Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘എന്നെ മരിച്ച് പട്ടടയില്‍ വെച്ചാല്‍ ആ ചാരത്തിന് പോലും മകളെ ഓര്‍ത്ത് വേദനയുണ്ടാകും’ – വൈറലായി സുരേഷ് ഗോപി മകളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍

സുരേഷ് ഗോപിയെ സ്ത്രീലമ്പടനായി ചിത്രീകരിക്കാനുള്ള സൈബര്‍ സഖാക്കളുടെ ശ്രമത്തിനിടയില്‍ സുരേഷ് ഗോപി മരിച്ചുപോയ തന്റെ മകള്‍ ലക്ഷ്മിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

Janmabhumi Online by Janmabhumi Online
Oct 29, 2023, 06:53 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സുരേഷ് ഗോപിയെ സ്ത്രീലമ്പടനായി ചിത്രീകരിക്കാനുള്ള സൈബര്‍ സഖാക്കളുടെ ശ്രമത്തിനിടയില്‍ സുരേഷ് ഗോപി മരിച്ചുപോയ തന്റെ മകള്‍ ലക്ഷ്മിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. സുരേഷ് ഗോപി മകളെക്കുറിച്ച് പറയുന്ന വോയ് സ് ക്ലിപ്പാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

“എനിക്കിത് വലിയ ഒബ്സഷനാ. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. ലക്ഷ്മിയുടെ ഒരു ലോസ് എന്ന് വെച്ചാല്‍ എന്നെ മരിച്ച് പട്ടടയില്‍ കൊണ്ടുവെച്ച് കത്തിച്ച് കഴിഞ്ഞാല്‍ ആ ആഷസിന് (ചാരത്തിന്) പോലും ആ വേദനയുണ്ടാകും’. – സുരേഷ് ഗോപി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്.

“എന്റെ മോളിപ്പോള്‍ ഉണ്ടെങ്കില്‍ 32 വയസ്സാണ്. അതുകൊണ്ടാണ് 30 വയസ്സായ പെണ്‍കുട്ടികളെ കാണുമ്പോള്‍ അത് ഒരു ഒബ്സഷന്‍ ആണ്.”- സുരേഷ് ഗോപി പഴയ അഭിമുഖത്തില്‍ മകളെക്കുറിച്ച് പറയുന്നു.

ഇതിനിടെ സുരേഷ് ഗോപിയുടെ ഭാര്യ രാധിക പറയുന്ന വാക്കുകളും പ്രാധാന്യം നേടുകയാണ്. “സുരേഷ് ഗോപിയെ അറിയുന്നവര്‍ക്ക് അറിയാം യാഥാര്‍ത്ഥ്യം എന്താണെന്ന്. മകളോടെന്ന പോലെയുള്ള വാത്സല്യത്തില്‍ കവിഞ്ഞ യാതൊന്നും താന്‍ അതില്‍ കാണുന്നില്ല. അദ്ദേഹത്തെ അറിയാത്തവരാണ് വിമര്‍ശനവുമായി വരുന്നത്. അദ്ദേഹത്തിന് അത് തെളിയിക്കാനാവുമെന്ന വിശ്വാസത്തിലാണ് താന്‍.” -രാധിക പറഞ്ഞു.

അതേ സമയം സമൂഹമാധ്യമങ്ങളിലെ ഇടത് സൈബര്‍ ഇടങ്ങളില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ക്രിമിനല്‍ ആണ് ഇപ്പോള്‍ സുരേഷ് ഗോപി. സുരേഷ് ഗോപി സ്ത്രീലമ്പടനാണ് എന്നുവരെ പ്രചരിക്കുന്നുണ്ട്.
സുരേഷ് ഗോപി ബിജെപിക്കാരനായി എന്നതും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ യാത്ര നയിച്ചു എന്നതുമാണ് ഇത്ര പ്രതികാരദാഹത്തോടെ അദ്ദേഹത്തിനെതിരെ 354 എ വകുപ്പനുസരിച്ച് തിരക്കിട്ട് കേസെടുത്തതിനും വനിതാ കമ്മീഷന്‍ ഈ കേസില്‍ സജീവമായി ഇടപെടല്‍ നടത്തുന്നതിനും പിന്നിലെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. .

 

 

.

Tags: suresh gopiPolice CaseRadhika Suresh GopiWoman journalist354A
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബി ജെ പിയില്‍, തന്നെ ആളാക്കിയത് ബിജെപിയും സുരേഷ് ഗോപിയും

Kerala

ദേശവിരുദ്ധ പരാമര്‍ശം നടത്തി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Kerala

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

Kerala

ദുരിതങ്ങളുടെ കൊടുംവെയിലില്‍ ശ്രേയക്ക് സാന്ത്വനമായി സുരേഷ് ഗോപി; മൂന്ന് സെമസ്റ്ററുകളുടെ ഫീസ് അക്കൗണ്ടിലെത്തി

Kerala

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies