Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നികുതി പിരിവില്‍ ഗുരുതര വീഴ്ച ; കിട്ടാനുള്ളത് 28,258 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 10:36 pm IST
in India

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നികുതി ചുമത്തുന്നതിലും അത് ഈടാക്കുന്നതിലും ഗുരുതര വീഴ്ചകളാണ് വരുത്തുന്നതെന്ന് സിഎജി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 24.23 ശതമാനവും കുടിശികയാണ്. കൃത്യമായ നിയമം ഉപയോഗിച്ച് നികുതി നിര്‍ണയിക്കുന്നതിലും ഡേറ്റാ ബേസിലെ അടിസ്ഥാന രേഖകള്‍ പരിശോധിക്കുന്നതിലും വരുത്തിയത് ഗുരുതര വീഴ്ചകളാണെന്നും 2022 മാര്‍ച്ച് വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊട്ടതിനും പിടിച്ചതിനുമെല്ലാം കേന്ദ്രത്തെ പഴിചാരുകയും കേന്ദ്രമാണ് കേരളത്തിലെ പ്രതിസന്ധിക്ക് കാരണമെന്ന് പറയുകയും ചെയ്യുന്നതിനിടെയാണ് സിഎജിയുടെ കണ്ടെത്തല്‍.
പ്രധാന റവന്യൂ ശീര്‍ഷകങ്ങളിലെ വരുമാന കുടിശിക 28258.39 കോടി രൂപയാണ്. ചരക്ക് സേവന നികുതി വകുപ്പിന് കിട്ടാനുള്ള കുടിശിക 13,410 കോടി. മോട്ടോര്‍വാഹന വകുപ്പിന് 2868 കോടി പിരിഞ്ഞുകിട്ടാനുണ്ട്. വൈദ്യുതി നികുതി 3118 കോടി, രജിസ്ട്രേഷന്‍ 590 കോടി, വനംവകുപ്പ് 377 കോടി എന്നിങ്ങനെ കിട്ടാനുണ്ട്. ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ ഡേറ്റ ബേസിലെ രേഖകളില്‍ അടിസ്ഥാന പരിശോധന നടത്താത്തതിനാല്‍ 72.98 കോടിയുടെ നികുതി നഷ്ടമായി. എക്സൈസ് വകുപ്പില്‍ ബാര്‍ ലൈസന്‍സ് കൈമാറ്റം അനു
വദിച്ചതില്‍മാത്രം 2.17 കോടി രൂപയും അധിക സെക്യൂരിറ്റി തുക ഈടാക്കാത്തതിനാല്‍ 2.51 കോടിയും നഷ്ടമായി. വസ്തു തരംതിരിച്ചതിലെ ക്രമക്കേടിലൂടെ സ്റ്റാമ്പ് ഡ്യൂട്ടിയിലും തീരുവയിലും നഷ്ടമുണ്ടായെന്നും സിഎജി കണ്ടെത്തി.
ജിഎസ്ടിയില്‍ വില്പന, വ്യാപാരം മുതലായവയിന്മേലുള്ള നികുതികള്‍ ശരിയായി പ്രയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. അനുബന്ധ രേഖകള്‍ പരിശോധിക്കാതെ നികുതി നിര്‍ണ്ണയം പൂ
ര്‍ത്തിയാക്കിയത് നഷ്ടമുണ്ടാക്കുന്നു. യോഗ്യതയില്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്നും സിഎജി കണ്ടെത്തി. അന്തര്‍ സംസ്ഥാന സ്റ്റോക്ക് ട്രാന്‍സ്ഫര്‍ പരിശോധിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ട്. രേഖകളില്ലാതെ അന്തര്‍സംസ്ഥാന പര്‍ച്ചേസ് റിട്ടേണിന് ഇളവുകള്‍ നല്‍കുന്നതായും കണ്ടെത്തി. ഇങ്ങനെ നികുതി കണക്കാക്കുന്നതിലും പിരിക്കുന്നതിലും ജിഎസ്ടി വിഭാഗത്തിലടക്കം വ്യാപക വീഴ്ചകളുണ്ടെന്നാണ് സിഎജിയുടെ കണ്ടെത്തല്‍.
ഓഡിറ്റിന്റെ സന്ദര്‍ഭത്തില്‍ മാത്രമാണ് വകുപ്പുകള്‍ കുടിശികയുടെ കണക്കുകള്‍ നല്‍കുന്നതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. റവന്യൂ
വകുപ്പിന് യഥാസമയം കുടിശിക റിപ്പോര്‍ട്ടു ചെയ്യാത്തതും വകുപ്പുകള്‍ പിരിക്കാന്‍ നടപടി സ്വീകരിക്കാത്തതുമാണ് കുടിശിക വര്‍ധിക്കാന്‍ കാരണം. കോടതികളിലെ സ്റ്റേ ഒഴിവാക്കാനും വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും സിഎജി നിര്‍ദേശിച്ചു.
2021-22ല്‍ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം 1,16,640 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19,023 കോടി രൂപയുടെ വര്‍ധന. 2021-22ല്‍ നികുതിയേതര വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3135 കോടി രൂപ വര്‍ധിച്ചു. നികുതിയേതര വരുമാനത്തിന്റെ വര്‍ധനയ്‌ക്ക് കാരണം സംസ്ഥാന ലോട്ടറിയാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Tags: taxCAG REPORT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദമ്പതികൾക്ക് ചൈനയുടെ കിടപ്പുമുറി നിർദ്ദേശം; കാരണം കേട്ടാൽ ആരും അത്ഭുതപ്പെടും

India

2026 ഏപ്രില്‍ ഒന്ന് മുതല്‍ ആദായനികുതി വകുപ്പിന് നികുതിവെട്ടിക്കുന്നവരുടെ ഇമെയില്‍, സമൂഹമാധ്യമങ്ങള്‍ പരിശോധിക്കാം

Kerala

കേരളത്തില്‍ നിന്നുളള അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കും

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

Kerala

കസ്റ്റംസ് കമ്മീഷണറുടെ ഫോണിലേക്ക് കോള്‍, പത്രസമ്മേളനം പാതിവഴിയില്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.