Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വന്‍ ലാഭം കൊയ്ത് അദാനി കമ്പനികളായ അദാനി ഗ്രീനും അദാനി പവറും

നടപ്പ് സാമ്പത്തിക വര‍്ഷം രണ്ടാം സാമ്പത്തിക പാദമായ ജൂലായ്-സെപ്തംബര്‍ ത്രൈമാസകാലഘട്ടത്തില്‍ വന്‍ ലാഭം കൊയ്ത് രണ്ട് അദാനി കമ്പനികള്‍. അദാനി ഗ്രീന്‍, അദാനി പവര്‍ എന്നീ കമ്പനികളാണ് വന്‍നേട്ടം രേഖപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 05:54 pm IST
in Business

മുംബൈ: നടപ്പ് സാമ്പത്തിക വര‍്ഷം രണ്ടാം സാമ്പത്തിക പാദമായ ജൂലായ്-സെപ്തംബര്‍ ത്രൈമാസകാലഘട്ടത്തില്‍ വന്‍ ലാഭം കൊയ്ത് രണ്ട് അദാനി കമ്പനികള്‍. അദാനി ഗ്രീന്‍, അദാനി പവര്‍ എന്നീ കമ്പനികളാണ് വന്‍നേട്ടം രേഖപ്പെടുത്തിയത്.

അദാനി ഗ്രീന്റെ നികുതി കഴിഞ്ഞുള്ള ലാഭത്തില്‍ 2.5 മടങ്ങ് വര്‍ധന ഉണ്ടായി. ഇത് ഏകദേശം 372 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ വര്‍ഷത്തെ വരുമാനത്തില്‍ 40 ശതമാനം വര്‍ധന രേഖപ്പെടുത്തി അത് 2220 കോട രൂപയാണ്. മറ്റുവരമാനമാണ് അറ്റലാഭ വര്‍ധനയ്‌ക്ക് കാരണമായത്. അത് ഇക്കുറി 359 കോടി രൂപയാണ്. പ്രവര്‍ത്തന ശേഷിയില്‍ 24 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. അതിപ്പോള്‍ 8316 മെഗാവാട്ടായി മാറി സൗരോര്‍ജ്ജം-കാറ്റ് എന്നിവയില്‍ നിന്നം സംയുക്തമായി ലഭിക്കുന്ന വൈദ്യുതിയില്‍ 1,150 മെഗാവാട്ടിന്റെയും സൗരോര്‍ജ്ജത്തില്‍ നിന്നു മാത്രം 212 മെഗാവാട്ടിന്റെയും കാറ്റില്‍ നിന്നു മാത്രമുള്ള വൈദ്യുതിയില്‍ 230 മെഗാവാട്ടിന്റെയും വര്‍ധനയുണ്ടായി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ ഉല്‍പാദന കമ്പനിയായി അദാനി ഗ്രീന്‍ മാറി. വിറ്റവരവില്‍ 78 ശതമാനം വര്‍ധനവുണ്ടായി. ഇതിന് കാരണം കാറ്റ്, സൗരോര്‍ജ്ജം, കാറ്റ്-സൗരോര്‍ജ്ജ സംയോജിത ഊര്‍ജ്ജം എന്നീ രംഗത്തുണ്ടായ അഭൂതപൂര്‍വ്വമായ ഉല്‍പാദനമാണ്.

അദാനി പവറിന്റെ സംയോജിത ലാഭത്തില്‍ ഒമ്പത് മടങ്ങ് വര്‍ധനവുണ്ടായി. അത് 6594 കോടിയായി ഉയര്‍ന്നു. ഒറ്റത്തവണ വരുമാനത്തിലുണ്ടായ വര്‍ധനവും നികുതി വരുമാനം കുറഞ്ഞതുമാണ് കാരണം. നികുതി കഴിഞ്ഞുള്ള സംയോജിത ലാഭത്തിലും ജൂലായ്-സെപത്ംബര്‍ കാലഘട്ടത്തില്‍ 848 ശതമാനം വര്‍ധനവുണ്ടായി. നേരത്തെ ഇക്കാലയളവില്‍ 696 കോടി ഉണ്ടായിരുന്ന ലാഭം 6594 കോടിയായി. കമ്പനിയുടെ മൊത്തവരുമാനം 61 ശതമാനം വര്‍ധിച്ച് 12155 കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് വെറും 7534 കോടി രൂപ മാത്രമായിരുന്നു. കല്‍ക്കരി ഇറക്കുമതി ച്ചെലവ് കുറഞ്ഞതും കമ്പനിയ്‌ക്ക് ഗുണകരമായി ഭവിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ വിപണിയിലുള്ള അവസരങ്ങള്‍ വളരുന്നതിനാല്‍ മുന്‍നിരയിലുള്ള സ്വകാര്യ ഊര്‍ജ്ജോല്‍പാദന കമ്പനി എന്ന നിലയില്‍ ഞങ്ങളുടെ സംഭാവന വര്‍ധിപ്പിക്കാന്‍ തയ്യാറെടുത്തതായി അദാനി പവര്‍ സിഇഒ എസ്.ബി. ഖൈയാലിയ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ തെര്‍മല്‍ ഊര്‍ജ്ജോല്‍പാദന കമ്പനിയാണ് അദാനി പവര്‍. ഗുജറാത്ത്, മഹാരാഷ്‌ട്ര, കര്‍ണ്ണാടക, രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളായി ഏട്ട് തെര്‍മല്‍ പവര്‍ സ്റ്റേഷനുകളാണ് ഉള്ളത്. 15,210 മെഗാവാട്ടാണ് കപ്പാസിറ്റി.

Tags: AdaniGautam adaniAdani greenq2 resultAdani power2023-24 economic year
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

India

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

പുതിയ വാര്‍ത്തകള്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.