Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ നെഹ്രു സ്വകാര്യമൂലധനത്തെ അടിച്ചമര്‍ത്തിയതിനാല്‍ ഇന്ത്യ ദരിദ്രമായി; ദരിദ്രര്‍ക്ക് മോദി ചെയ്തപോലെ ഒരു പ്രധാനമന്ത്രിയും ചെയ്തില്ല’- മോഹന്‍ദാസ് പൈ

ണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു തന്റെ ഭരണകാലത്ത് സ്വകാര്യമൂലധനത്തെ അടിച്ചമര്‍ത്തിയതിനാല്‍ നമ്മള്‍ ഇന്ത്യക്കാരെല്ലാം ദരിദ്രരായി എന്ന് ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളും ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ടി.വി. മോഹന്‍ദാസ് പൈ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 08:33 pm IST
in India
ടിവി മോഹന്‍ദാസ് പൈ (നടുവില്‍)

ടിവി മോഹന്‍ദാസ് പൈ (നടുവില്‍)

ബെംഗളൂരു: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു തന്റെ ഭരണകാലത്ത് സ്വകാര്യമൂലധനത്തെ അടിച്ചമര്‍ത്തിയതിനാല്‍ നമ്മള്‍ ഇന്ത്യക്കാരെല്ലാം ദരിദ്രരായി എന്ന് ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളും ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ടി.വി. മോഹന്‍ദാസ് പൈ. പ്രധാനമന്ത്രി മോദി രാജ്യത്തെ പാവങ്ങള്‍ക്ക് വേണ്ടി ചെയ്തതുപോലെ ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലെന്നും മോഹന്‍ ദാസ് പൈ പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്.

ടി.വി. മോഹന്‍ദാസ് പൈയൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖം കാണാം:

നെഹ്രുവിന്റെ കുടുംബാധിപത്യരാഷ്‌ട്രീയത്തെയും മോഹന്‍ദാസ് പൈ വിമര്‍ശിച്ചു. “ഗാന്ധിയുടെ ജീവിതം ഇന്ത്യയെ കണ്ടെത്താനും സ്വയം കണ്ടെത്താനുമുള്ള യാത്രയായിരുന്നു. അധികാരത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ നെഹ്രു എന്താണ് ചെയ്തത്. തന്റെ മകളയെും കുടുംബത്തെയും അധികാരത്തിലേക്ക് കൊണ്ടുവന്നു. പല രീതികളിലും നെഹ്രു മികച്ച വ്യക്തിത്വമാണെന്നത് ശരി തന്നെ. പക്ഷെ സ്വന്തം മകളെ അധികാരത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കളെയെല്ലാം ഇല്ലാതാക്കി. രാഷ്‌ട്രീയത്തിലേക്ക് കുടുംബത്തെ കൊണ്ടുവരുന്നത് ശരിയല്ല. മാത്രമല്ല, നമ്മുടെ മക്കള്‍ ആരായിത്തീരും എന്ന് ആര്‍ക്കാണ് അറിയുക. എല്ലാവരും നെഹു കാലഘട്ടം എന്ന് പറയുന്നു. ആദ്യഘട്ടത്തില്‍ നെഹ്രു നല്ലതായിരുന്നു.അതുകൊണ്ടാണ് പട്ടേലിനെതിരെ ഗാന്ധി നെഹ്രുവിനെ തെരഞ്ഞെടുത്തത്. പക്ഷെ പിന്നീട് അധികാരം വന്നപ്പോള്‍ പ്രശ്നമായി.”.- മോഹന്‍ദാസ് പൈ പറഞ്ഞു.

നെഹ്രു സ്വകാര്യ മൂലധനത്തെ അടിച്ചമര്‍ത്തിയതും ഇന്ത്യയ്‌ക്ക് വിനയായി. നമ്മള്‍ ഒരു ഒന്നോ ഒന്നരയോ ശതമാനം വീതം കൂടുതലായി സാമ്പത്തിക വളര്‍ച്ച നേടിയിരന്നെങ്കില്‍ ഇന്ത്യ മുപ്പത് വര്‍ഷം കൊണ്ട് എവിടെയോ എത്തിയേനെ. ചൈനയ്‌ക്ക് വിശാലമായ ഭൂമിയുണ്ട്. പണ്ട് മാവോ ചൈനക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കിയപ്പോള്‍ ചൈനയുടെ ജനസംഖ്യ ചെറുതായിരുന്നു.എന്നാല്‍ 1947ല്‍ ഇന്ത്യയുടെ ജനസംഖ്യ വെറും 33 കോടി മാത്രമായിരുന്നു.അന്ന് വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയിരുന്നെങ്കില്‍ ഇന്ത്യയില്‍ ജനസംഖ്യ ഇത്ര കൂടില്ലായിരുന്നു. 140 കോടി ജനങ്ങള്‍ ചെറിയ സ്ഥലത്ത് ശ്വാസംമുട്ടുകയാണ്. പക്ഷെ മോദി ഇത്രയും ജനങ്ങള്‍ക്ക് കാര്യങ്ങള്‍ പരമാവധി ചെയ്യാന്‍ ശ്രമിക്കുന്നു. എന്തായാലും മോദിയ്‌ക്ക് കാര്യങ്ങള്‍ അറിയാം. – മോഹന്‍ദാസ് പൈ പറയുന്നു.

മോദി ദരിദ്രര്‍ക്ക് വേണ്ടി ചെയ്തത് പോലെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലെന്നും മോഹന്‍ദാസ് പൈ പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ ഉയര്‍ന്നുവരികയാണ്. നമ്മള്‍ മൂന്നാമത്തെ വലിയ സമ്പദ് ഘടനയായി മാറുകയാണ്. ജിഹാദി മൗലികവാദം, അഴിമതി-ഇതെല്ലാം രാജ്യത്തെ നശിപ്പിക്കും. – അദ്ദേഹം പറഞ്ഞു.

 

 

 

 

Tags: indiamodiMohandas paiT.V.Mohandas PaiNehru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.