Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി അംഗങ്ങളുടെ ശിപാര്‍ശ: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ട് രണ്ടു മാസം; മറുപടി നല്‍കാതെ ചീഫ് സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 11:39 pm IST
in Kerala, News

തിരുവനന്തപുരം: മന്ത്രിസഭാ യോഗം ശിപാര്‍ശ ചെയ്ത രണ്ട് പിഎസ്‌സി അംഗങ്ങളെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം അട്ടിമറിച്ച് ചീഫ് സെക്രട്ടറി. അന്വേഷിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. മറ്റൊരു അംഗത്തിന്റെ പണം വാങ്ങിയുള്ള നിയമനം വിജിലന്‍സ് കോടതിയിലെത്തിയിട്ടും അനങ്ങാതെ സര്‍ക്കാര്‍.

ജൂലൈ അഞ്ചിലെ മന്ത്രിസഭാ യോഗത്തിലാണ് ആരോഗ്യ ഡയറക്ടറേറ്റിലെ വിജിലന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജോസ് ജി. ഡിക്രൂസ്, തിരുവനന്തപു
രം തിരുമല സ്വദേശി അഡ്വ.എച്ച്. ജോഷ് എന്നിവരെ പിഎസ്‌സി അംഗങ്ങളായി ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. നിലവിലുള്ള ഒഴിവുകളിലേക്കായിരുന്നു ശിപാര്‍ശ. തീരുമാനം ഗവര്‍ണറുടെ അനുമതിക്കായി രാജ്ഭവനിലേക്ക് അയച്ചു. പിന്നാലെ ശിപാ
ര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളാണ് രാജ്ഭവനില്‍ ലഭിച്ചത്.

ഇരുവരുടെയും ശിപാര്‍ശ പണം വാങ്ങിയാണെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പരാതിയായി കിട്ടിയതോടെ ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് ചീഫ് സെക്രട്ടറിക്ക് നല്‍കിയിട്ട് രണ്ടുമാസം പിന്നിട്ടു. ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. പ്രാഥമിക അന്വേഷണം പോലും ആരംഭിച്ചിട്ടില്ലെന്നാണ് സൂചന. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാതെ നിയമനത്തില്‍ രാജ്ഭവന്‍ തീരുമാനം എടുക്കില്ല. ഇതോടെ പിഎസ്‌സിയിലെ രണ്ട് അംഗങ്ങളുടെ സ്ഥാനമേല്‍ക്കലും വൈകുകയാണ്.

ഇതിനിടെ എന്‍സിപി നേതാവ് പി.സി. ചാക്കോ 55 ലക്ഷം വാങ്ങി പിഎസ്‌സി നിയമനം നടത്തിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പിഎസ്‌സി അംഗമായി നിയമിക്കപ്പെട്ട കഴക്കൂട്ടം സ്വദേശിനി രമ്യ വി.ആര്‍ നെതിരെ എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയായ എന്‍.എ. മുഹമ്മദ്കുട്ടിയാണ് ആരോപണവുമായെത്തിയത്.

രമ്യ 1.20 കോടി ചെലവഴിച്ചാണ് നിയമനം നേടിയതെന്നാണ് പരാതി. എന്‍സിപി സംസ്ഥാന സെക്രട്ടറിയായിരുന്ന വ്യക്തിക്ക് 60 ലക്ഷവും പി.സി. ചാക്കോയ്‌ക്ക് 55 ലക്ഷവും നല്‍കിയെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും മുന്നില്‍ പരാതിയെത്തി. രമ്യ, പി.സി. ചാക്കോ, മന്ത്രി എം.കെ. ശശീന്ദ്രന്‍ എന്നിവരെ എതിര്‍കക്ഷികളാക്കി വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലും ഹര്‍ജി നിലനില്‍ക്കുന്നുണ്ട്.

 

Tags: governorchief secretaryKerala Public Sevice Commission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Kerala

നെല്‍ക്കതിര്‍ കുലയും കണിക്കൊന്ന പൂക്കളുമായി സാഹിത്യ നായകര്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു

Kerala

ഇനി ആദ്യ ഭാഷ മലയാളം; രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിൽ മലയാള ഭാഷാ ബില്ലിൽ ഒപ്പു വച്ച് ഗവർണർ

Editorial

ധനധൂര്‍ത്തിന്റെ പിണറായി മോഡല്‍

India

കർണാടക നിയമസഭയിൽ ഗവർണറെ തടഞ്ഞ് കോൺഗ്രസ് എംഎൽഎമാർ; ഒഴിവാക്കാൻ പറഞ്ഞത് ഒഴിവാക്കിയില്ല, പ്രസംഗം വെട്ടിചുരുക്കി ഗവർണർ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.