Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി തീരത്ത് ചാള ചാകര; കാലാവസ്ഥ പ്രതിഭാസമെന്ന് വിദഗ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 11:03 pm IST
inKerala, News

മട്ടാഞ്ചേരി: കൊച്ചിതീരത്തെ വള്ളങ്ങള്‍ക്ക് ചാള കൊയ്‌ത്ത് ദിനം. വടക്ക് ഞാറയ്‌ക്കല്‍ മുതല്‍ തെക്ക് അര്‍ത്തുങ്കല്‍ വരെയുള്ള തീരദേശത്താണ് വള്ളങ്ങള്‍ക്ക് ചാള കിട്ടിയത്. ഞാറയ്‌ക്കല്‍,
വൈപ്പിന്‍, കാളമുക്ക്, ഫോര്‍ട്ടു കൊച്ചി, ബീച്ച് റോഡ്, ചെല്ലാനം, അര്‍ത്തുങ്കല്‍ തുടങ്ങി എല്ലാ മത്സ്യ ബന്ധന വള്ളങ്ങളുടെ ഹാര്‍ബ്ബറുകളിലും കള്ളികള്‍ നിറയെചാളയുമായാണ് മീന്‍ പിടുത്ത വള്ളങ്ങളെത്തിയത്.

ഫോര്‍ട്ടുകൊച്ചി, ബീച്ച് റോഡ് തുടങ്ങിയയിടങ്ങളിലെ വീശുവലക്കാരും ചാളക്കൊയ്‌ത്തിന്റെ നേട്ടം കൊയ്തു. രാവിലെ മാനം കറുത്തുവെങ്കിലും ആശങ്കയിലാണ് വള്ളങ്ങള്‍ കടലിലേയ്‌ക്ക് മത്സ്യബന്ധനത്തിന് പോയതെന്ന് ഫോര്‍ട്ടു കൊച്ചിയില്‍ നിന്നുള്ള ജേക്കബ്  പറഞ്ഞു. കൊച്ചി തീരത്ത് ചാള കൊയ്‌ത്തിത്തിന്റെ ഉത്സവാന്തരീക്ഷമാണ്. പല വളളങ്ങള്‍ക്കും നാലു മുതല്‍
എട്ട് പത്ത് ലക്ഷം രൂപയുടെ ചാള ചാകരയാണ് ലഭിച്ചത്. കഴിഞ്ഞ മെയ് മാസം തീരത്ത് ചാള ചാകര എത്തിയത് ജനങ്ങളില്‍ ഏറെ സന്തോഷമുണര്‍ത്തിയിരുന്നു.

ഹാര്‍ബറുകളില്‍ ചാള ചാകരയെത്തിയതോടെ ചാള വില കിലോയ്‌ക്ക് 100-120 ല്‍ നിന്ന് 30-40 രൂപയായി കുറഞ്ഞു. എന്നാല്‍ ചില്ലറ വിപണിയില്‍ വില 150 -200 രൂപയാണ് ഈടാക്കുന്നതെന്ന ഈടാക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ചാള ചാകര നേട്ടം മത്സ്യത്തൊഴിലാളികളെക്കാള്‍  മധ്യവര്‍ത്തികള്‍ നേടുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ചാള വളം നിര്‍മാണങ്ങള്‍ക്കായും ഉപയോഗിക്കുന്നതിനാല്‍
ഹാര്‍ബറുകളില്‍ വില്പന തകൃതിയായി നടക്കുകയാണെന്ന് മത്സ്യതൊഴിലാളി സദാനന്ദന്‍ പറഞ്ഞു.

കൊച്ചി തീരത്തെ ചാള കൊയ്‌ത്ത്‌ മത്സ്യ ബന്ധന മേഖലയില്‍ ഉണര്‍വേകിയിട്ടുണ്ട്.

ചാകര: കാലാവസ്ഥ പ്രതിഭാസം
മട്ടാഞ്ചേരി: കഴിഞ്ഞ 5 വര്‍ഷമായി കേരളക്കരയില്‍ കണി കാണാന്‍ പോലും കിട്ടാതിരുന്ന ചാള മത്സ്യം ഇന്ന് മുക്കിനും മൂലയിലും എത്തുകയാണ്. കാലാവസ്ഥ അനുകൂലമായതാണ് ചാളയും അയലയും കേരളക്കരയിലേക്ക് കൂട്ടമായി എത്താന്‍ കാരണമെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നത്. മഴ കൂടിയാലും കുറഞ്ഞാലും കടലില്‍ ഉപ്പ് കൂടിയാലും ചാള ഉണ്ടാകാറില്ല. കൂടാതെ ജെല്ലി ഫിഷ് എന്നറിയപ്പെടുന്ന കടല്‍ ചൊറി ഇല്ലാതായതും ചാളയും അയലയും കൂടുതല്‍ വരാന്‍ കാരണമായി.

മുന്‍ വര്‍ഷങ്ങളില്‍ നാഗപട്ടണം, തൂത്തുക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ചാളയും അയലയും വന്‍തോതില്‍ കേരളക്കരയില്‍ എത്തിക്കൊണ്ടിരുന്നത്. പിന്നീട് വന്‍തോതില്‍ ചാള എത്തിയെങ്കിലും ഇത് പിടിക്കുന്നവന് ഒരു ലാഭവും കിട്ടിയിരുന്നില്ല. ഇടനിലക്കാരാ
ണ് ലാഭം മുഴുവനും കൊയ്യുന്നത്.

ചെല്ലാനം, വൈപ്പിന്‍ഹാര്‍ബറുകളില്‍ കിലോക്ക് 30 രൂപക്ക് കച്ചവടക്കാര്‍ എടുക്കുന്ന ചാള വീടുകളില്‍ എത്തുമ്പോള്‍ 150-200 രൂപ ആകുന്നതോടെ ലാഭം കച്ചവടക്കാര്‍ക്ക് ലഭിക്കുന്നു. ഇതു പോലെ നൂറ് കണക്കിന് ബോക്‌സ് ചാളകളാണ് വിറ്റഴിയുന്നത്. ഹാര്‍ബറുകളില്‍ നിന്ന് ചാള മൊത്തമായി എടുത്ത് ഒരു പരിചയവും ഇല്ലാത്തവരാണ് ഇപ്പോള്‍ ഒന്നര കിലോക്ക് 50 രൂപക്കു നല്‍കുന്നത്. ഒരു പെട്ടി വിറ്റാല്‍ രൂപ 3000 ഇവരുടെ പോക്കറ്റുകളില്‍ വീഴും. മാര്‍ക്കറ്റുകള്‍ കൂടാതെ ഇപ്പോള്‍ വഴിയരികിലും ചാളവില്‍പ്പന തകൃതിയായി നട ക്കുകയാണ്.

Tags: keralaCoastalChakaraKochi climate phenomenon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.