Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊച്ചി തീരത്ത് ചാള ചാകര; കാലാവസ്ഥ പ്രതിഭാസമെന്ന് വിദഗ്ധര്‍

Janmabhumi Online by Janmabhumi Online
Sep 20, 2023, 11:03 pm IST
in News, Kerala
FacebookTwitterWhatsAppTelegramLinkedinEmail

മട്ടാഞ്ചേരി: കൊച്ചിതീരത്തെ വള്ളങ്ങള്‍ക്ക് ചാള കൊയ്‌ത്ത് ദിനം. വടക്ക് ഞാറയ്‌ക്കല്‍ മുതല്‍ തെക്ക് അര്‍ത്തുങ്കല്‍ വരെയുള്ള തീരദേശത്താണ് വള്ളങ്ങള്‍ക്ക് ചാള കിട്ടിയത്. ഞാറയ്‌ക്കല്‍,
വൈപ്പിന്‍, കാളമുക്ക്, ഫോര്‍ട്ടു കൊച്ചി, ബീച്ച് റോഡ്, ചെല്ലാനം, അര്‍ത്തുങ്കല്‍ തുടങ്ങി എല്ലാ മത്സ്യ ബന്ധന വള്ളങ്ങളുടെ ഹാര്‍ബ്ബറുകളിലും കള്ളികള്‍ നിറയെചാളയുമായാണ് മീന്‍ പിടുത്ത വള്ളങ്ങളെത്തിയത്.

ഫോര്‍ട്ടുകൊച്ചി, ബീച്ച് റോഡ് തുടങ്ങിയയിടങ്ങളിലെ വീശുവലക്കാരും ചാളക്കൊയ്‌ത്തിന്റെ നേട്ടം കൊയ്തു. രാവിലെ മാനം കറുത്തുവെങ്കിലും ആശങ്കയിലാണ് വള്ളങ്ങള്‍ കടലിലേയ്‌ക്ക് മത്സ്യബന്ധനത്തിന് പോയതെന്ന് ഫോര്‍ട്ടു കൊച്ചിയില്‍ നിന്നുള്ള ജേക്കബ്  പറഞ്ഞു. കൊച്ചി തീരത്ത് ചാള കൊയ്‌ത്തിത്തിന്റെ ഉത്സവാന്തരീക്ഷമാണ്. പല വളളങ്ങള്‍ക്കും നാലു മുതല്‍
എട്ട് പത്ത് ലക്ഷം രൂപയുടെ ചാള ചാകരയാണ് ലഭിച്ചത്. കഴിഞ്ഞ മെയ് മാസം തീരത്ത് ചാള ചാകര എത്തിയത് ജനങ്ങളില്‍ ഏറെ സന്തോഷമുണര്‍ത്തിയിരുന്നു.

ഹാര്‍ബറുകളില്‍ ചാള ചാകരയെത്തിയതോടെ ചാള വില കിലോയ്‌ക്ക് 100-120 ല്‍ നിന്ന് 30-40 രൂപയായി കുറഞ്ഞു. എന്നാല്‍ ചില്ലറ വിപണിയില്‍ വില 150 -200 രൂപയാണ് ഈടാക്കുന്നതെന്ന ഈടാക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ചാള ചാകര നേട്ടം മത്സ്യത്തൊഴിലാളികളെക്കാള്‍  മധ്യവര്‍ത്തികള്‍ നേടുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ചാള വളം നിര്‍മാണങ്ങള്‍ക്കായും ഉപയോഗിക്കുന്നതിനാല്‍
ഹാര്‍ബറുകളില്‍ വില്പന തകൃതിയായി നടക്കുകയാണെന്ന് മത്സ്യതൊഴിലാളി സദാനന്ദന്‍ പറഞ്ഞു.

കൊച്ചി തീരത്തെ ചാള കൊയ്‌ത്ത്‌ മത്സ്യ ബന്ധന മേഖലയില്‍ ഉണര്‍വേകിയിട്ടുണ്ട്.

ചാകര: കാലാവസ്ഥ പ്രതിഭാസം
മട്ടാഞ്ചേരി: കഴിഞ്ഞ 5 വര്‍ഷമായി കേരളക്കരയില്‍ കണി കാണാന്‍ പോലും കിട്ടാതിരുന്ന ചാള മത്സ്യം ഇന്ന് മുക്കിനും മൂലയിലും എത്തുകയാണ്. കാലാവസ്ഥ അനുകൂലമായതാണ് ചാളയും അയലയും കേരളക്കരയിലേക്ക് കൂട്ടമായി എത്താന്‍ കാരണമെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നത്. മഴ കൂടിയാലും കുറഞ്ഞാലും കടലില്‍ ഉപ്പ് കൂടിയാലും ചാള ഉണ്ടാകാറില്ല. കൂടാതെ ജെല്ലി ഫിഷ് എന്നറിയപ്പെടുന്ന കടല്‍ ചൊറി ഇല്ലാതായതും ചാളയും അയലയും കൂടുതല്‍ വരാന്‍ കാരണമായി.

മുന്‍ വര്‍ഷങ്ങളില്‍ നാഗപട്ടണം, തൂത്തുക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ചാളയും അയലയും വന്‍തോതില്‍ കേരളക്കരയില്‍ എത്തിക്കൊണ്ടിരുന്നത്. പിന്നീട് വന്‍തോതില്‍ ചാള എത്തിയെങ്കിലും ഇത് പിടിക്കുന്നവന് ഒരു ലാഭവും കിട്ടിയിരുന്നില്ല. ഇടനിലക്കാരാ
ണ് ലാഭം മുഴുവനും കൊയ്യുന്നത്.

ചെല്ലാനം, വൈപ്പിന്‍ഹാര്‍ബറുകളില്‍ കിലോക്ക് 30 രൂപക്ക് കച്ചവടക്കാര്‍ എടുക്കുന്ന ചാള വീടുകളില്‍ എത്തുമ്പോള്‍ 150-200 രൂപ ആകുന്നതോടെ ലാഭം കച്ചവടക്കാര്‍ക്ക് ലഭിക്കുന്നു. ഇതു പോലെ നൂറ് കണക്കിന് ബോക്‌സ് ചാളകളാണ് വിറ്റഴിയുന്നത്. ഹാര്‍ബറുകളില്‍ നിന്ന് ചാള മൊത്തമായി എടുത്ത് ഒരു പരിചയവും ഇല്ലാത്തവരാണ് ഇപ്പോള്‍ ഒന്നര കിലോക്ക് 50 രൂപക്കു നല്‍കുന്നത്. ഒരു പെട്ടി വിറ്റാല്‍ രൂപ 3000 ഇവരുടെ പോക്കറ്റുകളില്‍ വീഴും. മാര്‍ക്കറ്റുകള്‍ കൂടാതെ ഇപ്പോള്‍ വഴിയരികിലും ചാളവില്‍പ്പന തകൃതിയായി നട ക്കുകയാണ്.

Tags: keralaCoastalChakaraKochi climate phenomenon
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ, കേരളത്തിലേക്കില്ല, മോദിയേയും സച്ചിനെയും കാണും

Kerala

കാസര്‍ഗോഡ്, കണ്ണൂര്‍ ,കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളില്‍ ചുവപ്പ് ജാഗ്രത, തീരപ്രദേശങ്ങളില്‍ കടലാക്രമണസാധ്യത

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

Kerala

നീറ്റ് യുജി പരീക്ഷ : കേരളത്തിൽ ഒന്നാമതായി ദീപ്‍നിയ : അഖിലേന്ത്യാ തലത്തിൽ 109ആം റാങ്ക്

Kerala

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു: തിരുവനന്തപുരത്ത് കുട്ടിയെ ദത്തെടുത്ത വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

ഇറാന്‍റെ ഫര്‍ദോ ആണവറിയാക്ടറില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം

എന്താണ് ഇറാന്‍ ചെയ്യുന്ന കുറ്റം? എന്താണ് ഇറാന്റെ ആണവനിലയത്തില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം?

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

ആലുവയിൽ രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

മോഷണ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എ ബി വി പിയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് : തുക എത്രയും വേഗം വിതരണം ചെയ്യാനുളള നടപടി വേണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies