Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സില്‍വര്‍ലൈന്‍ ഇനി ആരും തുറക്കാന്‍ നോക്കേണ്ട: പി.കെ. കൃഷ്ണദാസ്

Janmabhumi Online by Janmabhumi Online
Nov 10, 2023, 07:03 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: സില്‍വര്‍ലൈന്‍ റെയില്‍വേയെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണെന്നും ആരും അതിനി തുറക്കാന്‍ നോക്കേണ്ടെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്.

സില്‍വര്‍ലൈന്‍ പദ്ധതി പുനഃപരിശോധിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചെന്നും മറ്റുമുള്ള വാര്‍ത്തകള്‍ തെറ്റാണ്. ഇക്കാര്യം റെയില്‍വേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സില്‍വര്‍ ലൈന്‍ പദ്ധതി പുനഃപരിശോധിക്കാന്‍ റെയില്‍വേ ബോര്‍ഡിനോ മന്ത്രാലയത്തിനോ ഒരു പദ്ധതിയുമില്ല. മഞ്ഞക്കല്ല് സ്ഥാപിക്കാനും കെ റെയില്‍ ഓഫീസുകള്‍ക്കായും കോടികളാണ് സംസ്ഥാനം ഇതുവരെ ചെലവഴിച്ചത്. സില്‍വര്‍ലൈന്‍ വരും എന്ന് പറഞ്ഞ് വീണ്ടും പ്രചാരണം നടത്തുന്നത് ധൂര്‍ത്തുകള്‍ തുടരാനാണോ എന്ന് സംശയമുണ്ടെന്നും റെയില്‍വേ പി.എ.സി മുന്‍ ചെയര്‍മാന്‍ കൂടിയായ പി.കെ. കൃഷ്ണദാസ് പറഞ്ഞു.

പണമില്ലാതെ വകുപ്പുകള്‍ കിട്ടിയിട്ട് കാര്യമില്ലെന്ന് കേരളത്തിലെ മന്ത്രിമാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മന്ത്രിസഭാ യോഗത്തില്‍ രണ്ട് മന്ത്രിമാര്‍ പണം ആവശ്യപ്പെട്ട് ബഹളംവച്ചത് ഇതിന് തെളിവാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് പണം ആവശ്യപ്പെട്ട് ശിവന്‍കുട്ടിയും സപ്ലൈകോയ്‌ക്ക് പണം ചോദിച്ച് ജി.ആര്‍. അനിലുമാണ് ബഹളമുണ്ടാക്കിയത്. കേരളത്തിന്റെ സാമ്പത്തിക അന്തരീക്ഷം ഗുരുതരമാണ്. കേന്ദ്രധനമന്ത്രാലയത്തില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മുടങ്ങും.

നികുതി പിരിക്കാന്‍ അറിയാത്തതാണോ കുടിശിക വരുത്തിയവരെ കമ്മീഷന്‍ വാങ്ങി രക്ഷിക്കാനാണോ ശ്രമം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സപ്തംബറിലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം 28,000 കോടി രൂപയാണ് കേരളം നികുതി കുടിശിക വരുത്തിയിരിക്കുന്നത്. അഞ്ചുവര്‍ഷം പിരിക്കാത്ത നികുതി 7,400 കോടി രൂപയാണ്. ഇതൊക്കെ ചെയ്യാനാണ് ധനവകുപ്പ് പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ സാമ്പത്തിക തകര്‍ച്ചയുടെ ഉത്തരവാദിത്വം കേന്ദ്രത്തിന്റെ മേല്‍ വെച്ചുകെട്ടാനുള്ള പിണറായിയുടെ ശ്രമം വിജയിക്കില്ല, കൃഷ്ണദാസ് പറഞ്ഞു.

കേരള സര്‍ക്കാരിന്റെ ഒരു രൂപ പോലും കേന്ദ്രം പിടിച്ചുവച്ചിട്ടില്ല. ധനകാര്യ കമ്മിഷന്‍ ശിപാര്‍ശ പ്രകാരമാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും ധനസഹായം നല്കുന്നത്. അതില്‍ കേരളത്തെ മാത്രം മാറ്റി നിര്‍ത്തിയിട്ടില്ല എന്നത് വിവരമുള്ള എല്ലാവര്‍ക്കും അറിയാമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

Tags: Silverlineindian railwayP.K krishnadas
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിവേഗപ്പാത: കെ റെയിലിനു പകരം ഇ. ശ്രീധരന്റെ പദ്ധതി

Main Article

ട്രെയിനിലൂടെ വരുന്ന സാമൂഹ്യമാറ്റം

India

ഇന്ത്യൻ റെയിൽ ​ഗതാ​ഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ വന്ദേഭാരതിനെ വെല്ലുന്ന അമൃത് ഭാരത്, പരിഗണനാപട്ടികയിൽ കേരളം മുന്നിൽ

ജന്മഭൂമി സുവര്‍ണജൂബിലി യുടെ ഭാഗമായി പൂജപ്പുരയില്‍ സംഘടിപ്പിച്ച പ്രദര്‍ശിനിയില്‍ നിന്ന്‌
Kerala

ജന്മഭൂമി സുവര്‍ണജയന്തി: മികച്ച പവലിയനുകള്‍; ഓവറോള്‍ പെര്‍ഫോമന്‍സ് റെയില്‍വേയ്‌ക്ക്

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; എറണാകുളം- കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി മേയ് 15 വരെ പോത്തന്നൂർ വഴി

പുതിയ വാര്‍ത്തകള്‍

പറമ്പിലെ കൂണ്‍ പാചകംചെയ്ത് കഴിച്ചു; 12-ഉം 17-ഉം വയസ്സുള്ള കുട്ടികള്‍ ഉള്‍പ്പെടെ ആറുപേർ ആശുപത്രിയിൽ

മസ്കിന് തിരിച്ചടി: കമ്പനികൾക്ക് സർക്കാർ നല്‍കുന്ന സബ്‌സിഡികൾ നിർത്തലാക്കുന്നു

റിപ്പോ നിരക്ക് 5.50% കുറച്ച് റിസർവ് ബാങ്ക്; ഭവന, വാഹന വായ്പകളുടെ പലിശയിൽ ഇളവ് വരും

ഷൈന്‍ ടോം ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു, പിതാവ് മരിച്ചു, നടന് പരിക്ക്

ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത: കടലാക്രമണത്തിന് മുന്നറിയിപ്പ്

ഇന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹൈക്കോടതിക്കും അവധി

യുഎസിന്റെ ആവശ്യം തള്ളി ഇറാൻ: യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ്

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ ഭാര്യ ഉഷ വാന്‍സ് (ഇടത്ത്) ഉഷ വാന്‍സിന്‍റെ രണ്ട് മക്കള്‍ ഇന്ത്യ സന്ദര്‍ശനവേളയില്‍ മോദിയ്ക്കൊപ്പം (വലത്ത്)

വെള്ളത്താടിയും വെള്ളത്തലമുടിയും ഉള്ള മോദിയെ കുട്ടികള്‍ക്ക് അങ്ങേയറ്റം ഇഷ്ടമായെന്ന് ഉഷ വാന്‍സ്

ഇടുക്കിയില്‍ അര്‍ബുദ രോഗബാധിതയെ കെട്ടിയിട്ട് പണം കവര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies