Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീലങ്കയ്‌ക്ക് അനായാസ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 12:47 am IST
in Cricket
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ അവസാന ബാറ്റര്‍ മാര്‍ക്ക് വൂഡിനെ വിക്കറ്റ് കീപ്പര്‍ കുസാല്‍ മെന്‍ഡിസ് സ്റ്റമ്പിങ്ങിലൂടെ പുറത്താക്കുന്നു

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ അവസാന ബാറ്റര്‍ മാര്‍ക്ക് വൂഡിനെ വിക്കറ്റ് കീപ്പര്‍ കുസാല്‍ മെന്‍ഡിസ് സ്റ്റമ്പിങ്ങിലൂടെ പുറത്താക്കുന്നു

ബെംഗളൂരു: ഇംഗ്ലണ്ടിനിതെന്തുപറ്റി, എന്ന് ചോദിച്ചുപോകുന്ന ഒരു മത്സരം കൂടി കടന്നുപോയി. ഇന്നലെ നടന്ന മത്സരത്തില്‍ ജോസ് ബട്ട്‌ലര്‍ക്ക് കീഴിലിറങ്ങിയ ഇംഗ്ലണ്ടിനെ ശ്രീലങ്ക തരിപ്പണമാക്കിയത് എട്ട് വിക്കറ്റിന്. ആദ്യം ബാറ്റ് ചെയ്ത നിലവിലെ ലോകചാമ്പ്യന്‍മാര്‍ ലങ്കന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങിയത് വെറും 156 റണ്‍സില്‍. 25.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക ലക്ഷ്യം കണ്ടു. ഈ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാര്‍ സ്വന്തമാക്കുന്ന രണ്ടാം ജയം.
ബെംഗളൂരുവിലെ ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ശ്രീലങ്കയ്‌ക്ക് തുടക്കത്തിലേ ഓപ്പണര്‍ കുസാല്‍ പെരേരയെ(നാല്) നഷ്ടമായി. അധികം വൈകാതെ പകരമെത്തിയ കുസാല്‍ മെന്‍ഡിസും(11) പുറത്തായപ്പോള്‍ ശ്രീലങ്ക 5.2 ഓവറില്‍ 23 എന്ന നിലയിലായി. ഇംഗ്ലണ്ട് വെറുതെ ഒന്നാശ്വസിച്ചു. ആ ചെറിയ ആശ്വാസം മാത്രമേ ഉണ്ടായുള്ളൂ. ഡേവിഡ് വില്ലിക്കായിരുന്നു രണ്ട് വിക്കറ്റും.
മുന്നില്‍ വലിയ കൂറ്റന്‍ ലക്ഷ്യമില്ലാത്തതിനാല്‍ വലിയ തിടുക്കം കൂട്ടാതെ ബാറ്റ് ചെയ്ത്, കിട്ടുന്ന അവസരങ്ങളില്‍ പന്ത് അടിച്ചുപറത്തുന്ന ലങ്കന്‍ ബാറ്റിങ്ങാണ് പിന്നെ കണ്ടത്. ഒരുവശത്ത് ഓപ്പണര്‍ പതും നിസ്സങ്ക മറുവശത്ത് സദീര്‍ സമരവിക്രമ. ഇരുവരും ചേര്‍ന്ന് കിട്ടുന്ന അവസരങ്ങളിലെല്ലാം ബൗണ്ടറികളും സിക്‌സറുകളും പായിച്ച് ഉറച്ച വിജയത്തിലേക്ക് ഇന്നിങ്‌സിന്റെ പകുതി സമയംകൊണ്ട് എത്തിച്ചേര്‍ന്നു. നിസ്സങ്ക 77 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സമരവിക്രമ ലങ്കന്‍ വിജയത്തിനായി കൂട്ടിചേര്‍ത്തത് 65 റണ്‍സ്.
നേരത്തെ ബാറ്റിങ്ങിലും പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് ഇംഗ്ലണ്ട് സമ്മാനിച്ചത്. റണ്ണൊഴുകുന്ന ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ചില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ലങ്കയെ പ്രതിരോധിക്കാം എന്ന ലക്ഷ്യത്തോടെയാണ് ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലര്‍ ബാറ്റിങ് തെരഞ്ഞെടുത്തത്. ആദ്യത്തെ അഞ്ച് ഓവറില്‍ മികച്ച പ്രകടനവുമായാണ് ജോണി ബെയര്‍സ്‌റ്റോയും(30) ഡേവിഡ് മലാനും(28) ചേര്‍ന്ന് തുടങ്ങിയത്. ഏഴാം ഓവറില്‍ ലങ്കന്‍ നായകന്‍ മെന്‍ഡിസ് പകരം പന്തേല്‍പ്പിച്ച ആഞ്ചെലോ മാത്യൂസ് മലാനെ പുറത്താക്കി. പിന്നീട് പ്രതിഭയാര്‍ന്ന ഇംഗ്ലണ്ട് ബാറ്റര്‍മാരുടെ നിര ലങ്കന്‍ ബോളിങ്ങിന് മുന്നില്‍ ചൂളിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. ഇന്നിങ്‌സിനെ വീണ്ടും സജീവമാക്കാന്‍ കുരത്തുണ്ടായിരുന്ന ബെന്‍ സ്‌റ്റോക്‌സ്(43) നിലയുറപ്പിച്ചെങ്കിലും ലഹിരു കുമാര പുറത്താക്കി. നായകന്‍ ജോസ് ബട്ട്‌ലറെയും(എട്ട്) ലയാം ലിവിങ്‌സ്റ്റണിനെയും(ഒന്ന്) പുറത്താക്കി ലഹിരു കുമാര ഇംഗ്ലണ്ട് ഇന്നിങ്‌സിനെ ലങ്കന്‍ കൈപ്പിടിയിലാക്കി. പിന്നീടത്തെ കൂട്ടത്തകര്‍ച്ച 33.2-ാം ഓവര്‍ കൊണ്ട് അവസാനിച്ചു. ആ സമയം കൊണ്ട് ഇംഗ്ലണ്ട് ഒരുവിധം കഷ്ടപ്പെട്ട് സ്‌കോര്‍ 150നപ്പുറം എത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍ അവസാന വിക്കറ്റുകളില്‍ തകര്‍ത്തടിച്ച മാര്‍ക്ക് വൂഡ് മഹീഷ് തീക്ഷണയെ സിക്‌സര്‍ പായിക്കാന്‍ സ്റ്റെപ്പ്ഔട്ട് ചെയ്യുന്നതിനിടെ മെന്‍ഡിസ് സ്റ്റമ്പ് ചെയ്തു. ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റും വീണു.
മൂന്ന് ഇംഗ്ലണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയ ലങ്കന്‍ ബോളര്‍ ലഹിരു കുമാര കളിയിലെ താരമായി. കസുന്‍ രാജിതയും ആഞ്ചെലോ മാത്യൂസും രണ്ട് വീതം വിക്കറ്റ് നേടി. അശ്രദ്ധമായി കളഞ്ഞുകുളിച്ച രണ്ട് റണ്ണൗട്ടുകളും ഇംഗ്ലണ്ടിന്റെ വീഴ്ചയ്‌ക്ക് ആക്കം കൂട്ടി.

Tags: Srilanka13th World Cup ODI Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Cricket

ടി20 ലോകകപ്പ്: വിജയിച്ചെങ്കിലും സെമി കാണാതെ പാകിസ്ഥാന്‍ പുറത്ത്

Cricket

നിര്‍ഭയം നിസങ്ക

Kerala

കേരള സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രതിനിധി സംഘവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

World

ബംഗ്ലാദേശ്, പാകിസ്ഥാൻ, മാലിദ്വീപ് എന്നിവയ്‌ക്ക് ശേഷം, തുർക്കി ഇന്ത്യയുടെ മറ്റൊരു അയൽ രാജ്യത്തെ കുടുക്കാൻ ശ്രമിക്കുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.