Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നിങ്ങള്‍ വീതി കൂട്ടിക്കോ; ഞങ്ങള്‍ കൈയേറും

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Oct 19, 2023, 03:16 pm IST
in Kottayam
അപകടം പതിവായ പാമ്പാടി ഒന്‍പതാം മൈലിന് സമീപത്തെ വഴിയോരക്കച്ചവടം

അപകടം പതിവായ പാമ്പാടി ഒന്‍പതാം മൈലിന് സമീപത്തെ വഴിയോരക്കച്ചവടം

സ്വന്തം ലേഖിക

കോട്ടയം: റോഡിന് വീതി കൂട്ടാന്‍ ദേശീയ പാത അതോറിറ്റിയും കൈയേറാന്‍ വഴിയോരക്കച്ചവടക്കാരും. ജില്ലയില്‍ ദേശീയ പാത 183 കൈയടക്കി കച്ചവടം നടത്തുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുന്നു. റോഡ് അപകടങ്ങള്‍ കുറയ്‌ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായിട്ടാണ് നിരത്തിന് വീതി കൂട്ടുന്നത്. എന്നാല്‍ കോട്ടയം-കുമളി ദേശീയപാതയില്‍ അനധികൃത കൈയേറ്റം വ്യാപകമാണ്. മണര്‍കാട് ഐരേറ്റുനട, പാമ്പാടിയിലെ ഒമ്പതാംമൈല്‍, ആര്‍ഐടിക്ക് സമീപം, കളത്തിപ്പടി, എരുമപ്പെട്ടി എന്നിവിടങ്ങളില്‍ പച്ചക്കറിക്കട, തട്ടുകട, കരിക്ക് വില്‍പ്പന, ബജിക്കട, വാഹനങ്ങളിലുള്ള വ്യാപാരം എന്നിവയെല്ലാം തകൃതിയായി നടക്കുന്നത് ദേശീയ പാതയുടെ ഇരുവശങ്ങളിലുമായിട്ടാണ്. എട്ടാംമൈലില്‍ ദേശീയ പാതയില്‍ തട്ടുകടയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി അഞ്ച് പേര്‍ക്ക് പരിക്കേറ്റ സംഭവം നടന്നിട്ട് അധികനാള്‍ ആയി
ല്ല.

അങ്ങാടി വയലില്‍ ബജിക്കടകളുടെ ആധിക്യം കാരണം കാല്‍നട യാത്രികര്‍ക്കുപോലും ഇതുവഴി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. പ്രധാനമായും വൈകുന്നേരങ്ങളിലാണ് ഇവിടങ്ങളില്‍ തിരക്ക് അധികമാകുന്നത്. സാധനങ്ങള്‍ വാങ്ങുന്നതിനായി എത്തുന്നവരുടെ വാഹനങ്ങളും മറ്റ് വാഹനയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്കിനും വഴിവയ്‌ക്കുന്നുണ്ട്. അപകട സാധ്യതാ പ്രദേശങ്ങളിലാണ് വഴിയോര കച്ചവടക്കാരുടെ കൈയേറ്റം കൂടുതല്‍. ഇതോടെ ഈ മേഖലകളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകട സാധ്യതയും ഇരട്ടിച്ചു. ദേശീയപാത അതോറിറ്റി ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥലങ്ങളും ഇന്ന് വഴിയോരക്കച്ചവടക്കാര്‍ കൈയടക്കിയിരിക്കുകയാണ്. ദേശീയ പാത അതോറിറ്റി അധികൃതര്‍ അനധികൃത കയേറ്റങ്ങള്‍ പലതും അറിഞ്ഞിട്ടുമില്ല. നടപടിയെടുക്കുന്നുമില്ല.

വട്ടമലപ്പടി പെട്രോള്‍ പമ്പിന് സമീപത്ത് വഴിയരികില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറിക്കട

സിഐടിയു പോലുള്ള തൊഴിലാളി സംഘടനകളാണ് അനധികൃത വഴിയോരക്കച്ചവടക്കാരുടെ പിന്‍ബലം. ഇവരെ ഒഴിപ്പിക്കാന്‍ എത്തുന്ന അധികൃതരെ ഭീഷണിപ്പെടുത്തി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നതും പതിവാണ്. എന്നാല്‍ പത്തൊമ്പതാം മൈലില്‍ പാത കൈയേറി കരിക്ക് കച്ചവടം നടത്തിയ ആളെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഒഴിപ്പിച്ചതായി ദേശീയ പാത അധികൃതര്‍ പറയുന്നു. റോഡിന്റെ വീതി കൂട്ടുകയും വളവ് നികത്തുന്നതിനുമൊക്കെയായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) പ്രകാരം സര്‍വെ നടത്തുമെന്നും ദേശീയ പാതയിലെ അനധികൃത കുടിയേറ്റങ്ങള്‍ എല്ലാം അതിനുമുന്നോടിയായി ഒഴിപ്പിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

 

 

 

Tags: National HighwaykottayamRoad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kerala

നേമം വട്ടവിള റോഡ് :പുതിയ ടാര്‍ റോഡ് നിര്‍മ്മിക്കാന്‍ റെയില്‍വേ തീരുമാനം,രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടല്‍ ഫലം കണ്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.