Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍മ്മിത ബുദ്ധി നിയന്ത്രിക്കാനുള്ള ആഗോള ചട്ടക്കൂട് ഈ രംഗത്തെ മുന്നേറ്റങ്ങളേക്കാള്‍ പിന്നിലായതിന് വലിയ വില കൊടുക്കേണ്ടി വന്നു: രാജീവ് ചന്ദ്രശേഖര്‍

നിര്‍മ്മിത ബുദ്ധിയെ നിയന്ത്രിക്കാന്‍ ആഗോളതലത്തില്‍ ചട്ടക്കൂട് ഉണ്ടാക്കണമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 08:31 pm IST
in India
കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ യുകെയിലെ ബ്ലെച് ലിയില്‍ എ ഐ സുരക്ഷാ ഉച്ചകോടിയില്‍ പ്രസംഗിക്കുന്നു

കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ യുകെയിലെ ബ്ലെച് ലിയില്‍ എ ഐ സുരക്ഷാ ഉച്ചകോടിയില്‍ പ്രസംഗിക്കുന്നു

ലണ്ടന്‍: നിര്‍മ്മിത ബുദ്ധിയെ നിയന്ത്രിക്കാന്‍ ആഗോളതലത്തില്‍ ചട്ടക്കൂട് ഉണ്ടാക്കണമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അതേ സമയം പലപ്പോഴും ഈ ചട്ടക്കൂട് എഐ മേഖലയിലെ നവീകരണത്തേക്കാള്‍ വളരെ പിന്നിലായിപ്പോയെന്നും അതിന് ലോകം വലിയ വില കൊടുക്കേണ്ടിവന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അടിയന്തരപ്രാധാന്യത്തോടെ പ്രായോഗികമായ ചട്ടക്കൂടുകള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

വ്യാജവാര്‍ത്തകള്‍ പരത്താനുള്ള എഐയുടെ കഴിവ്, യൂസര്‍ക്ക് സംഭവിക്കുന്ന പല തരത്തിലുള്ള ഹാനികള്‍, ഓണ്‍ലൈനില്‍ പ്രകടിപ്പിക്കപ്പെടുന്ന അക്രമാസക്തമായ പെരുമാറ്റ രീതികള്‍ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായതിന് കാരണം ഫലപ്രദമായ നിയന്ത്രണചട്ടക്കൂടുകള്‍ ഉണ്ടാക്കാത്തതാണ്. പലപ്പോഴും അതിന്റെ പ്രധാന്യം എല്ലാവരും അവഗണിക്കുകയായിരുന്നു. അതിന്‍ എല്ലാവരും വലിയ വില നല്‍കിക്കൊണ്ടിരിക്കുകയാണ്. ബ്ലെച് ലി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചവരും എഐ രംഗത്തെ ആഗോള പങ്കാളിത്തം ഉള്ള രാജ്യങ്ങളും ഡിസംബര്‍ 12 മുതല്‍ 14 വരെ നടക്കുന്ന ഉച്ചകോടിയില്‍ നിയന്ത്രണച്ചട്ടക്കൂട് സംബന്ധിച്ച് ഉന്നതതലത്തില്‍ ചര്‍ച്ച നടത്തും. പിന്നീട് കൊറിയയില്‍ നടക്കാന്‍ പോകുന്ന എഐഉച്ചകോടിയില്‍ പ്രായോഗികമായ ഒരു നിയന്ത്രണച്ചട്ടക്കൂട് സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. യുകെ, ചൈന, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി 29 രാജ്യങ്ങള്‍ ബ്ലെച് ലി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു.

നിര്‍മ്മതി ബുദ്ധി ചരിത്രത്തിലെ വിനാശകരമായ ശക്തിയെന്ന് യുകെയിലെ ബ്ലെച്ലി പ്രഖ്യാപനം

ലണ്ടന്‍ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ശക്തിയാണ് നിര്‍മ്മതി ബുദ്ധിയെന്ന് ഋഷി സുനകും ടെസ് ല സിഇഒ ഇലോണ്‍ മസ്കും. ബ്രിട്ടനിലെ ബ്ലെച് ലിയില്‍ നിര്‍മ്മിത ബുദ്ധി സുരക്ഷാ ഉച്ചകോടിയിലാണ് ഇരുവരും ഈ പ്രസ്താന നടത്തിയത്.

നിര്‍മ്മിതബുദ്ധി ക്രിയാത്മകമായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാവുന്ന ശക്തിതന്നെ. പക്ഷെ അത് മോശമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. – ഇലോണ്‍ മസ്ക് പറഞ്ഞു.

സൂപ്പര്‍ ഇന്‍റലിജന്‍സ് മനുഷ്യജീവിതത്തെ എങ്ങിനെയൊക്കെ ബാധിക്കുമെന്ന് ഇരുവരും ചര്‍ച്ച ചെയ്തു. വ്യോമയാനം, കാറുകള്‍ എന്നീ വ്യവസായങ്ങളിലും നിര്‍മ്മിതബുദ്ധിയെ നിയന്ത്രിക്കണമെന്ന് ആവശ്യമുയര്‍ന്നു. ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പണ്‍ എഐ കമ്പനിയുടെ സഹസ്ഥാപകന്‍ കൂടിയാണ് ഇലോണ്‍ മസ്ക്.

 

Tags: Rajeev ChandrasekharRishi SunakAIBlechley declarationAI safety summitElom Musk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Article

സുതാര്യതയില്‍ നിന്ന് പ്രതികരണക്ഷമതയിലേക്ക്

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

Kerala

കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍, മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബി ജെ പിയിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.