Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജീവിതം സുഖദുഃഖസമ്മിശ്രം

അയോദ്ധ്യാകാണ്ഡത്തില്‍ ഗുഹസംഗമത്തില്‍ നിന്നെടുത്ത വരികളാണിവ. മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ ഭാവങ്ങളെക്കുറിച്ച് എഴുത്തച്ഛനെപ്പോലെ അന്വേഷിച്ച കവികള്‍ വ്യാസനും വാല്മീകിയും കാളിദാസനും മാത്രമേയുള്ളൂ.

Janmabhumi Online by Janmabhumi Online
Aug 4, 2023, 06:32 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കല്ലറ അജയന്‍

”ദുഃഖമധ്യേസുഖമായും വരും പിന്നെ

ദുഃഖം സുഖമധ്യസംസ്ഥമായും വരും

രണ്ടുമന്യോന്യ സംയുക്തമായേവനു

മുണ്ടു ജലപങ്കമെന്ന പോലെ സഖേ

ആകയാല്‍ ധൈര്യേണ വിദ്വജ്ജനം ഹൃദി

ശോകഹര്‍ഷങ്ങള്‍ കൂടാതെ വസിക്കുന്നു

ഇഷ്ടമായുള്ളതു തന്നെ വരുമ്പോഴും

മിഷ്ടമില്ലാത്തതു തന്നെ വരുമ്പോഴും

തുഷ്ടാത്മനാ മരുവുന്നു ബുധജനം”

അയോദ്ധ്യാകാണ്ഡത്തില്‍ ഗുഹസംഗമത്തില്‍ നിന്നെടുത്ത വരികളാണിവ. മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ ഭാവങ്ങളെക്കുറിച്ച് എഴുത്തച്ഛനെപ്പോലെ അന്വേഷിച്ച കവികള്‍ വ്യാസനും വാല്മീകിയും കാളിദാസനും മാത്രമേയുള്ളൂ.  

സുഖദുഃഖസമ്മിശ്രമാണ് ജീവിതം. ദുഃഖങ്ങളുണ്ടാകുമ്പോള്‍ നമ്മള്‍ പരിതപിക്കുകയും സുഖം ലഭിക്കുമ്പോള്‍ മതിമറക്കുകയും ചെയ്യും. ദുഃഖമില്ലായിരുന്നുവെങ്കില്‍ ജീവിതമെത്ര സുഖകരമായേനെയെന്നു സ്വപ്‌നം കാണും. എന്നാല്‍ തുടര്‍ച്ചയായ സുഖങ്ങള്‍ മനുഷ്യനില്‍ മടുപ്പുണ്ടാക്കും. അതിസമ്പന്നന്മാര്‍ പലരും തങ്ങളുടെ സമ്പത്തു മുഴുവന്‍ ദാനം ചെയ്ത് സംന്യാസിമാരെപ്പോലെ ജീവിക്കുന്നത് നാം കാണാറുണ്ട്. അത് ഈ മടുപ്പിന്റെ കാരണം കൊണ്ടാണ്.  

ഇടയ്‌ക്കുണ്ടാവുന്ന ദുഃഖങ്ങളാണ് സുഖത്തിന് മിഴിവ് പകരുന്നത്. ദുഃഖങ്ങളേയില്ലയെങ്കില്‍ സുഖം സന്തോഷകരമായി അനുഭവപ്പെടുകയില്ല. പകരം മടുപ്പായാണ് അനുഭവപ്പെടാറ്.  

ഭാഗവതത്തില്‍ എഴുത്തച്ഛന്‍ തന്നെ എഴുതുന്നുണ്ട,് ”സുഖവും ദുഃഖവും അനുഭവകാലം കിഴികേ സമമെന്നറിയുക നമ്മള്‍” എന്ന്. ജീവിതത്തെക്കുറിച്ച് ആലോചിച്ചാല്‍ ഇത് ഏറ്റവും അര്‍ത്ഥപൂര്‍ണമാണെന്നു മനസ്സിലാവും. ഏറ്റവും ദുഃഖകരമായ ഒരു സംഭവവും അതുപോലെ സന്തോഷകരമായ ഒരു സംഭവവും വളരെ വര്‍ഷങ്ങള്‍ക്കു ശേഷം നമ്മളോടു മറ്റൊരാള്‍ വിവരിക്കുന്നത് പുഞ്ചിരിയോടെയായിരിക്കും. ഇതേ ആശയം തന്നെ ഇംഗ്ലീഷ് കവിയായ ആല്‍ഫ്രഡ് ടെന്നിസന്‍ തന്റെ
‘ In memoriam’ എന്ന കവിതയിലും പറയുന്നുണ്ട്.  

O sorrow, cruel felloship  

O priestess in the vaults of death

Oh sweet and bitter in breath  

what whispers from thy lying lip

ദുഃഖത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഒരേ സമയം അത് മധുരമുള്ളതും കയ്പുള്ളതുമാണെന്ന് കവി പറയുന്നു. എഴുത്തച്ഛനാണെങ്കിലോ ഋഷിത്വം ആര്‍ജിച്ച പണ്ഡിതന്മാര്‍ (ബുധജനം) രണ്ടിനേയും (സുഖത്തേയും ദുഃഖത്തേയും) സമമായി കാണുന്നുവെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെയൊരു മനോനില ആര്‍ജിക്കാനായാല്‍ ജീവിതത്തെ ലഘുവായി നോക്കിക്കാണാനാവും.        

Tags: ഐഎസ്രാമായണംരാമസീതാ കഥകള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

Kerala

ജിമ്മില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചത് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവം മൂലം

Kerala

മലപ്പുറം, ഇടുക്കി ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികളടക്കം 9 പേര്‍ക്ക് പരിക്ക്

Kerala

കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിന് പിന്നിലെനത്? വനം-റവന്യൂ വകുപ്പുകള്‍ കണ്ടെത്തിയത് വ്യത്യസ്ത കാരണങ്ങള്‍

Kerala

സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മകള്‍ ജൂണ്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

കെനിയയിലെ അപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും

ഇനി സംസ്ഥാനത്ത് അതിതീവ്ര മഴ! അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

കൊട്ടിയൂര്‍ ബാവലിപ്പുഴയില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

അമേരിക്കയിലെ മിനസോട്ടയില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു. ജനപ്രതിനിധി മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവ് മാര്‍ക്ക് ഹോര്‍ട്ട്മാനും

യുഎസില്‍ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റ് മരിച്ചു, മിനസോട്ട സെനറ്റര്‍ക്ക് വെടിയേറ്റു, അക്രമി എത്തിയത് പൊലീസ് വേഷത്തിൽ

ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രായേല്‍, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍

തിരുവനന്തപുരത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

രത്തന്‍ ടാറ്റ (ഇടത്ത്)

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies