അങ്കലാപ്പും അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ എട്ടുത്തറിയുന്നുണ്ടായിരുന്നു. അനുകൂല സാഹചര്യങ്ങളില്‍ ആവേശം കൊള്ളുന്നതുപോലെ പ്രതികൂല സാഹചര്യങ്ങളില്‍ ആശങ്കയുടെ പടുകുഴിയിലാണ്ടുപോകുന്ന നായകനെ മത്സരത്തില്‍ പലകുറി കണ്ടു. ഇതില്‍ നിന്നും വ്യക്തമായിരുന്നു ഈ ഭാരത സംഘത്തിന് ചെറിയ ഭയം പോലും താങ്ങാനാവില്ല, സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കരുത്തില്ലെന്ന വാസ്തവം.

പിന്നീട് സെമി മത്സരത്തിനിറങ്ങിയപ്പോള്‍ കിവീസിന് മുന്നില്‍ വച്ചതും 398 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം. അവര്‍ ഭാരത നായകന്റെയും കളിക്കാരുടെയും ആശങ്കകള്‍ക്കെതിരെയാണ് യുദ്ധം പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. തുടക്കത്തില്‍ രചിന്‍ രവീന്ദ്രയും ഡെവോണ്‍ കോണ്‍വെയും ഇരുവരെയും പുറത്താക്കാന്‍ സാധിച്ചെങ്കിലും സമ്മര്‍ദ തന്ത്രം അറിയാവുന്ന നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ക്രീസിലെത്തിയതോടെ കരുത്തന്‍ ബാറ്റര്‍ ഡാരില്‍ മിച്ചലിനെ കൂട്ടുപിടിച്ച് ഭാരതത്തിന്റെ ദൗര്‍ബല്യം നന്നായി മുതലെടുത്തു. പതുക്കെ പിടിച്ചു നിന്ന് സമര്‍ദ്ദത്തിലാഴ്‌ത്താന്‍ പാകത്തില്‍ ഷോട്ടുകള്‍ കണ്ടെത്തി യഥേഷ്ടം ബൗണ്ടറികള്‍ പായിച്ചു. ഇതില്‍ ഇരുവരും വിജയിച്ചതോടെ ഭാരത സംഘം വീണ്ടും ആശങ്കയിലായി. പക്ഷെ കൂറ്റന്‍ ലക്ഷ്യമെന്ന സമര്‍ദ്ദത്തിന് കീഴടങ്ങി വില്ല്യംസണും കൂട്ടരും ആയുധംവച്ചു കീഴടങ്ങിയത് ഭാരതത്തിന് ഫൈനലിലേക്ക് കടക്കാനായി. മാത്രമല്ല ഭാരത ബാറ്റര്‍മാരെ കൈകാര്യം ചെയ്യാനുള്ള ഹോംവര്‍ക്ക് വില്യംസണും കൂട്ടരും നടത്തിയതുമില്ല.

ഈ കാഴ്‌ച്ചകളെല്ലാം കണ്ടുകൊണ്ടാണ് പാറ്റ് കമിന്‍സ് എന്ന ഓസ്‌ട്രേലിയന്‍ നായകന്‍ ഫൈനലിന്റെ തുടക്കത്തിന് ടോസ് നിര്‍ണയത്തിനായി അഹമ്മദാബാദിലെ മൈതാന മധ്യത്തിലേക്ക് എത്തിയത്. ടോസിനെ ഊര്‍ജ്ജസ്വലമായി എതിരേറ്റ നായകന്‍ എതിരാളികള്‍ക്ക് ബാറ്റിങ് നല്‍കിയപ്പോള്‍ എല്ലാം തീരുമാനിച്ചുറപ്പിച്ച ഇച്ഛാശക്തി വാക്കുകളിലുണ്ടായിരുന്നു. ഭാരതം സര്‍വ്വസജ്ജമായിരുന്നു. പക്ഷെ ഭയത്തെ കൈകാര്യം ചെയ്യാനറിയില്ലെന്നത് എതിരാളികള്‍ മനസ്സിലാക്കിവച്ചുവെന്നത് ഓര്‍ക്കാതെ കളത്തിലിറങ്ങി. മികവാര്‍ന്ന ബാറ്റിങ് നിരയും അതിലും മികവാര്‍ന്ന ബോളിങ് നിരയും ആശങ്കയില്‍ കളിയറിയാത്തവരെ പോലെ ഉഴറി. കളിമികവിലും സാങ്കേതിക തികവിലും വിന്നിങ് സ്ട്രാറ്റെജിയിലും ഓസീസിനെക്കാള്‍ ഏറെ മുന്നിലായിട്ടും ഫൈനലില്‍ ഭാരതം തോല്‍വിയിലേക്ക് പേടിച്ചരണ്ട് ചുരുണ്ടുകൂടുകയായിരുന്നു.

Tags: indiaAustralia13th World Cup ODI Cricketsmashing performance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.