Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വനിതാ സംവരണ ബില്ലിന്മേൽ ലോക്‌സഭയിൽ ചർച്ച; തുടക്കമിടുന്നത് വിപ്ലവകരമായ മാറ്റത്തിനെന്ന് നിയമമന്ത്രി, പിന്തുണച്ച് സോണിയാഗാന്ധി

ഏഴ് മണിക്കൂർ സമയമാണ് വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്‌ക്കുള്ള സമയമായി അനുവദിച്ചിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Sep 20, 2023, 11:33 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി: ഭാരത ജനാധിപത്യ ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലാകുന്ന വനിതാ സംവരണ ബില്ലിന്മേൽ ലോക്‌സഭയിൽ ചർച്ച തുടങ്ങി. വനിതകൾക്ക് തുല്യത നൽകുന്ന ബില്ലാണ് നാരീശക്തി വന്ദൻ അധിനീയമെന്ന് നിയമ മന്ത്രി അർജുൻ റാം മേഘ് വാൾ പറഞ്ഞു. വിപ്ലവകരമായ മാറ്റത്തിനാണ് സർക്കാർ തുടക്കമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ മുന്നണിയിൽ നിന്ന് മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ചർച്ചയ്‌ക്ക് നേതൃത്വം നൽകി സംസാരിച്ചു. ബില്ലിനെ പൂർണമായും പിന്തുണയ്‌ക്കുന്നുവെന്ന് സോണിയ അറിയിച്ചു. വനിതാ ശാക്തീകരണത്തിൽ മുൻ പ്രധാനമന്ത്രിയുടെ പേരുകൾ അവർ എടുത്തു പറഞ്ഞു. രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു വനിതാ ബില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ബില്ലിനൊപ്പം ജാതി സെന്‍സസ് കൂടി നടപ്പിലാക്കണമെന്നും ദുര്‍ബലവിഭാഗങ്ങളെ സ്ത്രീകളുടെ രാഷ്‌ട്രീയ ഉന്നമനവും പരിഗണിക്കണമെന്നും ബില്‍ ചര്‍ച്ചയ്‌ക്കിടെ സോണിയ ആവശ്യപ്പെട്ടു. എത്രയും വേഗം വനിതാ സംവരണ ബില്‍ പാസാക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നല്‍കിയതിന് സമാനമായി ഒബിസി വിഭാഗങ്ങള്‍ക്ക് വനിതാ സീറ്റുകളില്‍ പ്രത്യേക സംവരണം നല്‍കണം.

ഏറെ വര്‍ഷങ്ങളായി ഭാരതത്തിലെ സ്ത്രീകള്‍ ആഗ്രഹിക്കുന്നതാണ് ഈ മുന്നേറ്റം. കാലാകാലങ്ങളായി രാജ്യത്തെ പുരുഷന്മാരോടൊപ്പം സ്ത്രീകളും അക്ഷീണമായി പ്രയ്തനിക്കുന്നു. സ്വാതന്ത്ര്യസമരകാലത്ത് സരോജിനി നായിഡു, അരുണ അസഫലി, വിജയലക്ഷ്മി പണ്ഡിറ്റ്, സുചേത കൃപലാനി എന്നിവര്‍ മഹാത്മ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാന ആസാദ് എന്നിവരോടൊപ്പം രാജ്യത്തിനായി പോരാടിയെന്നും സോണിയ പറഞ്ഞു.

ചർച്ചയ്‌ക്ക് കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമനും സ്മൃതി ഇറാനിയും നേതൃത്വം നൽകും. ഏഴ് മണിക്കൂർ സമയമാണ് വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്‌ക്കുള്ള സമയമായി അനുവദിച്ചിരിക്കുന്നത്.   ബില്‍ 128-ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ അവതരിപ്പിച്ചത്. ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്നതാണ് ബില്‍.

ബില്‍ അവതരണത്തിനു മുമ്പ് സഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി വനിതാ ശാക്തീകരണത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അക്കമിട്ട് വ്യക്തമാക്കിയിരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് വനിതാ സംവരണ ബില്‍ പല തവണ അവതരിപ്പിച്ചെങ്കിലും പാസാക്കാന്‍ ഭൂരിപക്ഷമില്ലായിരുന്നു, ഇതുമൂലം ഈ സ്വപ്‌നം അപൂര്‍ണമായി തുടര്‍ന്നു. ഇന്ന്, ഇതു മുന്നോട്ടു കൊണ്ടുപോകാന്‍ ദൈവം തനിക്ക് അവസരം നല്കിയെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ നാരീശക്തിയെ അഭിനന്ദിച്ച മോദി, ബില്‍ ഒരേസ്വരത്തില്‍ പാസാക്കാന്‍ എംപിമാരോട് അഭ്യര്‍ഥിച്ചു. നേരത്തേ രാജ്യസഭയില്‍ ബില്‍ പാസാക്കിയിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ വാദം. എന്നാല്‍, ആ ബില്‍ അസാധുവായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്കി.

ബില്‍ നിയമമായാല്‍ ലോക്‌സഭയില്‍ വനിതാ പ്രാതിനിധ്യം 181 ആകും. നിലവില്‍ 78 പേരാണുള്ളത്. ഭാവിയില്‍ ലോക്‌സഭയിലേക്കു കേരളത്തില്‍ നിന്നുള്ള 20 എംപിമാരില്‍ ആറു പേര്‍ വനിതകളാകും. കേരള നിയമസഭയില്‍ 46 വനിതാ എംഎല്‍എമാരുണ്ടാകും. ഇപ്പോള്‍ 11 വനിതാ എംഎല്‍എമാരുണ്ട്. പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണയത്തിനു ശേഷമാകും വനിതാ സംവരണം നടപ്പാക്കുക.

രണ്ടാം യുപിഎ സര്‍ക്കാര്‍ കാലത്ത്, 2010 മാര്‍ച്ച് ഒന്‍പതിന് വനിതാസംവരണ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. സമാജ്‌വാദി പാര്‍ട്ടിയും ആര്‍ജെഡിയും ശക്തമായ എതിര്‍പ്പുയര്‍ത്തിയതിനാല്‍ ബില്‍ ലോക്‌സഭയിലെത്തിയില്ല. ഇതാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.

Tags: loksabhawomen billSoniya GandhiParliament
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ഭരണഘടനാപരം; ശക്തമായ വാദങ്ങൾ ഉയർന്നില്ലെങ്കിൽ വഖഫ് കേസുകളിൽ ഇടപെടാനാകില്ല: സുപ്രീംകോടതി

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

India

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

India

ഇത് പ്രിയങ്ക അർഹിച്ച മറുപടി : ‘നാഷണൽ ഹെറാൾഡിന്റെ കൊള്ള’ ; ബാഗിൽ കുറിക്ക് കൊള്ളുന്ന സന്ദേശമെഴുതി പാർലമെൻ്റിൽ എത്തി ബൻസുരി സ്വരാജ്

India

മുസ്ലീം സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി വഖഫ് ബിൽ അവതരിപ്പിച്ചത്: വീണ്ടും പിന്തുണയുമായി അഖിലേന്ത്യാ മുസ്ലീം വനിത വ്യക്തിനിയമ ബോർഡ്

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies