Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിദേശ ഇടപെടലുകള്‍ തള്ളിക്കളയാനാകില്ല; മണിപ്പൂരിലേത് മതാധിഷ്ഠിത അക്രമമെന്നതിന് തെളിവില്ലെന്ന് യുഎസ് റിപ്പോര്‍ട്ട്

ചരിത്രപരമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍, ഗോത്ര സമുദായങ്ങള്‍ക്കിടയിലുള്ള വിള്ളലുകള്‍, ലഹരിവസ്തുക്കള്‍, സായുധ കലാപം എന്നിവയാണ് മണിപ്പൂരിലെ നിലവിലെ സാഹചര്യത്തിന് കാരണമായത്.

Janmabhumi Online by Janmabhumi Online
Aug 25, 2023, 10:31 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

വാഷിങ്ടണ്‍: മണിപ്പൂര്‍ കലാപം മതാധിഷ്ഠിത അക്രമമെന്നതിന് തെളിവുകളില്ലെന്ന് അമേരിക്ക ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍ഡ് ഇന്ത്യന്‍ ഡയസ്‌പോറ സ്റ്റഡീസിന്റെ (എഫ്‌ഐഐഡിഎസ്) റിപ്പോര്‍ട്ട്.

ചരിത്രപരമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍, ഗോത്ര സമുദായങ്ങള്‍ക്കിടയിലുള്ള വിള്ളലുകള്‍, ലഹരിവസ്തുക്കള്‍, സായുധ കലാപം എന്നിവയാണ് മണിപ്പൂരിലെ നിലവിലെ സാഹചര്യത്തിന് കാരണമായത്. കൂടാതെ, വിദേശ ശക്തികളുടെ ഇടപെടലും തള്ളിക്കളയാനാകില്ലെന്ന് എഫ്‌ഐഐഡിഎസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും എല്ലാ നടപടികളും കൈക്കൊണ്ടു. ദുരിതബാധിതര്‍ക്ക് ആശ്വാസം നല്കാനായും എല്ലാവിധ സഹായ സൗകര്യങ്ങളുമൊരുക്കി.

ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കലാപം മതാധിഷ്ഠിത അക്രമമെന്നതിന് തെളിവില്ല. മറിച്ച് വംശീയ വിഭജനം, ചരിത്രപരമായ അവിശ്വാസം, ഗോത്രങ്ങള്‍ തമ്മിലുള്ള മത്സരം എന്നിവയാണ് കലാപത്തിന് കാരണമായിരിക്കുന്നത്.

ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തെ വിവിധ ഭീകരവാദ സംഘങ്ങള്‍ മുതലെടുക്കുകയായിരുന്നു. തോക്കെടുത്ത് അവര്‍ സ്വയം പുനരുജ്ജീവനത്തിന് ശ്രമിച്ചു. മ്യാന്‍മറിലൂടെയുള്ള ലഹരിവസ്തുക്കളുടെ കയറ്റുമതി ലക്ഷ്യമിടുന്ന മാഫിയകള്‍ ആയുധങ്ങളും ഫണ്ടും നല്കി ഭീകരരെ പിന്താങ്ങി. ഇത് കലാപം ആളിക്കത്തിച്ചു. അതുകൊണ്ടു തന്നെ മണിപ്പൂരില്‍ വിദേശ ഇടപെടല്‍ നടന്നിട്ടുണ്ട് എന്നത് തള്ളിക്കളയാന്‍ കഴിയില്ല.

കഴിഞ്ഞ ആഴ്ചകളില്‍ സംസ്ഥാനത്തെ സ്ഥിതി ശാന്തമായെങ്കിലും ജനങ്ങള്‍ക്ക് വിശ്വാസ്യത വന്നിട്ടില്ല. കലാപത്തിന്റെ പശ്ചാത്തലത്തില്‍ സ്വദേശം വിട്ട് പോയവര്‍ അവിടേക്ക് തിരികെയെത്തുന്നതിനോട് വിമുഖത കാട്ടുകയാണ്.

ജനങ്ങളില്‍ വിശ്വാസം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ പ്രയത്‌നിക്കേണ്ടതുണ്ട്. അതിനായി ചര്‍ച്ചകള്‍ നടത്തണം, വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്‌ക്കണം. ഇതവരുടെ മുന്നോട്ടുള്ള ജീവിതത്തിന് സഹായകമാകുമെന്നും എഫ്‌ഐഐഡിഎസ് വ്യക്തമാക്കുന്നു.

Tags: indiamanipurManipur violence
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

India

രാജ്യസഭയിലേക്ക് ചുവട് വയ്‌ക്കാനൊരുങ്ങി കമല്‍ ഹാസന്‍ : വഴിയൊരുക്കിയത് മക്കള്‍ നീതി മയ്യം

World

ഓപ്പറേഷൻ സിന്ദൂരിന്റെ ഫലം ; പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ലോകമെമ്പാടും ചുറ്റിനടന്ന് യാചിക്കുന്നു

World

മക്കളെ കാണാൻ പോലും അനുവദിക്കുന്നില്ല : പാകിസ്ഥാനിലെ പാവ സർക്കാരുമായി ചർച്ച നടത്തിയിട്ട് കാര്യമില്ല : ഇമ്രാൻ ഖാൻ

India

പാകിസ്ഥാൻ സൈന്യത്തിന്റെ 72 പോസ്റ്റുകൾ തകർത്ത് ബിഎസ്എഫ് ; ജീവൻ രക്ഷിക്കാൻ ഓടിയൊളിച്ച് പാകിസ്ഥാൻ റേഞ്ചർമാർ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies