Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മാര്‍ഗദര്‍ശിക്ക് പ്രണാമങ്ങള്‍

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റായി റിട്ടയര്‍ ആയതിനുശേഷം അദ്ദേഹം ഏറണാകുളത്ത് സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ യൂണിറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2023, 12:04 am IST
in Article

ടി. സതീശന്‍

കൊച്ചി മഹാനഗരത്തിലെ ആദ്യകാല ആര്‍എസ്എസ് പ്രവര്‍ത്തകനായ വാസുദേവപ്രഭു (87)വിന്റെ മരണം അദ്ദേഹത്തെ അടുത്തറിയുന്നവരില്‍ വലിയ വേദന സൃഷ്ടിക്കുന്നതാണ്. മൈസൂരില്‍ മകന്റെ വീട്ടില്‍ ഇന്നലെ അതിരാവിലെയായിരുന്നു ദേഹവിയോഗം. പ്രഭുസാറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ നിറയുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടിട്ടു രണ്ടു പതിറ്റാണ്ടായി. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ ശാസ്ത്രജ്ഞന്‍ ആയിരുന്നതിനാല്‍ അദ്ദേഹം രാജ്യത്തിന്റെ പലയിടങ്ങളിലും ജോലി ചെയ്തിരുന്നു. അതിനാല്‍, ധാരാളം കേട്ടിട്ടുണ്ടെങ്കിലും പരിചപ്പെടാന്‍ വൈകി.

യശ:ശരീരനായ ഭാസ്‌ക്കര്‍റാവുജിയുടെ വേര്‍പ്പാടിനു ശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനുള്ള സ്മാരകസമിതി രൂപീരിക്കുന്നതിനെ കുറിച്ചാലോചിക്കാന്‍ വേണ്ടി കെ.ജി. വേണുവേട്ടനും എ.ആര്‍. മോഹന്‍ചേട്ടനും ഒന്നിച്ചു വീട്ടില്‍ ചെന്നപ്പോഴാണ് ആദ്യ പരിചയം. പിന്നീട് അതുവളര്‍ന്ന് സൗഹൃദമായി. ഏര്‍ണാകുളത്ത് ടി.ഡി. പ്രദേശത്ത് മാത്രം ഉണ്ടായിരുന്ന സംഘ പ്രവര്‍ത്തനത്തെ ‘റെയില്‍വേ പാളത്തിന് കിഴക്കോട്ട്’ കൊണ്ടുപോയത് പ്രഭുസാര്‍ ആണെന്ന് പഴകാല സ്വയംസേവകര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹം പ്രവര്‍ത്തനം തുടങ്ങിയത് സ്വദേശമായ മട്ടാഞ്ചേരിയിലായിരുന്നു. കൊച്ചിയില്‍ സംഘ ശാഖാ പ്രവര്‍ത്തനം തുടങ്ങിയത് മട്ടാഞ്ചേരിയിലാണെല്ലോ. അപ്പോള്‍ അത് വൈകിയ നാല്‍പ്പതുകളിലോ അമ്പതുകളുടെ തുടക്കത്തിലോ ആയിരിക്കണം. ആ കാലത്ത് മട്ടാഞ്ചേരിയില്‍ പരമ പൂജനീയ ഗുരുജി പങ്കെടുത്ത പരിപാടിയില്‍ സംഘ പ്രാര്‍ഥന ആലപിക്കാന്‍ പ്രഭു സാര്‍ നിയുക്തനായി എന്നു കേട്ടിട്ടുണ്ട്.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍  നിന്ന് പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റായി റിട്ടയര്‍ ആയതിനുശേഷം അദ്ദേഹം ഏറണാകുളത്ത് സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ യൂണിറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായിരുന്നു. അങ്ങിനെ, സംഘത്തിന് സ്വീകാര്യത ലവലേശം ഇല്ലാതിരുന്ന കാലത്തും പിന്നീട് അംഗീകാരം ഉണ്ടായ കാലത്തും അദ്ദേഹം സ്ഥിതപ്രജ്ഞനെ പോലെ നിലകൊണ്ടു. കുറച്ചു വര്‍ഷങ്ങളായി പ്രഭുസാറും പത്‌നി ശ്രീമതി സരസ്വതിയും (റിട്ട്. എഫ്എസിറ്റി) മൈസൂരില്‍ ജോലി ചെയ്യുന്ന മകന്‍ ഡോ. സോമനാഥിനും കുടുംബത്തിനുമൊത്തായിരുന്നു താമസം. അവിടെ വെച്ചായിരുന്നു മൃത്യു അദ്ദേഹത്തെ കവര്‍ന്നെടുത്തത്.

Tags: ആര്‍എസ്എസ്kochiBharatiya Vichara Kendram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യ കൊച്ചിയില്‍ അഭയം നല്‍കിയ ഇറാന്‍റെ കപ്പലായ ലവന്‍. ഇതിനെ 183 ഇറാനിയന്‍ ജീവനക്കാര്‍ക്ക് നാവികസേന ആസ്ഥാനത്ത് അഭയവും നല്‍കിയിട്ടുണ്ട്.
India

ഇന്ത്യയുടെ ബാലന്‍സിങ്ങ് ആക്ട്…ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷ; 183 ഇറാന്‍ ജീവനക്കാര്‍ക്ക് നാവികസേനാആസ്ഥാനത്ത് അഭയം

Cochin, Kerala, India -20 May 2023: Maine Entrance view of Cochin International Airport , Kochi, Kerala, India.
Kerala

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.