Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രഖ്യാപനങ്ങള്‍ പാഴായി; തൃച്ചേന്ദമംഗലം സ്‌കൂള്‍ കെട്ടിട നിര്‍മാണം മുടങ്ങി

രൂപേഷ് അടൂര്‍ by രൂപേഷ് അടൂര്‍
Nov 8, 2023, 08:54 pm IST
in Pathanamthitta
FacebookTwitterWhatsAppTelegramLinkedinEmail

അടൂര്‍: സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍.സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ സ്‌കൂളായ പെരിങ്ങനാട് തൃച്ചേന്ദമംഗലം സ്‌കൂള്‍ കെട്ടിട നിര്‍മാണം മുടങ്ങിയതാണ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ബുദ്ധിമുട്ടിലാഴ്‌ത്തിയിരിക്കുന്നത്. എല്‍കെജി മുതല്‍ 10-ാം ക്ലാസ് വരെ 600 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇപ്പോള്‍ ഇവര്‍ പഠിക്കുന്ന കെട്ടിടവും ജീര്‍ണ്ണാവസ്ഥയിലുമാണ്.

ശുചിമുറി ഉള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങളും പരിമിതമാണ്. പാതി വഴിയിലായ കെട്ടിട നിര്‍മ്മാണം പൂര്‍ത്തി കരിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും.നിലവിലെ കെട്ടിടംസംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ അനുമതിയോടെ 2020ല്‍ നിര്‍മാണമാരംഭിച്ച പണികളാണ് രണ്ട് വര്‍ഷമായി നിലച്ചിരിക്കുന്നത്. 3 നിലയുള്ള കെട്ടിടത്തിന്റെ ഒരു ഒരു നില മാത്രമാണ് ഇതു വരെ കോണ്‍ക്രീറ്റ് ചെയ്തത്.2020 മെയ് 23ന് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉത്ഘാടന ചടങ്ങില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് യുദ്ധക്കാലാടിസ്ഥാനത്തില്‍ നിര്‍മ്മാണങ്ങള്‍ തുടങ്ങി 2021ലെ അദ്ധ്യായന വര്‍ഷം കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കുമെന്നായിരുന്നു.

എന്നാല്‍ ഇതുവരെ ഒരു നിലയുടെ കോണ്‍ക്രീറ്റ് മാത്രമാണ് തീര്‍ന്നത്. പ്ലാന്‍ പ്രകാരം എല്‍ രീതിയിലായിരുന്നു കെട്ടിട നിര്‍മ്മാണം. അന്ന് ഇവിടെ ഉണ്ടായിരുന്ന സ്റ്റേജ് പൊളിച്ചാണ് പുതിയ കെട്ടിടം പണി തുടങ്ങിയത്. ഇപ്പോള്‍ സ്‌കൂളിന് സ്റ്റേജുമില്ല. രണ്ട് നിലകളിലായി 10 മുറികള്‍ എന്നായിരുന്നു പ്ലാന്‍. ഇപ്പോഴത്തെ ഓഫീസ് ബ്ലോക്കിന്റെ മുകളില്‍ പണിയേണ്ട രണ്ട് നിലകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഓഫീസ് ബ്ലോക്കിന്റെ മുകളില്‍ നിര്‍മ്മാണ നടത്തിയാല്‍ കെട്ടിടത്തിന് ബലക്ഷയം ഉണ്ടാകുമെന്നതാണ് കാരണം പറഞ്ഞത്. 3 നില കെട്ടിടത്തിന്റെ ഒരുനില കോണ്‍ക്രീറ്റ് ചെയ്തതിന്റെ ബില്ല് മാറി കൊടുക്കാത്തതിന്റെ പേരില്‍ കരാറുകാരന്‍ പണി തുടര്‍ന്നില്ലായെന്നാണ് അറിയാന്‍ കഴിയുന്നത്.

എന്നാല്‍ 2022 മെയ് 27ന് കെട്ടിട നിര്‍മ്മാണ തടസ്സങ്ങള്‍ മാറ്റാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ സെക്രട്ടറിയേറ്റില്‍ നിര്‍വഹണ ഏജന്‍സിയായ ഇന്‍കെല്‍ അധികൃതരും കരാറുകാരനുമായി ചര്‍ച്ചകളും നടത്തിയിരുന്നു. ചര്‍ച്ച കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചില്ല. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പരാജയമാണ്.

സര്‍ക്കാര്‍ വിദ്യാലായങ്ങള്‍ സ്മാര്‍ട്ടാക്കിയെന്നും ഈ മേഖലക്ക് കോടികള്‍ ചില വിട്ടുവെന്നും പറയുന്ന സര്‍ക്കാര്‍ പ്രായോഗിക തലത്തില്‍ ഒന്നും വ്യവസ്ഥാ വിധമായി ചെയ്തിട്ടില്ല. ഇതിന്റെ നേര്‍കാഴ്‌ച്ചയാണ് സംസ്ഥാനത്തെ മികവുറ്റ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട ക്ലാസ് മുറികളുടെ നിര്‍മ്മാണം മുടങ്ങിയിരിക്കുന്നത്.

Tags: constructionTrichendamangalamschool buildingProclamations are wasted
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയപാത തകർന്ന സംഭവത്തിൽ നിർമാണകമ്പനികൾക്ക് ഗുരുതര വീഴ്ച; ഇടിഞ്ഞ ഭാഗം പുനർ നിർമിക്കണമെന്ന് വിദഗ്ദ സമിതി റിപ്പോർട്ട്

India

സംസ്ഥാനത്തെ ദേശീയപാതാ നിര്‍മ്മാണം കര്‍ക്കശമായി നിരീക്ഷിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‌റെ നിര്‍ദ്ദേശം

India

സിമന്‍റ് വില കൂടും…കാരണം ഒരു സുപ്രീംകോടതി വിധി; സിമന്‍റ് വില 8 മുതല്‍ 10 രൂപ വരെ വര്‍ധിക്കാന്‍ സാധ്യത

Kerala

ടെണ്ടര്‍ നടപടി പരിഷ്‌കരണം; ഊരാളുങ്കലിന് നിര്‍മാണമേഖല തീറെഴുതാന്‍ കരാറുകാര്‍ക്കുമേല്‍ പുതിയ നിയമം

Thiruvananthapuram

പശ്ചിമ ബംഗാള്‍ സ്വദേശികളെന്ന വ്യാജേന വര്‍ഷങ്ങളായി തിരുവനന്തപുരത്ത് താമസിച്ചിരുന്ന ബംഗ്ലാദേശികള്‍ പിടിയില്‍, കൈവശമുണ്ടായിരുന്ന ആധാര്‍ കാര്‍ഡ് വ്യാജം

പുതിയ വാര്‍ത്തകള്‍

മിസ് തായ്‌ലന്‍ഡ് ലോക സുന്ദരി

അട്ടപ്പാടിയില്‍ പശുവിനെ മേയ്‌ക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

തിരുവല്ല നിരണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാള്‍ വള്ളം മറിഞ്ഞ് മരിച്ചു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിക്കും; തൃണമൂല്‍ കോണ്‍ഗ്രസ്, തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും

ഇന്ത്യന്‍ വംശജ അഞ്ജലി സുദ് അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് ഓവര്‍സിയേഴ്സില്‍

ആര്‍വിഎന്‍എല്‍ (ഇടത്ത്) തുര്‍ക്കി എഞ്ചിനീയറിംഗ് കമ്പനിയായ ടുമാസിന്‍റെ ലോഗോ (നടുവില്‍) തുര്‍ക്കി പ്രസി‍ഡന്‍റ് റെസപ് തയ്യിപ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കി കമ്പനിയായ ടുമാസുമായുള്ള കരാര്‍ റദ്ദാക്കാന്‍ റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എല്‍

ഒളിംപ്യന്‍ ഷൈനി വില്‍സണ്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് പടിയിറങ്ങി, കേരളത്തിലേക്കു മടങ്ങും

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

3598 ITI LOGO

108 സര്‍ക്കാര്‍ ഐടിഐകളിലായി 78 ട്രേഡുകള്‍, പ്രവേശനത്തിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies