Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

കുട്ടനാട്ടില്‍ മാത്രം 11,000 കര്‍ഷകര്‍ക്ക് 109 കോടി രൂപയാണ് കിട്ടാനുള്ളത്. പാലക്കാട്, കോട്ടയം, പത്തനംതിട്ട അടക്കമുള്ള ജില്ലകളിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്കും നെല്ലുവിലയായി കോടികള്‍ കിട്ടാനുണ്ട്. പ്രതിഷേധം ഉയര്‍ന്നതോടെ അമ്പതിനായിരം രൂപ വരെ കിട്ടാനുള്ളവര്‍ക്ക് പണം നല്കി തുടങ്ങിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2023, 09:41 pm IST
in Kerala

ആലപ്പുഴ: നെല്ലിന്റെ സംഭരണവില നല്കാതെ സംസ്ഥാന സര്‍ക്കാര്‍ കബളിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ കടുത്ത പ്രതിഷേധത്തിന് കര്‍ഷകര്‍. നാളെ  കരിദിനമായി ആചരിക്കാനാണ് നെല്‍കര്‍ഷകരുടെ തീരുമാനം.  

കുട്ടനാട്ടില്‍ മാത്രം 11,000 കര്‍ഷകര്‍ക്ക് 109 കോടി രൂപയാണ് കിട്ടാനുള്ളത്. പാലക്കാട്, കോട്ടയം, പത്തനംതിട്ട അടക്കമുള്ള ജില്ലകളിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്കും നെല്ലുവിലയായി കോടികള്‍ കിട്ടാനുണ്ട്. പ്രതിഷേധം ഉയര്‍ന്നതോടെ അമ്പതിനായിരം രൂപ വരെ കിട്ടാനുള്ളവര്‍ക്ക് പണം നല്കി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പ്രയോജനം വളരെ കുറച്ചു പേര്‍ക്ക് മാത്രമെ ലഭിക്കൂ.  

നെല്ല് വില ലഭിക്കാനായി അഞ്ചു മാസമായി കൃഷിഭവനുകളും പാഡി ഓഫീസുകളും ബാങ്കുകളും കയറിയിറങ്ങി നടക്കുകയാണ് കര്‍ഷകര്‍. ഒരാഴ്ചക്കുള്ളില്‍ പണം നല്കുമെന്ന് മന്ത്രിമാര്‍  പ്രഖ്യാപിച്ചിട്ട് ഇപ്പോള്‍ നാലു മാസമാകുന്നു. ഈ സാഹചര്യത്തില്‍  ചിങ്ങം ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കര്‍ഷക ദിനാചരണം ബഹിഷ്‌കരിച്ച് കരിദിനം ആചരിക്കും. കൃഷി ഭവനുകള്‍ക്ക് മുന്നില്‍ നെല്‍കര്‍ഷകര്‍ കരിങ്കൊടി ഉയര്‍ത്തും. കുട്ടനാട്ടിലെ രാമങ്കരിയില്‍ കര്‍ഷക സംഗമവും നടത്തും.

അതിനിടെ അന്‍പതിനായിരം രൂപ വരെയുള്ള നെല്ലുവില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിത്തുടങ്ങി. സംസ്ഥാനത്ത് 26,000 പേര്‍ക്കാണ് 50,000 രൂപയില്‍ കുറവ് പണം നെല്ലുവിലയായി ലഭിക്കുക. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 180 കോടി രൂപയില്‍ നിന്നാണ് പണം നല്കുന്നത്. 1,785 കിലോഗ്രാമില്‍ കുറവ് നെല്ല് നല്കിയ കര്‍ഷകര്‍ക്കാണ് വില നല്കിത്തുടങ്ങിയത്.  

കര്‍ഷകദിനത്തില്‍ നടത്തുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഒരേക്കറില്‍ നിന്ന് 2,500 കിലോ വരെയാണ് സപ്ലൈകോ സംഭരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം നെല്‍ക്കര്‍ഷകര്‍ക്കും പണം കിട്ടില്ല. കൂടുതല്‍ പ്രദേശത്ത് നെല്‍ക്കൃഷിയുള്ളവരും മറ്റു വരുമാനമാര്‍ഗങ്ങള്‍ ഇല്ലാത്തവരുമായ കര്‍ഷകര്‍ നെല്ലുവില കിട്ടാതെ കടുത്ത പ്രതിസന്ധിയിലാണ്. കൃഷി വകുപ്പും, ഭക്ഷ്യ വകുപ്പും കൈകാര്യം ചെയ്യുന്നത് സിപിഐയാണ്.  

സിപിഎം ഭരിക്കുന്ന ധന വകുപ്പ് ബോധപൂര്‍വം ഫണ്ട് അനുവദിക്കാതെ തങ്ങളെ വെട്ടിലാക്കിയെന്ന നിലപാടാണ് സിപിഐക്കുള്ളത്. ഭരണപക്ഷത്തെ പ്രധാന കക്ഷികള്‍ തമ്മിലുള്ള ഭിന്നതയില്‍ വെട്ടിലായതാകട്ടെ അന്നം തരുന്ന കര്‍ഷകരും.

Tags: keralaകര്‍ഷകര്‍കേരള സര്‍ക്കാര്‍strikePaddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.