Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അന്തരിച്ച സഹാറ ഗ്രൂപ്പ് ഉടമ സുബ്രതാ റോയിയുടെ ആരും അവകാശപ്പെടാനില്ലാത്ത 25,163 കോടി രൂപ എന്ത് ചെയ്യും? കേന്ദ്രം ഏറ്റെടുത്തേയ്‌ക്കും

ആരും അവകാശപ്പെടാനില്ലാതെ അക്കൗണ്ടില്‍ കിടക്കുന്ന സഹാറ ഉടമ സുബ്രത റോയിയുടെ 25163 കോടി രൂപ എന്തു ചെയ്യണമെന്നറിയാതെ ആശങ്ക. ഇപ്പോള്‍ സെബിയുടെ (ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം) നിയന്ത്രണത്തിലാണ് ഈ അക്കൗണ്ട്.

Janmabhumi Online by Janmabhumi Online
Nov 20, 2023, 08:11 pm IST
in India, Business
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ആരും അവകാശപ്പെടാനില്ലാതെ അക്കൗണ്ടില്‍ കിടക്കുന്ന സഹാറ ഉടമ സുബ്രത റോയിയുടെ 25163 കോടി രൂപ എന്തു ചെയ്യണമെന്നറിയാതെ ആശങ്ക. ഇപ്പോള്‍ സെബിയുടെ (ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം)യുടെയും സഹാറയുടെയും നിയന്ത്രണത്തിലാണ് റീഫണ്ടിന് വേണ്ടിയുണ്ടാക്കിയ ഈ സംയുക്ത അക്കൗണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് പൂര്‍ണ്ണമായും മാറ്റിയെടുക്കാവുന്ന കടപ്പത്രങ്ങള്‍ വിറ്റ് സഹാറ ഗ്രൂപ്പ് ഉടമ സുബ്രതോ റോയ് നിക്ഷേപകരില്‍ നിന്നും പണം സമാഹരിച്ചിരുന്നു. എന്നാല്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബിയുടെ അനുവാദമില്ലാതെയായിരുന്നു സഹാറ ഗ്രൂപ്പ് ഈ തുക പിരിച്ചെടുത്തത്. ഇക്കാര്യം പിന്നീട് അറിഞ്ഞ സെബി, നിക്ഷേപകര്‍ക്ക് പണം മടക്കിക്കൊടുക്കാന്‍ സഹാറ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

പരാതിക്കാരായ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്ക് പണം തിരിച്ചുകൊടുക്കാനായി 2012ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാനായി സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ് മെന്‍റ് കോര്‍പും സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പും തുക സെബിയില്‍ (സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിക്ഷേപിക്കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഈ ഫണ്ടാണ് ഇപ്പോള്‍ 25163 കോടി രൂപ ആയി വളര്‍ന്നിരിക്കുന്നത്.

25,163 കോടി രൂപയോളം വരുന്ന ഈ തുകയില്‍ 138 കോടി രൂപ മാത്രമാണ് ഏകദേശം 17,526 നിക്ഷേപകര്‍ക്ക് റീഫണ്ടായി ഇതുവരെ സെബി തിരിച്ചുകൊടുത്തത്. ഇതില്‍ ഒരു 5000 കോടി രൂപ സഹാറ ഗ്രൂപ്പിന്റെ സഹകരണ സൊസൈറ്റികളിലെ നിക്ഷേപത്തുക തിരിച്ചുകിട്ടേണ്ട അര്‍ഹരായ നിക്ഷേപകര്‍ക്ക് മടക്കിക്കൊടുക്കുന്നതിന് സഹകരണ സൊസൈറ്റികളുടെ കേന്ദ്ര രജിസ്ട്രാര്‍ക്ക് സെബി നല്‍കിയിരുന്നു. സഹാറ സഹകരണ സൊസൈറ്റികളിലെ അര്‍ഹരായ നിക്ഷേപകര്‍ക്ക് മടക്കികിട്ടേണ്ട തുക കൊടുത്തുതീര്‍ക്കാന്‍ ഒരു പ്രത്യകേ പോര്‍ട്ടല്‍ കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ മുന്‍കയ്യെടുത്ത് തുറന്നിരുന്നു.

സെബിയ്‌ക്ക് പണം തിരിച്ചുകൊടുക്കേണ്ടതായ ഉപഭോക്താക്കളുടെ വിലാസം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിനെ ഏല്‍പിക്കണമെന്നും സുപ്രീംകോടതി അന്ന് വിധിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി പുറത്തുവന്ന് ഇപ്പോള്‍ 11 വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും അര്‍ഹരായ അവകാശികളെയൊന്നും കാര്യമായി കണ്ടെത്താന്‍ സെബിക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ ഈ തുക കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള ആലോചനയിലാണ് സെബി.

ദരിദ്രര്‍ക്ക് ഉതകുന്ന എന്തെങ്കിലും ക്ഷേമപദ്ധതികള്‍ നടപ്പാക്കാനോ, പൊതുജനക്ഷേമ പരിപാടികള്‍ക്കോ ഈ തുക കേന്ദ്രസര്‍ക്കാരിന് ഉപയോഗപ്പെടുത്താവുന്നതാണെന്നും ഒരു സെബി ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്നു.

 

 

 

 

 

Tags: amit-shahSEBISahara GroupSubroto RoySahara Parivardebenturefully convertibel debenturerefund accountSebi-Sahara refund account
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

Kerala

അമിത് ഷാ ഇന്ന് അനന്തപുരിയില്‍; മാരാര്‍ജി ഭവന്‍  ഉദ്ഘാടനം നാളെ 

Kerala

ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്രം

Thiruvananthapuram

അമിത് ഷാ 12ന് തിരുവനന്തപുരത്ത്, ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും,തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം

പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ (ഇടത്ത്) പാകിസ്ഥാന്‍ പാര്‍ലമെന്‍റിലെ പ്രതിപക്ഷഎംപിമാര്‍ (വലത്ത്)
India

സിന്ധുനദിയിലെ ജലം തന്നില്ലെങ്കില്‍ ഇന്ത്യയിലെ ആറ് നദികളിലേയും വെള്ളം കൊണ്ടുപോകുമെന്ന് വെല്ലുവിളിച്ച് ബിലാവല്‍ ഭൂട്ടോ; എതിര്‍ത്ത് പാക് എംപിമാര്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

മദ്രസാപഠനം 15 മിനിറ്റ് കുറയ്‌ക്കട്ടെയെന്ന് സർക്കാർ ; അരമണിക്കൂർ അധിക ക്ലാസ്സ് എടുക്കട്ടെയെന്ന് സമസ്ത

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

ദക്ഷിണ റെയിൽവേയുടെ ആഭിമുഖ്യത്തിൽ തൊഴിൽ മേള; വിവിധ വകുപ്പുകളിലായി 93 പേർക്ക് നിയമന ഉത്തരവുകൾ കൈമാറി

ഐഎന്‍എസ് വിക്രാന്തില്‍ നരേന്ദ്രമോദി

സുരക്ഷിത ഇന്ത്യ കുതിക്കുന്നു; വികസിത ഭാരതത്തിലേക്ക്

വികസിത കേരളത്തിന് സുരക്ഷിത കേരളം അനിവാര്യം

പുതിയ മന്ദിരം നിര്‍മ്മിച്ച സ്ഥലത്തെ പഴയ മാരാര്‍ജി ഭവന്‍

ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം; മാറ്റം എന്ന പ്രക്രിയ മാത്രം മാറാത്തത്

ഉറുദുവിനെയും, പേർഷ്യനെയും സ്വീകരിക്കുന്നവർക്ക് എന്തുകൊണ്ട് ഹിന്ദി സ്വീകരിക്കാൻ പറ്റുന്നില്ല : പവൻ കല്യാൺ

ഇനി പ്രവര്‍ത്തനകേന്ദ്രം പുതിയ മാരാര്‍ജി ഭവന്‍

കേരളം മാറും മാറ്റും, 23000 വാർഡുകളിൽ മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies