Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിഎം -മുസ്ലിം ലീഗ് അവിശുദ്ധ കൂട്ട്കെട്ടിൽ കേരളത്തിൽ പിറക്കാൻ പോകുന്നത് മറ്റൊരു പിഎഫ്ഐ ആണെന്നതിൽ തർക്കമില്ല:.എന്‍.ഹരി

മതരാഷ്‌ട്ര വാദിയോടൊപ്പം വേദിപങ്കിടുകയും വോട്ട് പങ്ക് വെക്കുകയും ചെയ്ത പിണറായി വിജയൻ അടക്കമുള്ള നേതാക്കൾക്ക് മതനിരപേക്ഷത പേരിൽ തന്നെയുള്ള മുസ്ലിം ലീഗിനെ ഒപ്പം കിട്ടുന്നതിൽ സന്തോഷം മാത്രമേ ഉള്ളു എന്ന് പല പ്രസ്താവനകളിലൂടയും വ്യക്തമായ കാര്യമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എന്‍. ഹരി.

Janmabhumi Online by Janmabhumi Online
Nov 4, 2023, 11:10 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:മതരാഷ്‌ട്ര വാദിയോടൊപ്പം വേദിപങ്കിടുകയും വോട്ട് പങ്ക് വെക്കുകയും ചെയ്ത പിണറായി വിജയൻ അടക്കമുള്ള നേതാക്കൾക്ക് മതനിരപേക്ഷത പേരിൽ തന്നെയുള്ള മുസ്ലിം ലീഗിനെ ഒപ്പം കിട്ടുന്നതിൽ സന്തോഷം മാത്രമേ ഉള്ളു എന്ന് പല പ്രസ്താവനകളിലൂടയും വ്യക്തമായ കാര്യമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എന്‍. ഹരി.

രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തിയ മത ഭീകര സംഘടനകളിലെ അംഗങ്ങൾക്ക് കേരളത്തിൽ സുരക്ഷിതരായി കഴിയാനുള്ള പുനരധിവാസ സംരക്ഷണ കേന്ദ്രമായി മാറി മാറി വരുന്ന സർക്കാരുകൾ ഒത്താശ ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്നു. മുസ്ലിം ലീഗിനെ ഇടത് പാളയത്തിൽ എത്തിക്കാനുള്ള ക്വട്ടേഷൻ എടുത്തിരിക്കുന്നത് സിപിഎമ്മിനുള്ളിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന മതതീവ്രവാദികളാണ്.
ഇത് സംസ്ഥാനത്തെ മറ്റ് വിഭാഗങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ സാധിക്കൂ. -എന്‍.ഹരി പറഞ്ഞു.

ക്ഷേത്ര ഭരണങ്ങൾ കയ്യാളി ആചാര അനുഷ്ഠാനങ്ങൾ തകർത്ത് ഭൂരിപക്ഷ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിലും ഇല്ലായ്മ ചെയ്യുന്നതിനും മാറി മാറി വരുന്ന സർക്കാരുകൾ മത്സരിക്കുന്നു.
സംസ്ഥാനത്തെ മതഭീകര വാദികളുടെ മേൽ സിപിഎം മൃദുസമീപനം സ്വീകരിക്കുന്നതിനു പിന്നിൽ, ലീഗും സമസ്തയും അടക്കമുള്ള സംഘടനകളുടെ പിന്തുണ ആർജിച്ചെടുക്കാനുള്ള തന്ത്രമാണ് ഇതിനോട് മത്സരിച്ച് തങ്ങളാണ് സംരക്ഷകർ എന്ന് സോഷ്യലിസം മടക്കി കയ്യിലും കളസത്തിലും കൊണ്ടു നടക്കുന്ന കോൺഗ്രസ്സ് നേതാക്കളും തങ്ങളുടെ പ്രവർത്തിയിലൂടെ തെളിയിക്കുന്നു. – എന്‍.ഹരി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ഒരു വിഭാഗത്തിന്റെ സംരക്ഷകരാണ് തങ്ങളെന്ന് തെറ്റിധരിപ്പിക്കാനും ബോധ്യപ്പെടുത്താനും സിപിഎമ്മിന്റെ കുതന്ത്രങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു. ഉടൽ ഇവിടെയും മനസ് അവിടെയും എന്ന നിലയിലാണ് ഇപ്പോൾ മുസ്ലിം ലീഗ്.- എന്‍.ഹരി പരിഹസിച്ചു.

ഇതോട് ചേർത്തു വായിക്കേണ്ട പ്രധാന വിഷയം, ബിജെപിയേയും സംഘപരിവാറിനെയും പ്രതിരോധിക്കാൻ സിപിഎം, മുസ്ലിംലീഗ് കോൺഗ്രസ്സ് നേതൃത്വത്തിൽ കേരളത്തിലും അപ്രഖ്യാപിത ഇന്ത്യാ മുന്നണിക്കാണ് നേതാക്കൾ തയ്യാറെടുക്കുന്നത്. ഇതിനെല്ലാം പിന്നിൽ സിപിഎമ്മിനുള്ളിൽ കൂടിയേറിയിരിക്കുന്ന നേതാക്കളും മത ഭീകരരുമാണ് എന്ന് കേരള സമൂഹം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു..-എന്‍.ഹരി പറഞ്ഞു.

Tags: BJP Central Area PresidentpfibjpMuslim LeaguecpimN.Hari
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

Kerala

വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

ജോർജ് കുര്യൻ കേന്ദ്രമന്ത്രിപദത്തിൽ ഒരു വർഷം: കേരളത്തിന് വേണ്ടി 1,532 കോടി രൂപയുടെ പദ്ധതികൾ, നേട്ടങ്ങൾ ഏറെ

Vicharam

ഭരണഘടനാ ഭേദഗതികളും സിപിഎമ്മിന്റെ നിലപാട് മാറ്റവും

Kerala

എഐസിസി മുൻ അംഗം എന്‍ കെ സുധീര്‍ ബിജെപിയിലേക്ക്: ചര്‍ച്ച നടത്തി

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies