Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആസൂത്രണവും ദീര്‍ഘവീക്ഷണവുമില്ലാത്തതുമൂലം നശിച്ചപദ്ധതിയില്‍ മൊട്ടലുവിള കുടിവെള്ള പദ്ധതിയും

പൊളിക്കാന്‍ ലക്ഷങ്ങള്‍ കണ്ടെത്തണം

Janmabhumi Online by Janmabhumi Online
Aug 2, 2023, 07:02 pm IST
in Thiruvananthapuram
നശിച്ചു കിടക്കുന്ന കൊടുവഴന്നൂര്‍ മൊട്ടലുവിള കുടിവെള്ള പദ്ധതിയിലെ കൂറ്റന്‍ വാട്ടര്‍ ടാങ്കും, പമ്പ്ഹൗസും

നശിച്ചു കിടക്കുന്ന കൊടുവഴന്നൂര്‍ മൊട്ടലുവിള കുടിവെള്ള പദ്ധതിയിലെ കൂറ്റന്‍ വാട്ടര്‍ ടാങ്കും, പമ്പ്ഹൗസും

FacebookTwitterWhatsAppTelegramLinkedinEmail

കിളിമാനൂര്‍ ഗോവിന്ദ്  

കിളിമാനൂര്‍: ജനക്ഷേമത്തിനപ്പുറം രാഷ്‌ട്രീയ താല്പര്യവും വോട്ട് ബാങ്ക് ലക്ഷ്യം വച്ചും ആസൂത്രണവും ദീര്‍ഘവീക്ഷണവുമില്ലാതെ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്ത നിരവധി പദ്ധതികളുണ്ട്. പുളിമാത്ത് ഗ്രാമ പഞ്ചായത്തിലെ കൊടുവഴന്നൂര്‍  മൊട്ടലുവിള കുടിവെള്ള പദ്ധതിയും ആ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്.

കൊടുവഴന്നൂര്‍ ഹരിജന്‍ കോളനിയിലെ 40 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍വേണ്ടി പ്രാദേശിക നേതാവിന്റെ മനസ്സില്‍ കൂടെ നിര്‍ത്തുക വോട്ട് തട്ടുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട പദ്ധതിയാണിത്. ലക്ഷങ്ങളാണ് പദ്ധതിക്കായി ചെലവിട്ടത്. ഇതിനായി മൊട്ടലുവിള കോളനിക്ക് സമീപം കൂറ്റന്‍ വാട്ടര്‍ടാങ്ക് കെട്ടിപ്പൊക്കി. സമീപത്തെ മൂലയില്‍കോണം കുളത്തിന് സമീപം വെള്ളം ശുദ്ധീകരിക്കാന്‍ സംവിധാനം, പമ്പ് ഹൗസ്, കുളത്തില്‍ കിണര്‍ തുടങ്ങിയവയും നിര്‍മിച്ചു. വീടുകളിലേക്ക് പൈപ്പ് ലൈനുകളും ഇട്ടു. 1989 ല്‍ ആണ് പദ്ധതി കമ്മീഷന്‍ ചെയ്തത്. അന്നത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ഭാര്‍ഗ്ഗവി തങ്കപ്പന്റെ സാന്നിധ്യത്തില്‍ അന്നത്തെ ജലസേചനമന്ത്രി ബേബി ജോണ്‍ ആണ് ഉദ്ഘാടനം ചെയ്തത്. വളരെ കുറച്ചുകാലമാണ് പദ്ധതി കൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനമുണ്ടായത്. പദ്ധതി കൊണ്ട് മറ്റ് പലര്‍ക്കും ജീവിതകാലം മുഴുവന്‍ സുഖിക്കാന്‍ പ്രയോജനമുണ്ടായെന്ന് ഒരു അങ്ങാടി പാട്ടുമുണ്ട്.

നിലവില്‍ കമ്പികള്‍ ദ്രവിച്ചും നിലംപൊത്താവുന്ന നിലയില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി നില്‍ക്കുകയാണ് കൂറ്റന്‍ വാട്ടര്‍ ടാങ്ക്. ഇത് പൊളിക്കാന്‍ തന്നെ ലക്ഷങ്ങള്‍ ചെലവ് വരും. മൂലയില്‍കോണത്ത് കുളത്തിനടുത്ത് വെള്ളം ശുദ്ധീകരിക്കാനുള്ള ടാങ്കുകളും, പമ്പ്ഹൗസും നശിച്ചുകിടക്കുകയാണ്.

ആസൂത്രണവും ദീര്‍ഘവീക്ഷണവുമില്ലാതെ പദ്ധതി കൊണ്ടുവരാന്‍ പരിശ്രമിച്ചെന്ന് അവകാശപ്പെട്ടിരുന്ന പ്രാദേശിക നേതാവ് ദിവസവും ഇതിനടുത്ത് കൂടെ സഞ്ചരിക്കുന്നുണ്ട്. പക്ഷേ ടാങ്ക് തകരാവുന്ന നിലയില്‍ നില്‍ക്കുന്നത് ഇനിയും കണ്ടഭാവമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്ത് വീടുകള്‍ ഉള്ളതിന് പുറമെ കോളനിയിലെ നിരവധിയാളുകള്‍ തമ്പടിക്കുന്ന സ്ഥലം കൂടിയാണ് വാട്ടര്‍ ടാങ്കിന്റെ പരിസരം.

Tags: തിരുവനന്തപുരംdrinkingwater
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

Vicharam

ഇന്ന് ലോക പരിസ്ഥിതി ദിനം; എത്രത്തോളം ഉപേക്ഷിക്കാന്‍ തയാറുണ്ട്?

Kerala

കോടഞ്ചേരിയില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍,കുടുങ്ങിയത് 150 ലേറെ വിനോദ സഞ്ചാരികള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Thiruvananthapuram

മുതലപ്പൊഴിയില്‍ പൊഴി മുറിച്ചു, അഞ്ചുതെങ്ങ് കായലില്‍ നിന്നും വെള്ളം കടലിലേക്ക് ഒഴുകുന്നു

പുതിയ വാര്‍ത്തകള്‍

ആണവ കേന്ദ്ര ആക്രമണത്തിന് ശേഷം ഖമേനി രോഷാകുലനായി, അമേരിക്കയുടെ പേര് പരാമർശിച്ചില്ല ; ഇസ്രായേലിനെതിരെ ശക്തമായ ഭീഷണി മുഴക്കി

ഷാങ്ഹായ് ചലച്ചിത്രോത്സവം: മീനാക്ഷി ജയന്‍ മികച്ച നടി

ഗുജറാത്തിലെ കാഡിയിൽ ലീഡ് നില വർദ്ധിപ്പിച്ച് ബിജെപി; 21,584 വോട്ടുകളുമായി രാജേന്ദ്ര ചാവ്ഡ മുന്നിൽ, വിസവദറിൽ ഇഞ്ചോടിഞ്ച് പോരാട്ടം

പാകിസ്ഥാന്‍ വെട്ടിലായി; നൊബേല്‍ കൊടുക്കണമെന്ന് ആദ്യം പറഞ്ഞു, പിന്നെ അപലപിച്ചു, 

ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറില്‍ അമേരിക്ക പുറത്തെടുത്തത് 124 യുദ്ധവിമാനങ്ങള്‍

എസ്എന്‍ഡിപിയോഗം കണയന്നൂര്‍ യൂണിയന്‍ എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മഹസമ്മേളനത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ യുണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍, കണ്‍വീനര്‍ എം.ഡി. അഭിലാഷ് എന്നിവര്‍ ചേര്‍ന്ന് ആദരിക്കുന്നു. പ്രീതി നടേശന്‍ സമീപം

മലപ്പുറം ജില്ലയില്‍ മുസ്ലിങ്ങള്‍ക്കുള്ളത് 11 എയ്ഡഡ് കോളജുകള്‍; സത്യം പറഞ്ഞപ്പോള്‍ വര്‍ഗീയവാദി ആക്കിയെന്ന് വെള്ളാപ്പള്ളി

കൊച്ചിയില്‍ എഎംഎംഎയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയ  നടന്‍ ജഗതി ശ്രീകുമാറിനെ മോഹന്‍ലാല്‍ തലപ്പാവ് അണിയിക്കുന്നു

എഎംഎംഎയെ യോഗത്തില്‍ 13 വര്‍ഷത്തിനുശേഷം ജഗതി ശ്രീകുമാര്‍

സമൂലമായ പരിവര്‍ത്തനമാണ് യോഗയിലൂടെ ഉണ്ടാകുന്നത്: ഗവര്‍ണര്‍

ഇസ്രായേൽ-ഇറാൻ യുദ്ധം : കുടിക്കാൻ വെള്ളം പോലും ഉണ്ടാകില്ല , ആശങ്കയറിയിച്ച് ഗൾഫ് രാജ്യം

Photos - Haree Photografie

മോഹിനിയാട്ട കച്ചേരിയിലെ പ്രസൂന മാലകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies