Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജകുടുംബത്തെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കാന്‍ നീക്കമോ?

പഴയ രാജകുടുംബം യാഥാസ്ഥിതികരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മനപൂര്‍വ്വം നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സംശയമുണരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 06:44 pm IST
in Kerala

രാജകുടുംബത്തെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കാന്‍ നീക്കമോ?
പഴയ രാജകുടുംബം യാഥാസ്ഥിതികരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മനപൂര്‍വ്വം നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സംശയമുണരുന്നു. ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തില്‍ രാജകുടുംബത്തെ നാണം കെടുത്തുന്ന രീതിയിലുള്ള നോട്ടീസ് പുറത്തിറങ്ങിയ സംഭവം.

രാജകുടുംബത്തെ പരക്കെ വാഴ്‌ത്തുന്ന ഈ നോട്ടീസ് ബോധപൂര്‍വ്വം തയ്യാറാക്കിയതാണോ എന്ന് വരെ സംശയമുണരുന്നുണ്ട്. നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലും രാജഭക്തി നിറഞ്ഞു നില്‍ക്കുന്ന രീതിയിലുമാണ് ഈ നോട്ടീസ്. അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാര്‍ എന്നും തമ്പുരാട്ടിമാര്‍ എന്നും വിശേഷിപ്പിച്ചതും വിമര്‍ശനത്തിന് കാരണമായി. രാജകുടുംബാംഗങ്ങളുടെ പ്രേരണയാലല്ല ഈ നോട്ടീസ് പുറത്തിറങ്ങിയതെങ്കിലും ഇതിന്റെ പേരില്‍ വിമര്‍ശനം അനുഭവിക്കേണ്ടി വരുന്നത് രാജകുടുംബാംഗങ്ങളാണ്.

വിവാദമായതിനെ തുടര്‍ന്ന് പരിപാടിയുടെ നോട്ടീസ് ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമര്‍പ്പണം, ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം എന്നിവ പ്രമാണിച്ച് നടത്തിയ ചടങ്ങില്‍ നിന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി എന്നിവര്‍ വിട്ടു നിന്നു.

ഇതുപോലെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സ്വകാര്യ ചാനല്‍ അശ്വതീതിരുന്നാല്‍ ഗൗരി ലക്ഷ്മീഭായിയുമായി നടത്തിയ അഭിമുഖത്തില്‍ തമ്പുരാട്ടി ആര്‍ത്തവത്തെക്കുറിച്ച് പറഞ്ഞ ഒരു ഭാഗം മാത്രമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇത് പ്രചരിപ്പിച്ചതിന് പിന്നിലും തമ്പുരാട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ബോധപൂര്‍വ്വ ശ്രമങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഒരു വിഭാഗം സംശയിക്കുന്നുണ്ട്. നവോത്ഥാനമൂല്യങ്ങള്‍ക്ക് ചേരാത്ത പഴയമൂല്യങ്ങള്‍ കെട്ടിപ്പിടിച്ചുനില്‍ക്കുന്നവരെ രാജകുടുംബാംഗങ്ങളെന്ന പ്രതിച്ഛായ നിര്‍മ്മിക്കാന്‍ ഗൂഢാലോചനയുണ്ടെന്ന് വരെ സംശയിക്കുന്നുണ്ട്. വാസ്ത വവത്തില്‍ അഗാധമായ വായനയും പല വിഷയങ്ങളിലും പാണ്ഡിത്യവുമുള്ള അശ്വതിതിരുനാല്‍ ഗൗരിലക്ഷ്മീഭായിയെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നതില്‍ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. “തമ്പുരാട്ടിയെ ട്രോളുന്നവരോട് സഹതാപം മാത്രമേയുള്ളൂ. തമ്പുരാട്ടിയെ വിമര്‍ശിക്കുന്നവര്‍ക്ക് അവരുടേതായ രാഷ്‌ട്രീയ അജണ്ടകളുണ്ട്. ഇതിന് മുന്‍പ് ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോഴും ഒരു പാട് പേര്‍ തമ്പുരാട്ടിയെ ട്രോളിയിരുന്നു. ഇന്ന് കേരളം ഉപയോഗിക്കുന്ന പല നല്ല പ്രതീകങ്ങളും ഈ ചേരരാജവംശത്തില്‍ നിന്നും ഉണ്ടായതാണ്. തമ്പുരാട്ടിയുടെ മഹത്വം എന്തെന്ന് അറിയാത്തവരാണ് ഇങ്ങിനെ തമ്പുരാട്ടിയെ വിമര്‍ശിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചേരരാജവംശത്തിന്റെ ഇന്നത്തെ പ്രതിനിധിയായ തിരുവിതാംകൂര്‍ രാജവംശത്തെ പ്രതിനിധീകരിക്കുന്ന തമ്പുരാട്ടി ആര്‍ത്തവത്തെക്കുറിച്ച് പറഞ്‍ ഒരു കമന്‍റിനെ ഇത്രയ്‌ക്കധികം ട്രോളുന്നതിന് പിന്നില്‍ രാഷ്ടീയ അജണ്ട തന്നെയാണ്. വാസ്തവത്തില്‍ ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശരീരത്തില്‍ നടക്കുന്ന സൈക്കോ സൊമാറ്റിക് മാറ്റങ്ങളെവിമര്‍ശിക്കുന്നവര്‍ ക്രിസ്തീയ സമൂഹത്തിലും ഇസ്ലാമിക സമുഹത്തിലും ഉണ്ട്. അതൊക്കെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്.”- ഇതായിരുന്നു രാഹുല്‍ ഈശ്വര്‍ ഇത് സംബന്ധിച്ച് നടത്തിയ വിമര്‍ശനം.

Tags: PrincessTravancore royal familyAshwati Thirunal Gauri Lakshmi BhaiperiodsLeft govtRoyal Familytravancore devaswom boardRenaissanceControversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി
India

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

Kerala

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.